Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിജാബ് വിവാദം വഷളാക്കിയത് മന്ത്രി ശിവന്‍ കുട്ടി; വിവാദത്തിന് പിന്നില്‍ എസ്‍ഡി പിഐ കരങ്ങളും

ഹിജാബ് വിവാദമുണ്ടായ എറണാകുളം പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ മാനേജ്മെന്‍റിന്റെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മാത്രം പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ വിവാദപ്രസ്താവനയിറക്കുകവഴി വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയാണ് ഹിജാബ് വിവാദം വഷളാക്കിയതെന്ന അഭിപ്രായം ശക്തമാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2025, 07:02 pm IST
in Kerala

കൊച്ചി: ഹിജാബ് വിവാദമുണ്ടായ എറണാകുളം പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ മാനേജ്മെന്‍റിന്റെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മാത്രം പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ വിവാദപ്രസ്താവനയിറക്കുകവഴി വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയാണ് ഹിജാബ് വിവാദം വഷളാക്കിയതെന്ന അഭിപ്രായം ശക്തമാകുന്നു. ഹിജാബ് ധരിച്ചുവന്ന തന്നെ സ്കൂള്‍ അധികൃതര്‍ പുറത്തുനിര്‍ത്തിയെന്ന പെണ്‍കുട്ടിയുടെ മൊഴിയോടെ കുട്ടിയുടെ പിതാവും എസ് ഡിപിഐ പ്രവര്‍ത്തകരും കൂടുതല്‍ രോഷാകുലരായി സ്കൂള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി എത്തി. ഈ സംഭവത്തിനെല്ലാം മുന്‍പ് സ്കൂളിലേക്ക് കുട്ടിയെ ഹിബാജ് ധരിപ്പിച്ച് പറഞ്ഞയച്ചത് ആര് എന്ന ചോദ്യം ആരും ചോദിക്കാന്‍ ധൈര്യപ്പെടുന്നുമില്ല.

സംഭവം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയ വിദ്യാഭ്യാസഡെപ്യൂട്ടി ഡയറക്ടറാണ് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയത്. ഇത് തൊണ്ട തൊടാതെ വിഴുങ്ങുകയായിരുന്നു വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി. “ഹിജാബ് ധരിച്ച് സ്കൂളില്‍ പ്രവേശിക്കാന്‍ കുട്ടിയെ അനുവദിക്കണം” എന്ന ശിവന്‍കുട്ടിയുടെ പ്രസ്താവന സ്കൂള്‍ അധികൃതരെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കുകയായിരുന്നു. ഇതോടെയാണ് നിയമപരമായി തങ്ങളുടെ ഭാഗം കോടതിയില്‍ വിശദീകരിക്കാന്‍ തയ്യാറായി സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.

എല്ലാ തെളിവുകളും തങ്ങളുടെ പക്കല്‍ ഉണ്ടെന്നും കുട്ടിയെ സ്കൂളില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ ഹെലീന ആല്‍ബിന്‍ പറയുന്നു. “ഹിജാബ് ധരിച്ച് സ്കൂളില്‍ പ്രവേശിക്കാന്‍ കുട്ടിയെ അനുവദിക്കണം” എന്ന ശിവന്‍കുട്ടിയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായി സ്കൂള്‍ അധികൃതര്‍ രംഗത്ത് വരികയും യൂണിഫോം സ്കൂളിന് തീരുമാനിക്കാമെന്നാണ് മുന്‍ കോടതി വിധികളെന്നും സ്കൂള്‍ അധികൃതര്‍ തിരിച്ചടിച്ചതോടെയാണ് മന്ത്രി ശിവന്‍കൂട്ടി പ്രശ്നം പരിഹരിക്കാമെന്ന നിലപാടിലേക്ക് ഇറങ്ങിവന്നത്. ഒരു വിദ്യാഭ്യാസമന്ത്രി പാലിക്കേണ്ടതായ പക്വത അദ്ദേഹം കാണിച്ചില്ലെന്നും ഒരു വിഭാഗത്തിനൊപ്പം മന്ത്രി ശിവന്‍കുട്ടി പരസ്യമായി നിലപാടെടുത്തു എന്നുമുള്ള വിമര്‍ശനങ്ങള്‍ ശക്തമാവുകയാണ്.

 

 

 

Tags: SivankuttyHijab issueSt. Rita's SchoolHijab rowkochisdpi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ചര്‍ച്ച: തീവ്ര നിലപാടുള്ള സംഘടനകള്‍ക്കായി മുസ്ലീം ലീഗിന്റെ വഴിവിട്ട ഇടപെടല്‍, അതൃപ്തിയുമായി ക്രൈസ്തവ സഭകള്‍

Ernakulam

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: ഗ്രേഡ് എസ്‌ഐ കീഴടങ്ങി

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

Kerala

വിഡി സതീശന്റെ മംഗലാപുരം യാത്ര വിവാദത്തില്‍; എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച: പ്രതിഷേധവുമായി എഡിസിപിഐ

പുതിയ വാര്‍ത്തകള്‍

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായകളെ കൊലപ്പെടുത്താം; നിയമങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർക്ക് അനാസ്ഥ: സുപ്രീംകോടതി

ത​മി​ഴ്നാ​ട്ടി​ൽ അ​മ്മ ക്യാ​ന്‍റീ​നു​ക​ൾ ന​വീ​ക​രി​ക്കാ​ൻ വി​ജ​യ് സ​ർ​ക്കാ​ർ

ദുരിതം വിതച്ച് സത്യപ്രതിജ്ഞ; 20 പേര്‍ കുഴഞ്ഞുവീണു, ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.