Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയ്‌ക്ക് ഒരൊറ്റ അതിര്‍ത്തിയാണെങ്കിലും ശത്രുക്കള്‍ മൂന്നാണ്- പാകിസ്ഥാനും ചൈനയും തുര്‍ക്കിയും: ഇന്ത്യന്‍ കരസേന ഉപമേധാവി രാഹുല്‍ ആര്‍. സിങ്ങ്

ഇന്ത്യയ്‌ക്ക് ഒരൊറ്റ അതിര്‍ത്തിയേ ഉള്ളൂ എങ്കിലും ശത്രുക്കള്‍ മൂന്നാണെന്നും അത് പാകിസ്ഥാനും ചൈനയും തുര്‍ക്കിയും ആണെന്നും ഇന്ത്യയുടെ കരസേന ഉപമേധാവി രാഹുല്‍ ആര്‍ സിങ്ങ്. .ഓപ്പറേഷന്‍ സിന്ദൂറില്‍ അത് വെളിപ്പെട്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2025, 10:27 pm IST
in India
ഇന്ത്യയുടെ കരസേന ഉപമേധാവി രാഹുല്‍ ആര്‍ സിങ്ങ്

ഇന്ത്യയുടെ കരസേന ഉപമേധാവി രാഹുല്‍ ആര്‍ സിങ്ങ്

ഇസ്ലാമബാദ്: ഇന്ത്യയ്‌ക്ക് ഒരൊറ്റ അതിര്‍ത്തിയാണെങ്കിലും ശത്രുക്കള്‍ മൂന്നാണെന്നും അത് പാകിസ്ഥാനും ചൈനയും തുര്‍ക്കിയും ആണെന്നും ഇന്ത്യയുടെ കരസേന ഉപമേധാവി രാഹുല്‍ ആര്‍ സിങ്ങ്. .ഓപ്പറേഷന്‍ സിന്ദൂറില്‍ അത് വെളിപ്പെട്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ” യുദ്ധത്തില്‍ പാകിസ്ഥാന്‍ മാത്രമല്ല ഉണ്ടായിരുന്നത്. ചൈനയും തുര്‍ക്കിയും നല്ലതുപോലെ ഇടപെട്ടിരുന്നു.”- രാഹുല്‍ ആര്‍ സിങ്ങ് അഭിപ്രായപ്പെട്ടു. ‘പുതിയ കാലത്തെ സൈനിക സാങ്കേതികവിദ്യ’ എന്ന വിഷയത്തില്‍ ഫിക്കി (എഫ് ഐ സിസിഐ- ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി) സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു രാഹുല്‍ ആര്‍. സിങ്ങ്.

ഡിജിഎംഒ തലത്തില്‍ ചര്‍ച്ച നടന്നപ്പോള്‍ ഇന്ത്യയുടെ സൈനിക നീക്കങ്ങളുടെ തത്സമയവിവരം പാകിസ്ഥാന് ചൈന നല്‍കി

“ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഡിജിഎംഒ (സൈനിക പ്രവര്‍ത്തനങ്ങളുടെ ഡയറക്ടര്‍ ജനറല്‍) തലത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇന്ത്യയുടെ സൈനികവിന്യാസം എങ്ങിനെയായിരുന്നു എന്ന് ചൈന പാകിസ്ഥാന് തത്സമയം ചോര്‍ത്തിക്കൊടുത്തിരുന്നു. ഉപഗ്രഹസംവിധാനങ്ങളുടെ സഹായത്തോടെയാണ് ഇന്ത്യ പാകിസ്ഥാനെതിരെ എങ്ങിനെയെല്ലാമാണ് വിന്യസിച്ചിരിക്കുന്നത് എന്ന ചിത്രം പാകിസ്ഥാന് തത്സമയം ചോര്‍ത്തിക്കൊടുത്തത്. ഇത് മനസ്സിലാക്കിയതോടെയാണ് പാകിസ്ഥാന്‍ ഇന്ത്യയോട് വെടിനിര്‍ത്തലിന് അപേക്ഷിച്ചത്.”- രാഹുല്‍ ആര്‍ സിങ്ങ് പറയുന്നു.

തുര്‍ക്കിയുടെ ഡ്രോണുകള്‍ ഇന്ത്യയുടെ നഗരങ്ങളെ ലക്ഷ്യം വെച്ചു

“തുര്‍ക്കിയുടെ ഡ്രോണുകള്‍ ഇന്ത്യയുടെ നഗരങ്ങളെയാണ് ലക്ഷ്യം വെച്ചിരുന്നത്. അതുപോലെ ഇന്ത്യയുടെ സൈനികആസ്ഥാനങ്ങളെയും ലക്ഷ്യം വെച്ചു.പക്ഷെ ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനം കൃത്യതയോടെ പ്രതികരിച്ചിരുന്നു. തുര്‍ക്കിയുടെ ഡ്രോണുകള്‍ നാശംവിതയ്‌ക്കുന്നതിന് മുന്‍പ് തടയുന്നതില്‍ ഇന്ത്യ വിജയിച്ചു,”- അദ്ദേഹം സൂചിപ്പിച്ചു.

“ഇന്ത്യാ-പാക് യുദ്ധത്തില്‍ ഉടനീളം ചൈനയും തുര്‍ക്കിയും പാകിസ്ഥാനെ സഹായിച്ചു. ആയുധങ്ങള്‍ നല്‍കുക മാത്രമല്ല, ചൈനയും തുര്‍ക്കിയും അവരുടെ ഉപഗ്രഹ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തത്സമയ വിവരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.” – രാഹുല്‍ ആര്‍ സിങ്ങ് പറഞ്ഞു.

“ചൈന എല്ലാതരം പിന്തുണയും പാകിസ്ഥാന് നല്‍കിയിരുന്നു. ഇതിനപ്പുറം ചൈനയുടെ ആയുധങ്ങള്‍ ഒന്നൊന്നായി പരീക്ഷിക്കാനും ചൈന ഈ യുദ്ധത്തില്‍ ശ്രമിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനെ അവരുടെ ആയുധങ്ങള്‍ പരീക്ഷിക്കാനുള്ള പരീക്ഷണശാലയാക്കുകയും ചെയ്തു.തുര്‍ക്കിയും അവര്‍ക്ക് ആവും വിധം പാകിസ്ഥാനെ സഹായിച്ചു “- രാഹുല്‍ ആര്‍. സിങ്ങ് അഭിപ്രായപ്പെട്ടു.

“പാകിസ്ഥാന്റെ ആയുധങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചുനോക്കൂ. അവരുടെ ആയുധങ്ങളുടെ 81 ശതമാനവും ചൈനയുടെ ആയുധങ്ങളാണ്. ജെ10, ജെഎഫ് 17, പിഎല്‍-15 മിസൈല്‍, എച്ച് ക്യു 9 പ്രതിരോധസംവിധാനം തുടങ്ങിയവയെല്ലാം പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ വിന്യസിച്ചിരുന്നു.”- രാഹുല്‍ ആര്‍ സിങ്ങ് പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറിലെ പാഠങ്ങള്‍

ഭാവിയില്‍ ഇന്ത്യ അവരുടെ വ്യോമപ്രതിരോധസംവിധാനങ്ങള്‍ കാര്യമായി പരിഷ്കരിക്കേണ്ടതുണ്ടെന്നും രാഹുല്‍ ആര്‍ സിങ്ങ് പറഞ്ഞു. “ഇന്ത്യ പാകിസ്ഥാന്റെ 21 ഉന്നതമൂല്യമുള്ള കേന്ദ്രങ്ങളെ അടിക്കാന്‍ തീരുമാനമെടുത്തിരുന്നെങ്കിലും അതില്‍ ഒമ്പതെണ്ണം മാത്രമാണ് മൂന്ന് സേനകളുടെ സംയുക്തനീക്കത്തിലൂടെ ലക്ഷ്യം വെച്ചത്.”-രാഹുല്‍ ആര്‍ സിങ്ങ് വെളിപ്പെടുത്തി. “അവസാനനിമിഷമാണ് ഒമ്പത് കേന്ദ്രങ്ങളില്‍ മാത്രം ആക്രമിച്ചാല്‍ മതിയെന്ന് തീരുമാനമെടുത്തത്. മൂന്ന് സേനകളും സംയുക്തമായി നടത്തിയ ആക്രമണദൗത്യമായതിനാല്‍ ഇന്ത്യയുടെ സംയുക്തശക്തി എന്തെന്ന് പാകിസ്ഥാന് മനസ്സിലായി.”- രാഹുല്‍ സിങ്ങ് വ്യക്തമാക്കി.

“മെയ് 10ന് നടത്തിയ ആക്രമണത്തില്‍ പാകിസ്ഥാന്റെ 11 വ്യോമസേന ബേസുകളില്‍ ആക്രമണം നടത്തിയിരുന്നു. റഡാറുകളും ആയുധസംവിധാനങ്ങളും കമാന്‍ഡ് സെന്‍ററുകളും തകര്‍ത്തു. ഈ ആക്രമണമാണ് പാകിസ്ഥാനെ വീഴ്‌ത്തിയത്. “- രാഹുല്‍ സിങ്ങ് പറഞ്ഞു. “ഇന്ത്യയുടെ നേതൃത്വം നടത്തിയ തന്ത്രപരമായ നീക്കം വ്യക്തമായിരുന്നു. പാകിസ്ഥാന്‍ നല്‍കുന്ന വേദനകള്‍ ഏതാനും വര്‍ഷം മുമ്പു വരെ സഹിച്ചിരുന്ന രീതി ഇനി തുടരാന്‍ കഴിയില്ല. ഇന്ത്യ ശേഖരിച്ച ഒട്ടേറെ വിവരങ്ങളും രഹസ്യഉദ്യോഗസ്ഥര്‍ ശേഖരിച്ച വിവരങ്ങളും ചേര്‍ത്താണ് ആക്രമിക്കേണ്ട സ്ഥലങ്ങള്‍ തീരുമാനിച്ചത്. “- രാഹുല്‍ സിങ്ങ് പറഞ്ഞു.

അടുത്ത തവണ പാകിസ്ഥാന്‍ ജനവാസകേന്ദ്രങ്ങളെ ആക്രമിക്കും

ഇക്കുറി പാകിസ്ഥാന്‍ ജനവാസകേന്ദ്രങ്ങളെ ലക്ഷ്യം വെച്ചിരുന്നില്ല. പക്ഷെ അടുത്ത തവണ തീര്‍ച്ചയായും അവര്‍ ഇന്ത്യയുടെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വെയ്‌ക്കുമെന്ന് ഉറപ്പാണെന്നും രാഹുല്‍ ആര്‍ സിങ്ങ് പറഞ്ഞു. “ഇന്ത്യയുടെ വ്യോമപ്രതിരോധവും എങ്ങിനെ അത് വിന്യസിക്കുന്നു എന്നതും പ്രധാനമാണ്. പക്ഷെ ഇന്ത്യ അത് കുറെക്കൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്.”- അദ്ദേഹം സൂചിപ്പിച്ചു.

 

 

 

 

 

Tags: TrukeychinaIndiaPakWarOperation SindoorIndiapakistan warRahul R SinghFICCIDeputy Army Chief
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
India

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് ഒരു എസ് 400 കൂടി കപ്പലില്‍ അയച്ച് റഷ്യ; ഉക്രൈന്‍ യുദ്ധത്തിന് നടുവിലും ഇന്ത്യയോട് കരുതല്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)
India

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.