Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസമില്‍ ആയിരക്കണക്കിന് വീടുകള്‍ തകര്‍ത്തു, വലിച്ചെറിയപ്പെട്ടവര്‍ മുസ്ലിങ്ങളെന്ന് മീഡിയവണ്‍; അവര്‍ ബംഗ്ലാദേശ് മുസ്ലിങ്ങളാണെന്ന് സോഷ്യല്‍ മീഡിയ

അസമില്‍ ആയിരക്കണക്കിന് വീടുകള്‍ അവിടുത്തെ ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാര്‍ തകര്‍ത്തെന്നും അവര്‍ എല്ലാം മുസ്ലിങ്ങളാണെന്നും വിലപിച്ച മീഡിയ വണ്ണിനും മാധ്യമം പത്രത്തിനും എതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നു. അസമിലെ ബിജെപി സര്‍ക്കാര്‍ പുറത്താക്കിയത് ഇന്ത്യയിലെ മുസ്ലിങ്ങളെയല്ല, ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് അനധികൃത മാര്‍ഗ്ഗത്തിലൂടെ നുഴഞ്ഞുകയറിയ മുസ്ലിങ്ങലെ ആണെന്നുമാണ് സമൂഹമാധ്യമത്തില്‍ ഉയരുന്ന പ്രകൃതം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2025, 12:09 am IST
in India
അസമില്‍ അനധികൃത ബംഗ്ലാദേശി മുസ്ലിം കുടുംബങ്ങളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കുന്നു(ഇടത്ത്) അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

അസമില്‍ അനധികൃത ബംഗ്ലാദേശി മുസ്ലിം കുടുംബങ്ങളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കുന്നു(ഇടത്ത്) അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗുവാഹത്തി: അസമില്‍ ആയിരക്കണക്കിന് വീടുകള്‍ അവിടുത്തെ ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാര്‍ തകര്‍ത്തെന്നും അവര്‍ എല്ലാം മുസ്ലിങ്ങളാണെന്നും വിലപിച്ച മീഡിയ വണ്ണിനും മാധ്യമം പത്രത്തിനും എതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നു. അസമിലെ ബിജെപി സര്‍ക്കാര്‍ പുറത്താക്കിയത് ഇന്ത്യയിലെ മുസ്ലിങ്ങളെയല്ല, ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് അനധികൃത മാര്‍ഗ്ഗത്തിലൂടെ നുഴഞ്ഞുകയറിയ മുസ്ലിങ്ങലെ ആണെന്നുമാണ് സമൂഹമാധ്യമത്തില്‍ ഉയരുന്ന പ്രകൃതം.

അസമിലെ ഗോള്‍പാറ ജില്ലയില്‍ അനധികൃതമായി സ്ഥലം കയ്യേറിയ 1080 പേരെ ഒഴിപ്പിച്ചിരുന്നു. ഇത് മുസ്ലിങ്ങളല്ല, അനധികൃതമായി അസമില്‍ കുടിയേറിയ ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിങ്ങളെയാണ് കുടിയൊഴിപ്പിച്ചത്. പക്ഷെ ഇവരെല്ലാം ഹിമന്ത ബിശ്വശര്‍മ്മയുടെ സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ നീതി ഏറ്റുവങ്ങാന്‍ അര്‍ഹരായവര്‍ തന്നെയാണെന്നും വായനക്കാര്‍ പ്രതികരിക്കുന്നു.

പൈകാന്‍ റിസര്‍വ്വ് വന മേഖലയില്‍ 140 ഹെക്ടര്‍ സ്ഥലമാണ് ഈ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍ കയ്യേറയിത് ഇവരെയാണ് ഒഴിപ്പിച്ചെടുത്തത്. ജീവന്‍ പണയം വെച്ചാണ് ബംഗ്ലദേശി കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്തിറങ്ങിയിരിക്കുന്നത്.

ബംഗ്ലാദേശി മുസ്ലിങ്ങളെയും ഇന്ത്യന്‍ മുസ്ലിങ്ങളെയും വേറിട്ട് കാണണമെന്ന നിലപാട് ഇന്ത്യയില്‍ ശക്തമാവുകയാണ്. ബീഹാറില്‍ വോട്ടേഴ്സ് ലിസ്റ്റില്‍ 51 ലക്ഷത്തോളം നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശി മുസ്ലിങ്ങള്‍ സ്ഥാനംപിടിച്ചിട്ടുള്ളതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുകയാണ്. ബംഗാള്‍ വഴിയാണ് ഇവര്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തുന്നത്. ഇവര്‍ക്ക് പൗരത്വവും വ്യാജ ഐഡി കാര്‍ഡുകളും നല്‍കാന്‍ ഇടത് പാര്‍ട്ടികള്‍ ഉള്‍പ്പെടെ ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ ഒരു അജണ്ടയാക്കിയിരിക്കുകയാണ്. ഇവരില്‍ നിന്നും ഇന്ത്യയെ മുക്തമാക്കിയാലല്ലാതെ ഇന്ത്യയ്‌ക്ക് ശോഭനമായ ഭാവിയില്ലെന്ന് മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനും ദേശീയ പൗരത്വ രജിസ്ട്രി ഉണ്ടാക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത് ഈ ഒരു ഉദ്ദേശത്തോടെയാണ്. ഇതിനെയാണ് മാധ്യമം പത്രവും മീഡിയാവണ്‍ ചാനലും തെറ്റായി വ്യാഖ്യാനിക്കുന്നത്.

 

Tags: Himanta Biswa SarmaAssamMedia one channelbulldozer justiceMadhyamam Dailyillegal migrationBangladeshi muslims
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

India

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

India

അസമിലെ ബരാക് താഴ്‌വരയിൽ തുടർച്ചയായ ഭൂചലനങ്ങൾ പരിഭ്രാന്തി പരത്തി

India

വര്‍ഷങ്ങളായി വോട്ട് ചെയ്യാനാവാത്ത ബംഗാളികള്‍ ഇക്കുറി നിര്‍ഭയം വോട്ട്ചെയ്തു, ഇനി ബിജെപി ഭരിയ്‌ക്കുന്ന ബംഗാളില്‍ കുടുംബത്തോടൊപ്പം ജീവിക്കാന്‍ തീരുമാനം

Article

ഭരണവും പ്രാരംഭ നടപടികളും

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.