Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്‌കൃത സര്‍വകലാശാല ഭൂമി ക്രിക്കറ്റ് സ്റ്റേഡിയത്തിനായി കൈമാറുന്നു; കെസിഎയുമായി 9ന് കരാറില്‍ ഒപ്പുവയ്‌ക്കും

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Oct 5, 2025, 10:25 am IST
in Kerala

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ ഭൂമി ക്രിക്കറ്റ് സ്റ്റേഡിയത്തിനായി നല്കുന്നു. സിന്‍ഡിക്കേറ്റില്‍ പോലും ഡിപിആര്‍ മറച്ചുവച്ചുകൊണ്ടാണ് കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) സര്‍വകലാശാല ഭൂമി നല്കുന്നത്. നിയമങ്ങള്‍ അട്ടിമറിച്ചുകൊണ്ടുള്ള വൈസ് ചാന്‍സലറുടെയും ഇടതു സിന്‍ഡിക്കേറ്റിന്റെയും പെട്ടെന്നുള്ള ഈ നീക്കത്തില്‍ ഏറെ ദുരൂഹതയുണ്ട്.

ആദ്യഘട്ടത്തില്‍ ആറ് ഏക്കര്‍ സ്ഥലമാണ് 30 വര്‍ഷത്തെ ലീസിന് ക്രിക്കറ്റ് സ്റ്റേഡിയത്തിനായി കെസിഎക്ക് കൈമാറുന്നത്. പിന്നീട് ആവശ്യത്തിനനുസരിച്ച് നല്കുവാനാണ് രഹസ്യധാരണ. പടിപടിയായി സര്‍വകലാശാല കാമ്പസ് മറ്റാവശ്യങ്ങള്‍ക്കായി നല്കി മുഖ്യകേന്ദ്രം അടച്ചുപൂട്ടാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. സംസ്‌കൃതത്തിന്റെയും ഭാരതീയ ഭാഷകളുടെയും വളര്‍ച്ചയ്‌ക്കും പോഷണത്തിനുമായാണ് ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടിയില്‍ സംസ്‌കൃത സര്‍വകലാശാല സ്ഥാപിച്ചത്. എന്നാല്‍ സര്‍വകലാശാലയുടെ ലക്ഷ്യങ്ങളെല്ലാം അട്ടിമറിക്കപ്പെടുകയും സിപിഎമ്മിന്റെയും ഇടതുജിഹാദികളുടെയും വിഹാരകേന്ദ്രമായി മാറുകയുമാണ് ചെയ്തത്. ഇപ്പോഴാകട്ടെ സര്‍വകലാശാലയ്‌ക്ക് യാതൊരു പ്രസക്തിയുമില്ലാത്ത ക്രിക്കറ്റ് സ്റ്റേഡിയം സ്ഥാപിക്കാനാണ് ഒരുങ്ങുന്നത്. കഴിഞ്ഞമാസം 24ന് നടന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ കാര്യങ്ങള്‍ വൈസ് ചാന്‍സലര്‍ മറച്ചുവയ്‌ക്കുകയായിരുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്. ഭൂമിയിടപാട് മറച്ചു വയ്‌ക്കുന്നതും സുതാര്യമല്ലാത്തതുമാണ് ഏറെ ദുരൂഹത ഉയര്‍ത്തുന്നത്.

കെസിഎക്ക് ഭൂമി കൈമാറിക്കൊണ്ടുള്ള കരാറില്‍ ഒന്‍പതാം തീയതി ഒപ്പുവയ്‌ക്കാനാണ് സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. ഒരു പ്രത്യേക ആവശ്യത്തിനായി ജനങ്ങളില്‍ നിന്നും പൊന്നുംവിലയ്‌ക്ക് ഏറ്റെടുത്ത ഭൂമി മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമം. ഇതിനായി ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അനുമതിയും വേണം. ഇതെല്ലാം തകിടം മറിച്ചുകൊണ്ടാണ് വൈസ് ചാന്‍സലറും ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളും ക്രിക്കറ്റ് സ്റ്റേഡിയവുമായി മുന്നോട്ടു പോകുന്നത്.

ക്രിക്കറ്റ് സ്റ്റേഡിയത്തിലൂടെ സംസ്‌കൃതത്തിന് എന്ത് നേട്ടമാണ് ഉണ്ടാകുന്നതെന്ന ചോദ്യമാണ് സര്‍വകലാശാലയില്‍ ഉയരുന്നത്.

മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. പണിക്കരുടെ കാലഘട്ടത്തില്‍ കെടിഡിസി യാത്രീനിവാസിനായി സര്‍വകലാശാല ഭൂമി നല്കിയത് ഏറെ വിവാദമായിരുന്നു. ഓരോ കാര്യങ്ങളുടെ പേരില്‍ സര്‍വകലാശാല ഭൂമി തരംമാറ്റി ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇപ്പോള്‍ തന്നെ വിവിധ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ക്രമക്കേടുകളുമാണ് നടക്കുന്നതെന്ന ആക്ഷേപമുണ്ട്. യുജിസി ഫണ്ട് വാങ്ങി കെട്ടിട നിര്‍മാണങ്ങള്‍ മാത്രമാണ് ആകെ നടക്കുന്നത്. ഇപ്പോഴത്തെ ഇടപാടിനു പിന്നില്‍ സിപിഎമ്മിന്റെ ഒരു ഉന്നതനാണെന്നാണ് സൂചന. ഇതിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്കാന്‍ ഒരുങ്ങുകയാണ് സംസ്‌കൃത ഭാഷാ സ്‌നേഹികള്‍.

Tags: kerala cricket associationCricket Stadiumsanskrit university
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വ്യാപക ക്രമക്കേടുകള്‍, തട്ടിപ്പ് സിപിഎം അധ്യാപക സംഘടനയുടെ ഒത്താശയില്‍-സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിയുടെ പാസ് വേര്‍ഡ് കൈക്കലാക്കി ക്രമക്കേട്; ഫയലുകള്‍ കൂട്ടത്തോടെ ഒപ്പിട്ടു

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ തിരക്കിട്ട് നിയമനങ്ങള്‍ക്കുളള നീക്കത്തിന് തടയിട്ട് ഗവര്‍ണര്‍

Cricket

വിജയ്ഹസാരെ സഞ്ജുവിനും രോഹനും സെഞ്ച്വറി കേരളത്തിന് തകര്‍പ്പന്‍ ജയം

അഡ്വ. ശ്രീജിത്ത് വി. നായര്‍, വിനോദ് എസ്. കുമാര്‍
Cricket

ഒരു വര്‍ഷത്തെ സമഗ്ര കര്‍മപദ്ധതി പ്രഖ്യാപിച്ച് കെസിഎ

പുതിയ വാര്‍ത്തകള്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.