Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബിൽ വെള്ളപ്പൊക്കം; 37 പേർ മരിച്ചു, മൂന്നര ലക്ഷം പേരെ ബാധിച്ചു; 45 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയം

നിലയ്‌ക്കാതെ പെയ്യുന്ന മഴമൂലം നദികള്‍ കര കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പഞ്ചാബിൽ വിവിധയിടങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ 37 പേർ മരിച്ചു. 1988-ന് ശേഷമുണ്ടായ ഏറ്റവും വലിയ പ്രളയമാണ് പഞ്ചാബ് നേരിടുന്നത്. ഗുരുദാസ്പൂര്‍, പത്താന്‍കോട്ട്, ഫസില്‍ക്ക, കപൂര്‍ത്തല, തരണ്‍ തരണ്‍, ഫിറോസ് പൂര്‍, ഹോഷിയാര്‍പൂര്‍, അമൃതസര്‍ എന്നീ ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2025, 10:12 pm IST
in India

ചണ്ഡീഗഢ്: നിലയ്‌ക്കാതെ പെയ്യുന്ന മഴമൂലം നദികള്‍ കര കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പഞ്ചാബിൽ വിവിധയിടങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ 37 പേർ മരിച്ചു. 1988-ന് ശേഷമുണ്ടായ ഏറ്റവും വലിയ പ്രളയമാണ് പഞ്ചാബ് നേരിടുന്നത്. ഗുരുദാസ്പൂര്‍, പത്താന്‍കോട്ട്, ഫസില്‍ക്ക, കപൂര്‍ത്തല, തരണ്‍ തരണ്‍, ഫിറോസ് പൂര്‍, ഹോഷിയാര്‍പൂര്‍, അമൃതസര്‍ എന്നിവ ഉള്‍പ്പെടെ 23 ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചു.

ഹിമാചല്‍ പ്രദേശിലും ജമ്മു കശ്മീരിലും തുടരുന്ന കനത്ത മഴ മൂലം നിരവധി അരുവികള്‍ കരകവിഞ്ഞൊഴുകിയതിന് പുറമെ പ്രധാനനദികളായ സത്ലെജ്, ബിയാസ്, രവി എന്നിവും കരകവിഞ്ഞൊഴുകുകയാണ്. ഏകദേശം 1655 ഗ്രാമങ്ങളെ ബാധിച്ചിട്ടുണ്ട്. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകൾ രക്ഷാപ്രവർത്തനം തുടരുകയാണ്..

മൂന്ന് ലക്ഷം ഏക്കർ കൃഷി സ്ഥലത്തിലും വെള്ളം കയറി.  1.48 ലക്ഷം ഹെക്ടറുകളിലധികം കാര്‍ഷിക വിളകള്‍ വെള്ളത്തിനടിയിലായി.  നിരവധി കര്‍ഷകര്‍ക്ക് കന്നുകാലികളെ നഷ്ടമായി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന 20,000 ആളുകളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ കൃഷിക്കളങ്ങളില്‍ എട്ട് മുതല്‍ പത്തടി വരെ വെള്ളം ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ ബോട്ടും വള്ളങ്ങളും ഉപയോഗിച്ചാണ് എല്ലാവരും യാത്ര ചെയ്യുന്നത്. തങ്ങളുടെ വീടും ഭൂമിയും കന്നുകാലികളും നഷ്ടപ്പെടുന്നുണ്ടോ എന്ന് നോക്കാന്‍ പലരും തൊട്ടടുത്ത കെട്ടിടങ്ങളുടെ മുകള്‍ നിലകളിലും ചിലര്‍ സ്വന്തം വീടിന്റെ ടെറസ്സുകളിലും താമസിക്കുകയാണ്. സംസ്ഥാനത്തെ അടിസ്ഥാനസൗകര്യങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.

സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. അപകടമേഖലകളിൽ താമസിക്കുന്നവരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും അടച്ചിട്ടു.  സെപ്തംബര്‍ ഏഴ് വരെ കോളെജുകള്‍ അടച്ചിടും. മൊഹാലി, ഫിറോസ്പൂർ, കപൂർത്തല തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റവുമധികം വെള്ളപ്പൊക്കം ബാധിച്ചത്. വിവിധയിടങ്ങളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. റോഡുകളിൽ വെള്ളം കയറിയതോടെ ​ഗതാ​ഗതതടസമുണ്ടായി.

ഏകദേശം 1655 ഗ്രാമങ്ങളെ ബാധിച്ചിട്ടുണ്ട്. ഭക്ര അണക്കെട്ടില്‍ രാവിലെ 1677.84 അടി വെള്ളം ഉയര്‍ന്നിട്ടുണ്ട്. ഈ അണക്കെട്ടിന്റെ പരമാവധി ശേഷി 1680 അടി മാത്രമാണ്.

 

 

Tags: deathpunjabPunjab flood
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

India

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

Entertainment

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

പുതിയ വാര്‍ത്തകള്‍

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.