Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എന്തുകൊണ്ട് തിരുപ്പതിയില്‍ തബ്ലിഗീ ജമാ അത്തെ സമ്മേളനം നടത്തരുതെന്ന് വിശദീകരിച്ച് ആന്ധ്രയിലെ പ്രകാശ് റാവു വേലഗാപുഡി

കാശിയിലെ വിശ്വനാഥ ക്ഷേത്രം, അയോധ്യയിലെ രാമക്ഷേത്രം, മഥുരയിലെ കൃഷ്ണക്ഷേത്രം എന്നിവ നശിപ്പിച്ചവരുടെ പ്രതിനിധികളായ തബ്ലിഗി ജമാ അത്തെയുടെ സമ്മേളനം തിരുപ്പതിയില്‍ നടത്തരുതെന്ന് പ്രകാശ് റാവു വേലഗാപുഡി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2025, 10:46 pm IST
inIndia
പ്രകാശ് റാവു വേലഗാപുഡി

പ്രകാശ് റാവു വേലഗാപുഡി

തിരുപ്പതി: കാശിയിലെ വിശ്വനാഥ ക്ഷേത്രം, അയോധ്യയിലെ രാമക്ഷേത്രം, മഥുരയിലെ കൃഷ്ണക്ഷേത്രം എന്നിവ നശിപ്പിച്ചവരുടെ പ്രതിനിധികളായ തബ്ലിഗി ജമാ അത്തെയുടെ സമ്മേളനം തിരുപ്പതിയില്‍ നടത്തരുതെന്ന് പ്രകാശ് റാവു വേലഗാപുഡി. ഗ്ലോബല്‍ ഹിന്ദു ഹെറിറ്റേജ് ഫൗണ്ടേഷന്റെ (ജിഎച്ച് എച്ച് എഫ്) പ്രധാനപ്പെട്ട ഭാരവാഹിയാണ് പ്രകാശ് റാവു വേലഗാപുഡി. സെപ്തംബര്‍ 13,14 തീയതികളില്‍ തബ്ലിഗി ജമാ അത്തെ സമ്മേളനം തിരുപ്പതിയില്‍ നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഏകദേശം 8000 തബ്ലിഗി ജമാഅത്തെ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നാണ് പറയുന്നത്. ഈ സമ്മേളനത്തില്‍ ആന്ധ്ര സര്‍ക്കാര്‍ ഈ സമ്മേളനം നടത്താന്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഇത് വോട്ട് ബാങ്ക് രാഷ്‌ട്രീയമാണെന്നും പ്രകാശ് റാവു വേലഗാപുഡി പറഞ്ഞു. തിരുപ്പതി ജില്ലയിലെ ചന്ദ്രമണ്ഡലയിലെ അഗരാലര ഗ്രാമത്തില്‍ ആണ് തബ്ലിഗി ജമാ അത്തെ സമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

ആന്ധ്രയിലെ കര്‍ണ്ണൂലിലെ 201 മുസ്ലിം പള്ളികള്‍ തബ്ലിഗി ജമാ അത്തെയെ നിരോധിച്ചിട്ടുള്ളതാണ്. മുസ്ലിം സംഘടനകളും തബ്ലിഗിയെ നിരോധിച്ചിട്ടുണ്ട്. തബ്ലിഗിയുടെ സമ്മേളനം കശ്മീരില്‍ നടത്താന്‍ പദ്ധതിയുണ്ടായിരുന്നു. പക്ഷെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തന്നെ ഈ സമ്മേളനം ജമ്മു കശ്മീരില്‍ നടത്താന്‍ അനുമതി നല്‍കിയില്ല.

സൗദി അറേബ്യ, ഉസ്ബെകിസ്ഥാന്‍, ഇറാന്‍ എന്നിവര്‍ നിരോധിച്ച ഗ്രൂപ്പാണ് തബ്ലിഗി ജമാ അത്തെ. അക്രമത്തില്‍ കൂടുതലായി ഏര്‍പ്പെടുന്ന ഗ്രൂപ്പാണിത്. ഷൂവിനുള്ളില്‍ ബോംബ് ഘടിപ്പിച്ച് സ്ഫോടനം നടത്തുന്നതില്‍ വിദഗ്ധരാണ് തബ്ലിഗി ജമാ അത്തെ പ്രവര്‍ത്തകര്‍. -പ്രകാശ് റാവു വേലഗാപുഡി പറയുന്നു.

ഈ സമ്മേളനത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് താന്‍ ചന്ദ്രബാബു നായിഡു, പവന്‍ കല്യാണ്‍ എന്നിവര്‍ക്ക് .കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുപ്പതി ക്ഷേത്രത്തിന് അടുത്ത് തബ്ലിഗി ജമാ അത്തെ സമ്മേളനം നടത്തില്ലെന്ന് ഉറപ്പു കിട്ടിയിട്ടുണ്ടെന്നും പ്രകാശ് റാവു വേലഗാപുഡി പറഞ്ഞു. തിരുപ്പതി ക്ഷേത്രത്തില്‍ അന്യമതസ്ഥര്‍ക്ക് ജോലി നല്‍കണമെന്ന നിര്‍ദേശത്തെ നേരത്തെ മുതല്‍ കര്‍ശനമായി എതിര്‍ത്ത വ്യക്തികൂടിയാണ് വേലഗാപുഡി.

Tags: chandrababu naiduPawan KalyantirupatiTablighi JamaatPrakashrao Velgapudi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

ആത്മീയ ഗുരുവിന്റെ ഉപദേശം പവന്‍ കല്യാണ്‍ ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

Kerala

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

Entertainment

എന്റെ ഏറ്റവും വലിയ പ്രചോദനം; പവന്‍ കല്യാണിന് ഹൃദ്യമായ പിറന്നാള്‍ ആശംസകളുമായി രാം ചരണ്‍

India

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.