Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബ്രിട്ടനില്‍ കൂടുതല്‍ ശക്തമായി വരുന്ന ഇസ്ലാമിക മതമൗലികവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിമര്‍ശനങ്ങളുടെ ബ്രിട്ടനിലെ മലയാളി വനിത

ബ്രിട്ടനില്‍ ഒരു മുസ്ലിം ഒരു വീട് വാടകയ്‌ക്ക് എടുത്ത് താമസമാക്കിയാല്‍ പിന്നെ അവര്‍ തൊട്ടടുത്തുള്ളവരെ ശല്യപ്പെടുത്താന്‍ തുടങ്ങുമെന്ന് ലണ്ടനില്‍ ജോലി ചെയ്യുന്ന സ്മിത വയലില്‍. 18 വര്‍ഷം മുന്‍പ് ബ്രിട്ടനില്‍ ഉണ്ടായിരുന്ന ഊ പ്രവണതയെക്കുറിച്ച് ബ്രിട്ടനില്‍ ജീവിക്കുന്ന മലയാളിയായ സ്മിത പറഞ്ഞു. ഒരു യൂട്യുബ് ചാനലിലാണ് ഇവര്‍ ബ്രിട്ടനില്‍ 18 വര്‍ഷം മുന്‍പുണ്ടായിരുന്ന ശക്തമായ വര്‍ഗ്ഗീയവല്‍ക്കരണത്തിന്റെ അതിപ്രസരത്തെക്കുറിച്ച് സ്മിത വയലിന്‍ പറഞ്ഞു. .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2025, 09:56 pm IST
in India, World
യുകെയിലെ മലയാളിയായ സ്മിത വയലില്‍

യുകെയിലെ മലയാളിയായ സ്മിത വയലില്‍

ലണ്ടന്‍: ബ്രിട്ടനില്‍ ഒരു മുസ്ലിം ഒരു വീട് വാടകയ്‌ക്ക് എടുത്ത് താമസമാക്കിയാല്‍ പിന്നെ അവര്‍ തൊട്ടടുത്തുള്ളവരെ ശല്യപ്പെടുത്താന്‍ തുടങ്ങുമെന്ന് ലണ്ടനില്‍ ജോലി ചെയ്യുന്ന സ്മിത വയലില്‍. 18 വര്‍ഷം മുന്‍പ് ബ്രിട്ടനില്‍ ഉണ്ടായിരുന്ന ഊ പ്രവണതയെക്കുറിച്ച് ബ്രിട്ടനില്‍ ജീവിക്കുന്ന മലയാളിയായ സ്മിത പറഞ്ഞു. ഒരു യൂട്യുബ് ചാനലിലാണ് ഇവര്‍ ബ്രിട്ടനില്‍ 18 വര്‍ഷം മുന്‍പുണ്ടായിരുന്ന ശക്തമായ വര്‍ഗ്ഗീയവല്‍ക്കരണത്തിന്റെ അതിപ്രസരത്തെക്കുറിച്ച് സ്മിത വയലിന്‍ പറഞ്ഞു. .

“എന്റെ കസിന് തന്നെ ഒരു പ്രശ്നമുണ്ടായി. അവന്റെ അയല്‍വാസിയായ മുസ്ലിങ്ങള്‍ അവരുടെ വീട് തുറക്കാറേയില്ല. അതേ സമയം ഇവര്‍ ഓണ്‍ലൈനില്‍ നിറയെ സാധനങ്ങള്‍ വാങ്ങുകയും ചെയ്യും. ആമസോണില്‍ നിന്നുമൊക്കെ ഇവര്‍ ഓര്‍ഡര്‍ ചെയ്യുന്ന പാഴ്സലുകള്‍ അയല്‍വാസിയുടെ വീടിന് മുന്‍പില്‍ കൊണ്ടുപോയി പോസ്റ്റാമാന്‍ തള്ളും. ഈ പാഴ്സല്‍ യഥാര്‍ത്ഥത്തില്‍ ഓര്‍ഡര്‍ ചെയ്തത് അയല്‍ക്കാരായ മുസ്ലിം കുടുംബമാണ്. അവര്‍ വാതില്‍ തുറക്കാത്തതിനാലാണ് അവ സ്മിതയുടെ കസിന്റെ വീടിന് മുന്‍പില്‍ പോസ്റ്റ് മാന്‍ കൊണ്ടുവെയ്‌ക്കുന്നത്. ഇതോടെ കസിന്‍ ഈ മുസ്ലിങ്ങളുടെ വീട്ടില്‍ പാഴ്സല്‍ കൊണ്ടു പോയിക്കൊടുക്കാന്‍ ന്‍ ശ്രമിച്ചു. പക്ഷെ അവര്‍ ഒരിയ്‌ക്കലും വീട് തുറക്കുകയുണ്ടായില്ല. പക്ഷെ പുറത്ത് നടക്കുന്നത് എന്താണെന്ന് കൃത്യമായി ഇവര്‍ക്ക് അറിയാം. ഇതോടെ അയല്‍ക്കാരനായ എന്റെ കസിന് അസ്വസ്ഥത ആരംഭിച്ചു. കാരണം ദിവസേന പുതിയ പുതിയ പാഴ്സലുകള്‍ വന്ന് തന്റെ വീട്ട് മുറ്റം നിറയുകയാണ്. വൈകാതെ ഈ തലവേദന ഒഴിവാക്കാന്‍ തന്റെ കസിന്‍ ആ വാടക വീട് മാറി”- സ്മിത വയലില്‍ പറയുന്നു.

കസിന്‍ വീട് ഒഴിഞ്ഞതോടെ പിറ്റേ ദിവസം തന്നെ മുസ്ലിം കൂടുംബം കസിന്റെ വീട് കൂടി വാടകയ്‌ക്ക് എടുത്തു. അവരുടെ ബന്ധുക്കളെ അവിടെ താമസമാക്കാന്‍ എത്തിച്ചു. വൈകാതെ ഇവര്‍ ആ തെരുവ് തന്നെ കയ്യടക്കാന്‍ തുടങ്ങി. എന്നിട്ട് ഈ പ്രദേശം അവരുടെ സ്വകാര്യ പ്രദേശം പോലെ കയ്യടക്കും. നോ ബ്രിട്ട്സ് ആര്‍ അലൗഡ് ആഫ്റ്റര്‍ സെവന്‍ (ഏഴ് മണിക്ക് ശേഷം ഇവിടെ ബ്രിട്ടീഷുകാരെ അനുവദിക്കില്ല) എന്ന് വരെ അവര്‍ എഴുതിവെയ്‌ക്കുമെന്ന് സ്മിത പറയുന്നു. ബ്രിട്ടനില്‍ എങ്ങിനെയെങ്കിലും എത്തിച്ചേര്‍ന്ന് പിന്നീട് അവിടുത്തെ തെരുവുകള്‍ തന്നെ സമാന മതസ്ഥാരെയും കുടുംബക്കാരേയും താമസിപ്പിച്ച് കയ്യടക്കുന്ന ഈ രീതി മുസ്ലിങ്ങള്‍ ഇപ്പോഴും തുടരാറുണ്ടെന്നും സ്മിത വയലില്‍ പറയുന്നു.

ഇപ്പോഴത്തെ മറ്റൊരു സംഭവം

എന്നാല്‍ 18 വര്‍ഷത്തിന് ശേഷം സ്മിത ഇപ്പോള്‍ താമസിക്കുന്ന ഫ്രാന്‍സിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ബ്രിട്ടനിലെ ജേഴ്സി എന്ന ദ്വീപില്‍ വര്‍ഗ്ഗീയത പഴയതിനേക്കാള്‍ പ്രകടമാണെന്നും സ്മിത വയലില്‍ ചൂണ്ടിക്കാട്ടുന്നു. ഈ പ്രദേശത്ത് ഒരു മുസ്ലിം പള്ളി നേരത്തെ ഉണ്ടായിരുന്നില്ല. പക്ഷെ അവര്‍ നാല് വര്‍ഷം മുന്‍പ് ഒരു ക്രിസ്ത്യന്‍ പള്ളി വലിയ വില കൊടുത്ത് വാങ്ങി. ഇവിടെ പ്രാര്‍ത്ഥന തുടങ്ങി. ഒരു ദിവസം പതിവില്ലാത്ത വിധം ജഴ്സിയിലെ തെരുവില്‍ കറുപ്പ് വസ്ത്രമണിഞ്ഞ് ഈ മുസ്ലിംപള്ളിയിലെ വിശ്വാസികളുടെ വലിയ പ്രകടനം കണ്ടു. പക്ഷെ അവിടെ അതിന് ശേഷം ഇവരുടെ പ്രകടനം ഉണ്ടായിട്ടില്ല. കാരണം കര്‍ശനമായി ഇസ്ലാം വര്‍ഗ്ഗീയതയെ അടിച്ചമര‍്ത്തുന്ന പ്രവിശ്യയാണ് ജേഴ്സിയെന്നും സ്മിത വയലില്‍ പറയുന്നു.

ഇതിനിടെ ഒരു ദിവസം ജേഴ്സിയിലെ ഒരു ട്രാഫിക്കിലൂടെ പോകുമ്പോള്‍ സ്മിതയെ നോക്കി ചിരിക്കുന്ന ഒരാളെ യുവാവിനെ കണ്ടുമുട്ടാനിടയായി. ഇത് ആരാണെന്ന് സ്മിതയ്‌ക്ക് മനസ്സിലായില്ല. എവിടെയാണ് ഇയാളെ കണ്ടുമുട്ടിയത് എന്ന കാര്യം ഇവര്‍ക്ക് വേര്‍തിരിച്ചെടുക്കാനായില്ല. ഇയാളുമായി ഒരു സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ അയാള്‍ പറഞ്ഞു സ്മിതയുടെ മകന് പ്ലേസ് മെന്‍റ് ആവശ്യമുണ്ടെങ്കില്‍ തനിക്ക് അത് സംഘടിപ്പിച്ച് നല്‍കാന്‍ കഴിയുമെന്ന് അയാള്‍ പറഞ്ഞു. എങ്ങിനെയാണ് തനിക്ക് ഒരു മകനുള്ള വിവരം ഇയാള്‍ അറിഞ്ഞത് എന്ന കാര്യം സ്മിതയില്‍ ഞെട്ടലുണ്ടാക്കി. തനിക്ക് രണ്ട് മക്കളാണെന്നും അവര്‍ യുകെയില്‍ തന്നെ ജനിച്ചു വളര്‍ന്നവരാണെന്നും സ്മിത പറഞ്ഞു. അപ്പോള്‍ അയാള്‍ ചോദിച്ചത് മതത്തെക്കുറിച്ചാണ്: “നിങ്ങളുടെ മതം ഇത് അംഗീകരിക്കുമോ?” എന്നായിരുന്നു ഇയാളുടെ ചോദ്യം. പൊടുന്നനെ ഇയാള്‍ മതത്തെക്കുറിച്ച് സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് സ്മിതയ്‌ക്ക് മനസ്സിലായില്ല. “എന്റെ മക്കള്‍ ഇവിടുത്തെ കള്‍ച്ചര്‍ അനുസരിച്ച് നന്നായി ജീവിക്കുന്നു. അതല്ലേ നമ്മള്‍ നോക്കേണ്ട ആവശ്യമുള്ളൂ” എന്ന് സ്മിത മറുപടി പറഞ്ഞു.

അപ്പോള്‍ ഞാന്‍ അയാളുടെ മതത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ഞാന്‍ ഒരു സ്ട്രോങ്ങ് ബിലീവര്‍ ഓഫ് ഇസ്ലാം എന്നായിരുന്നു ഇയാളുടെ മറുപടി. എന്നാല്‍ സ്മിതയ്‌ക്ക് ബൈബിളിനെക്കുറിച്ചും ഖുറാനെക്കുറിച്ചും അറിയാമായിരുന്നു. അതിനാല്‍ സ്മിത നമുക്ക് കുറച്ച് നല്ല കാര്യങ്ങള്‍ ഇസ്ലാമിനെക്കുറിച്ച് സംസാരിക്കാം എന്ന് പറഞ്ഞു. പക്ഷെ അയാള്‍ക്ക് ഖുറാനെക്കുറിച്ച് കാര്യമായി അറിയില്ലായിരുന്നു. പക്ഷെ ബൈബിളിനെക്കുറിച്ച് ബുദ്ധമതത്തെക്കുറിച്ചും നല്ല പിടിപാടുണ്ടായിരുന്നു ഇയാള്‍ക്ക്. പിന്നീട് ഇരുവരും തമ്മില്‍ മതത്തെക്കുറിച്ച് വാക്കേറ്റമുണ്ടായി. ഞാന്‍ ഈ ചോദ്യം ഏത് സ്ത്രീയെക്കണ്ടാലും ചോദിക്കാറുണ്ടെന്ന് ഇയാള്‍ പറഞ്ഞു. ഇത് ജീവിതത്തില്‍ അസംതൃപ്തരായ സ്ത്രീകളെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള തന്ത്രമാണ്. ഇനി ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ പറഞ്ഞാല്‍ താന്‍ ജഴ്സി പ്രവിശ്യയില്‍ പരാതി നല്‍കുമെന്ന് പറഞ്ഞ ഉടനെ അയാള്‍ ഓടിപ്പോയി. കാരണം ജഴ്സിയിലെ അധികൃതര്‍ കര്‍ശനസ്വഭാവക്കാരാണ്. ഞാന്‍ ഒരു സിംഗിള്‍ മദര്‍ ആയതിനാല്‍ എന്റെ ജീവിതത്തില്‍ അസംതൃപ്തിയുണ്ടെങ്കില്‍ എന്നെ മതം മാറ്റാനായിരുന്നു ഇയാള്‍ വന്നത്. ഈ ട്രെന്‍ഡ് യുകെയില്‍ ശക്തമാവുകയാണ്. മതപരിവര്‍ത്തനത്തിനായി പബ്ബുകളില്‍ ഇവര്‍ സ്ഥിരം പോകാറുണ്ടെന്നും അയാള്‍ പറഞ്ഞു. കാരണം ഇവിടെ ജീവിതത്തില്‍ അസംതൃപ്തരായ ഒട്ടേറെ സിംഗിള്‍ പാരന്‍റായ സ്ത്രീകളെ (വിവാഹമോചനം നേടിയവരോ, ഭര്‍ത്താവ് മരിച്ചവരോ ആയ സ്ത്രീകളെ) സുലഭമായി കണ്ടെത്താനാവും. അവരോട് മതത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയാല്‍ അവര്‍ക്ക് മതപരമായ ആശയക്കുഴപ്പമുള്ളതിനാല്‍ ഇത്തരക്കാരുെട വലയില്‍ വീഴും. അവരെ മെല്ലെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാനും ഇക്കൂട്ടര്‍ക്ക് എളുപ്പമാണെന്നും സ്മിത വയലില്‍ പറയുന്നു. ഇത്തരം പ്രവണത യുകെയില്‍ വര്‍ധിച്ചുവരികയാണെന്നും സ്മിത വയലില്‍ പറഞ്ഞു.

 

 

 

Tags: Religious ConversionislamisationSmitha VayalilIslam in UKRadicalsation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആദവ് അര്‍ജുനയ്ക്കൊപ്പം വിജയ് (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമ റോസും (വലത്ത്)
India

വിജയിന്റെ കൂടെ നിഴല്‍ പോലെ നടക്കുന്ന ആദവ് അര്‍ജുന ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്റെ മരുമകന്‍, വിജയിന്റെ പിന്നിലെ ശക്തി വെളിപ്പെടുമ്പോള്‍..

India

ഇന്ത്യാസഖ്യത്തിന്റെ കടയ്‌ക്കല്‍ കത്തിവെച്ച് രാഹുല്‍ ഗാന്ധി, അധികാരം കിട്ടാനുള്ള ആര്‍ത്തിയോ, അതോ ഇവാഞ്ചലിക്കല്‍ മിഷന്റെ പ്രേരണയോ?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.