Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബിൽ വെള്ളപ്പൊക്കം; 37 പേർ മരിച്ചു, മൂന്നര ലക്ഷം പേരെ ബാധിച്ചു; 45 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയം

നിലയ്‌ക്കാതെ പെയ്യുന്ന മഴമൂലം നദികള്‍ കര കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പഞ്ചാബിൽ വിവിധയിടങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ 37 പേർ മരിച്ചു. 1988-ന് ശേഷമുണ്ടായ ഏറ്റവും വലിയ പ്രളയമാണ് പഞ്ചാബ് നേരിടുന്നത്. ഗുരുദാസ്പൂര്‍, പത്താന്‍കോട്ട്, ഫസില്‍ക്ക, കപൂര്‍ത്തല, തരണ്‍ തരണ്‍, ഫിറോസ് പൂര്‍, ഹോഷിയാര്‍പൂര്‍, അമൃതസര്‍ എന്നീ ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2025, 10:12 pm IST
in India

ചണ്ഡീഗഢ്: നിലയ്‌ക്കാതെ പെയ്യുന്ന മഴമൂലം നദികള്‍ കര കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പഞ്ചാബിൽ വിവിധയിടങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ 37 പേർ മരിച്ചു. 1988-ന് ശേഷമുണ്ടായ ഏറ്റവും വലിയ പ്രളയമാണ് പഞ്ചാബ് നേരിടുന്നത്. ഗുരുദാസ്പൂര്‍, പത്താന്‍കോട്ട്, ഫസില്‍ക്ക, കപൂര്‍ത്തല, തരണ്‍ തരണ്‍, ഫിറോസ് പൂര്‍, ഹോഷിയാര്‍പൂര്‍, അമൃതസര്‍ എന്നിവ ഉള്‍പ്പെടെ 23 ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചു.

ഹിമാചല്‍ പ്രദേശിലും ജമ്മു കശ്മീരിലും തുടരുന്ന കനത്ത മഴ മൂലം നിരവധി അരുവികള്‍ കരകവിഞ്ഞൊഴുകിയതിന് പുറമെ പ്രധാനനദികളായ സത്ലെജ്, ബിയാസ്, രവി എന്നിവും കരകവിഞ്ഞൊഴുകുകയാണ്. ഏകദേശം 1655 ഗ്രാമങ്ങളെ ബാധിച്ചിട്ടുണ്ട്. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകൾ രക്ഷാപ്രവർത്തനം തുടരുകയാണ്..

മൂന്ന് ലക്ഷം ഏക്കർ കൃഷി സ്ഥലത്തിലും വെള്ളം കയറി.  1.48 ലക്ഷം ഹെക്ടറുകളിലധികം കാര്‍ഷിക വിളകള്‍ വെള്ളത്തിനടിയിലായി.  നിരവധി കര്‍ഷകര്‍ക്ക് കന്നുകാലികളെ നഷ്ടമായി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന 20,000 ആളുകളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ കൃഷിക്കളങ്ങളില്‍ എട്ട് മുതല്‍ പത്തടി വരെ വെള്ളം ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ ബോട്ടും വള്ളങ്ങളും ഉപയോഗിച്ചാണ് എല്ലാവരും യാത്ര ചെയ്യുന്നത്. തങ്ങളുടെ വീടും ഭൂമിയും കന്നുകാലികളും നഷ്ടപ്പെടുന്നുണ്ടോ എന്ന് നോക്കാന്‍ പലരും തൊട്ടടുത്ത കെട്ടിടങ്ങളുടെ മുകള്‍ നിലകളിലും ചിലര്‍ സ്വന്തം വീടിന്റെ ടെറസ്സുകളിലും താമസിക്കുകയാണ്. സംസ്ഥാനത്തെ അടിസ്ഥാനസൗകര്യങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.

സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. അപകടമേഖലകളിൽ താമസിക്കുന്നവരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും അടച്ചിട്ടു.  സെപ്തംബര്‍ ഏഴ് വരെ കോളെജുകള്‍ അടച്ചിടും. മൊഹാലി, ഫിറോസ്പൂർ, കപൂർത്തല തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റവുമധികം വെള്ളപ്പൊക്കം ബാധിച്ചത്. വിവിധയിടങ്ങളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. റോഡുകളിൽ വെള്ളം കയറിയതോടെ ​ഗതാ​ഗതതടസമുണ്ടായി.

ഏകദേശം 1655 ഗ്രാമങ്ങളെ ബാധിച്ചിട്ടുണ്ട്. ഭക്ര അണക്കെട്ടില്‍ രാവിലെ 1677.84 അടി വെള്ളം ഉയര്‍ന്നിട്ടുണ്ട്. ഈ അണക്കെട്ടിന്റെ പരമാവധി ശേഷി 1680 അടി മാത്രമാണ്.

 

 

Tags: deathpunjabPunjab flood
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മരണവീടായാൽ അവർക്ക് ഏറെ സന്തോഷം;എന്റെ സംസ്‍കാരത്തിനും ഈ സാഡിസ്റ്റുകള്‍ വരും, അന്ന് പറ‍യാനുള്ളത് ഇപ്പോ പറയുന്നു”; ശ്രീകുമാരൻ തമ്പി

Kerala

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

India

പണത്തെച്ചൊല്ലി തർക്കം : പഞ്ചാബിൽ വിവരാവകാശ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

Spiritual

മരണത്തെ ജയിക്കാന്‍ മഹാമൃത്യുഞ്ജയമന്ത്രം എത്ര തവണ ചൊല്ലണം? ആ മന്ത്രത്തിന്റെ അര്‍ത്ഥമെന്താണ്?

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി എച്ച്. ഡി. ദേവഗൗഡയെ സന്ദര്‍ശിച്ചപ്പോള്‍

മോദിയുടെ സംഭാവന ചരിത്രപരം

നരേന്ദ്ര മോദിയുടെ യുഗം

ദുരിതാശ്വാസ വസ്തുക്കൾ പൂഴ്‌ത്തിവെച്ച മുൻ തൃണമൂൽ കാബിനറ്റ് മന്ത്രി അറസ്റ്റിൽ ; കള്ളനെ പിടിച്ചേയെന്ന് നാട്ടുകരുടെ പരിഹാസം

2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കയറ്റുമതി റെക്കോർഡ് ഡോളറിലെത്തിയതായി വാണിജ്യ മന്ത്രാലയം

സതീശന്‍ സര്‍ക്കാരിന്റെ വാഗ്ദാന വഞ്ചന

പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ ഇതരസംസ്ഥാനത്തൊഴിലാളികള്‍ വന്നിറങ്ങിയപ്പോള്‍ ഉണ്ടായ തിരക്ക്‌

ഭാരതീയരാണോ? ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്; ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ ദല്‍ഹിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍. റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് സമീപം

റെയില്‍വേ – കൃഷി മന്ത്രിമാരെ കണ്ട് രാജീവ് ചന്ദ്രശേഖര്‍; വികസിത കേരളത്തിനായി കേന്ദ്രതല ചര്‍ച്ചകള്‍ സജീവം

‘ബംഗാളി ഭായി’ ബംഗ്ലാദേശ് ഭീകരന്‍; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ തിരുവാഭരണക്കൊള്ള; നെയ്യാറ്റിന്‍കര സബ്ഗ്രൂപ്പില്‍ നിന്നു മാത്രം കാണാതായത് കോടികള്‍ വിലമതിപ്പുള്ള അമൂല്യ വസ്തുക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.