Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജോര്‍ജിയോ മെലനിയ്‌ക്കെതിരെ ഇറ്റലിയില്‍ കലാപം; പലസ്തീനെ സ്വതന്ത്രരാഷ്‌ട്രമായി പ്രഖ്യാപിക്കാത്തതാണ് കാരണം

ജോര്‍ജ്ജിയോ മെലനി എന്ന ഇറ്റലിയിലെ പ്രധാനമന്ത്രി ഇസ്ലാമിക തീവ്രവാദത്തിനെതിരെ കടുത്ത നിലപാട് എടുക്കുന്ന നേതാവാണ്. ഇപ്പോഴിതാ പലസ്തീനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കാത്തതിന്റെ പേരില്‍ ഇറ്റലിയില്‍ കലാപം പടരുകയാണ്. ജോര്‍ജ്ജിയോ മെലനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2025, 11:15 pm IST
in World
പലസ്തീനും ഗാസയ്ക്കും അനുകൂലമായി സമരം നടത്തുന്നവരെ ഇറ്റലിയിലെ പൊലീസുകാര്‍ ജലപീരങ്കി കൊണ്ട് നേരിടുന്നു (ഇടത്ത്) ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജ്ജിയോ മെലനി (വലത്ത്)

പലസ്തീനും ഗാസയ്ക്കും അനുകൂലമായി സമരം നടത്തുന്നവരെ ഇറ്റലിയിലെ പൊലീസുകാര്‍ ജലപീരങ്കി കൊണ്ട് നേരിടുന്നു (ഇടത്ത്) ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജ്ജിയോ മെലനി (വലത്ത്)

റോം: ജോര്‍ജ്ജിയോ മെലനി എന്ന ഇറ്റലിയിലെ പ്രധാനമന്ത്രി ഇസ്ലാമിക തീവ്രവാദത്തിനെതിരെ കടുത്ത നിലപാട് എടുക്കുന്ന നേതാവാണ്. ഇപ്പോഴിതാ പലസ്തീനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കാത്തതിന്റെ പേരില്‍ ഇറ്റലിയില്‍ കലാപം പടരുകയാണ്.
ജോര്‍ജ്ജിയോ മെലനി.

കഴിഞ്ഞ ദിവസം യൂറോപ്യന്‍ രാജ്യങ്ങള്‍ പലതും പലസ്തീനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചിരുന്നു. ഫ്രാന്‍സ് ഐക്യരാഷ്‌ട്രസഭയില്‍ നടന്ന മധ്യേഷ്യാ സമാധാന ചര്‍ച്ചയില്‍ തന്നെ പലസ്തീനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചിരുന്നു. യുകെ, കാന‍ഡ, ആസ്ത്രേല്യ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളും പലസ്തീന് സ്വതന്ത്രരാജ്യപദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.

അപ്പോഴും ഇറ്റലിയുടെപ്രധാനമന്ത്രി ജോര്‍ജ്ജിയോ മെലനി മാത്രം പലസ്തീനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കാന്‍ തയ്യാറായില്ല. ഇതോടെ ഇസ്ലാമിക സംഘടനകളുടെ നേതൃത്വത്തില്‍ ഇറ്റലിയില്‍ പല നഗരങ്ങളിലും കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. കലാപകാരികളെ സൈന്യം നേരിടുകയാണിപ്പോള്‍. പലസ്തീന്‍ അനുകൂല റാലികള്‍ ഇറ്റലിയില്‍ പല ഭാഗങ്ങളിലും അരങ്ങേറുകയാണ്. അവര്‍ ഗാസയില്‍ ഇസ്രയേലിനോട് വെടിനിര്‍ത്തണമെന്ന് ആവശ്യപ്പെടാന്‍ ജോര്‍ജ്ജിയോ മെലനിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ സമരക്കാര്‍ തല്ലിത്തകര്‍ക്കുകയാണ്. പൊതുമുതല്‍ നശിപ്പിക്കുന്നുമുണ്ട്.

ജോര്‍ജ്ജിയോ മെലനിയുടെ നിലപാട് എന്ത്?
തീവണ്ടി ഗതാഗതവും വാഹനഗതാഗതവും പലയിടങ്ങളിലും തടസ്സപ്പെട്ടിരിക്കുകയാണ്. റോമിലും മിലാനിലും നിരവധി സമരക്കാരെ കസ്റ്റഡിയിലെടുത്തു. ഗാസയ്‌ക്ക്പിന്തുണ നല്‍കണമെന്ന് ആവശ്യപ്പട്ട് അക്രമസമരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പൊലീസുമായി ഏറ്റുമുട്ടുകയാണ്. ഒരു പ്രധാന വ്യാപാരഹബ്ബായ നേപ്പിള്‍സില്‍ സമരക്കാര്‍ വ്യാപാരം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്തൊക്കെ സമരക്കാര്‍ ചെയ്താലും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും പലസ്തീന് സ്വതന്ത്രരാഷ്‌ട്ര പദവി നല്കാനാകില്ലെന്നും ജോര്‍ജ്ജിയോ മെലനി പറയുന്നു.

യൂറോപ്പിന്റെ സംസ്കാരം ഇസ്ലാമിക മൂല്യങ്ങളുമായി ഒരിയ്‌ക്കലും പൊരുത്തപ്പെടില്ലെന്ന് ചിന്തിക്കുന്ന നേതാവാണ് ജോര്‍ജിയോ മെലനി. ഇസ്ലാം തീവ്രവാദത്തെയും ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തെയും കര്‍ശനമായി നേരിടുന്ന പ്രധാനമന്ത്രിയാണ് ഇറ്റലിയുടെ ജോര്‍ജ്ജിയോ മെലനി. ഈജിപ്ത്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും കുടിയേറ്റക്കാരായി എത്തിയ മുസ്ലിങ്ങള്‍ ഇവിടെ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിനെ എതിര്‍ക്കുന്ന നേതാവും കൂടിയാണ് ഇവര്‍. അതിനാലാണ് പലസ്തീനെ സ്വതന്ത്രരാഷ്‌ട്രമായി അംഗീകരിക്കാന്‍ ജോര്‍ജ്ജിയോ മെലനി താല്‍പര്യം കാട്ടാത്തത്. ജനസംഖ്യ അതിവേഗം പെരുകുന്നതിനാല്‍ ഇന്നലെ ന്യൂനപക്ഷമായിരുന്ന മുസ്ലിം സമുദായം ഇറ്റലിയില്‍ പലയിടത്തും ഭൂരിപക്ഷമാകുന്ന സ്ഥിതി വിശേഷവുമുണ്ട്. അതിനാല്‍ അനധികൃതമായി കുടിയേറുന്ന മുസ്ലിം അഭയാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ മറ്റു പദ്ധതികള്‍ ജോര്‍ജ്ജിയ മെലനി തയ്യാറാക്കി വരികയാണ്.

പലസ്തീന് അനുകൂലമായി എത്ര രാജ്യങ്ങള്‍?

ഇന്ത്യ ഉള്‍പ്പെടെ 152 രാജ്യങ്ങള്‍ പലസ്തീനെ അംഗീകരിക്കുന്നു. ഇത് ഐക്യരാഷ്‌ട്രസഭയുടെ 78 ശതമാനത്തോളം വരും. അതേ സമയം യുഎസ്, ജപ്പാന്‍, ഇസ്രയേല്‍ , ഇറ്റലി ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ പലസ്തീന്‍ എന്ന രാജ്യത്തെ എതിര്‍ക്കുന്നവരാണ്.

Tags: against PalestinePalestineGazaillegal migrantsillegal migrationGiorgio Meloni
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലി കെട്ടുന്നതിനെ മമത 15 വര്‍ഷം എതിര്‍ത്തു, ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ആദ്യ തീരുമാനം വേലികെട്ടാന്‍

World

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

India

അസമും ബംഗാളും പിടിച്ചതോടെ ഇനി ബംഗ്ലാദേശിലെയും മ്യാന്‍മാറിലെയും കുടിയേറ്റത്തിന് വിട, അനധികൃതകുടിയേറ്റത്തിന്റെ വാതില്‍ ഇന്ത്യ അടയ്‌ക്കും

India

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

India

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.