Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാകിസ്ഥാനില്‍ കര്‍ഷകകലാപം; സിന്ധുനദീജലം കൂടി കിട്ടിയില്ലെങ്കില്‍ പാകിസ്ഥാന്‍ തകരും

പാകിസ്ഥാനില്‍ കര്‍ഷകരുടെ കലാപം പല പ്രവിശ്യകളിലും ആരംഭിച്ചതായി റിപ്പോര്‍ട്ട്. പുതുതായി വായ്‌പ അനുവദിച്ചതിന്റെ പേരില്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്കുള്ള മിനിമം താങ്ങുവില നിര്‍ത്തലാക്കണമെന്ന ഐഎംഎഫ് നിര്‍ദേശം പാകിസ്ഥാന്‍ സര്‍ക്കാര്‍  നടപ്പിലാക്കി ത്തുടങ്ങിയതോടെയാണ് കര്‍ഷകര്‍ കലാപത്തിലേക്ക് നീങ്ങിത്തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2025, 12:34 am IST
inIndia, World
സിന്ധ് പ്രവിശ്യയിലെ ആഭ്യന്തരമന്ത്രിയുടെ വീട് കത്തിച്ച നിലയില്‍ (ഇടത്ത്), സിന്ധ് പ്രവിശ്യയിലെ കര്‍ഷകര്‍ പാകിസ്ഥാന്‍ പൊലീസിന് നേരെ തോക്കെടുക്കുന്നു (വലത്ത്)

സിന്ധ് പ്രവിശ്യയിലെ ആഭ്യന്തരമന്ത്രിയുടെ വീട് കത്തിച്ച നിലയില്‍ (ഇടത്ത്), സിന്ധ് പ്രവിശ്യയിലെ കര്‍ഷകര്‍ പാകിസ്ഥാന്‍ പൊലീസിന് നേരെ തോക്കെടുക്കുന്നു (വലത്ത്)

ഇസ്ലാമബാദ് : പാകിസ്ഥാനില്‍ കര്‍ഷകരുടെ കലാപം പല പ്രവിശ്യകളിലും ആരംഭിച്ചതായി റിപ്പോര്‍ട്ട്. പുതുതായി വായ്‌പ അനുവദിച്ചതിന്റെ പേരില്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്കുള്ള മിനിമം താങ്ങുവില നിര്‍ത്തലാക്കണമെന്ന ഐഎംഎഫ് നിര്‍ദേശം പാകിസ്ഥാന്‍ സര്‍ക്കാര്‍  നടപ്പിലാക്കി ത്തുടങ്ങിയതോടെയാണ് കര്‍ഷകര്‍ കലാപത്തിലേക്ക് നീങ്ങിത്തുടങ്ങിയത്.

ഇതിന്റെ ഭാഗമായി സിന്ധ് പ്രവിശ്യയില്‍ കര്‍ഷകര്‍ കലാപം ആരംഭിച്ടിട്ടുണ്ട്. പുതുതായി ഒരു ലക്ഷം കോടി ഡോളര്‍ പാകിസ്ഥാന് വായ്‌പയായി നല്‍കിയതിന്റെ പേരില്‍ ഒട്ടേറെ കര്‍ശന നടപടികള്‍ ഐഎംഎഫ് നിര്‍ദേശപ്രകാരം പാകിസ്ഥാന്‍ സര്‍ക്കാര്‍ സ്വീകരിച്ചുതുടങ്ങിയത് കര്‍ഷകരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്.

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ കര്‍ഷകര്‍ അക്രമാസക്തരാകുന്നു

पाकिस्तान के सिंध प्रांत में उग्र भीड़ ने मंत्री का घर जलाया, प्रदर्शन में दो लोगों की मौत। सिंध के मोरो में नहरों को लेकर हुए विवाद के बाद हालात बेकाबू #sindh #pakistan pic.twitter.com/pSFcwZHaSX

— Ajit Singh Rathi (@AjitSinghRathi) May 21, 2025

കൃഷി ലാഭകരമാക്കുന്നതിന് കോര്‍പറേറ്റ് ഫാമിംഗ് തുടങ്ങാന്‍ ഐഎംഎഫ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കാന്‍ തുടങ്ങിയതും കര്‍ഷകരെ വിറളി പിടിപ്പിച്ചിട്ടുണ്ട്. കൃഷി ലാഭകരമാക്കാന്‍ കര്‍ഷകഭൂമി പിടിച്ചെടുത്ത് വലിയ ഭൂപ്രദേശത്ത് കൃഷിയിറക്കുന്നതിന് സൈന്യത്തെയും പാകിസ്ഥാന്‍ സര്‍ക്കാര്‍ കൂട്ടുപിടിച്ചിട്ടുണ്ട്. സൈന്യമാണ് കര്‍ഷകരുടെ ചെറിയ ഭൂമികള്‍ പിടിച്ചെടുക്കാന്‍ സഹായിക്കുന്നത്. ഇതാണ് സൈന്യത്തിനെതിരെ തിരിയാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്.

ഇതിനിടയിലാണ് കൂനിന്മ‍േല്‍ കുരു പോലെ സിന്ധുനദീജലക്കരാര്‍ മരവിപ്പിച്ചുകൊണ്ടുള്ള മോദിയുടെ തീരുമാനം. ഈ തീരുമാനം പാകിസ്ഥാന്റെ മേല്‍ പതിക്കാന്‍ പോകുന്ന ജലബോംബ് ആയിരിക്കുമെന്ന് പറയപ്പെടുന്നു. ഇത് പ്രകാരം സിന്ധൂനദിയില്‍ നിന്നുള്ള ജലം വിട്ടുകൊടുക്കേണ്ടെന്നാണ് ഇന്ത്യയുടെ തീരുമാനം. പക്ഷെ ഇപ്പോള്‍ ഈ ജലം ഇന്ത്യയില്‍ തന്നെ നിര്‍ത്തുന്നതിനുള്ള സംവിധാനമില്ല. സിന്ധുനദിയില്‍ നിന്നും വെള്ളം പാകിസ്ഥാനിലെ താഴ്ന്ന ഭാഗത്തേക്കാണ് ഒഴുകുന്നത്. ഭാവിയില്‍ മോദി സര്‍ക്കാര്‍ അത്തരമൊരു സംവിധാനം നടപ്പാക്കിയാല്‍ പാകിസ്ഥാന്‍ തകരും. കാരണം പാകിസ്ഥാനിലെ പ‍ഞ്ചാബ് പ്രവിശ്യയിലെ കൃഷി നടക്കുന്നത് സിന്ധുനദിയിലെ ജലം കൊണ്ടാണ്. അത് നിലച്ചാല്‍ അവിടുത്തെ ഭൂരിഭാഗം വരുന്ന കര്‍ഷകര്‍ കലാപത്തിലേക്ക് പോകും. ഇത് നേരിടാന്‍ പാകിസ്ഥാന്‍ സര്‍ക്കാരിന് ഇപ്പോഴത്തെ സ്ഥിതിയില്‍ കഴിയുമെന്ന് തോന്നുന്നില്ല.

പഞ്ചാബിലെ കര്‍ഷകരെ പരമാവധി സന്തോഷിപ്പിച്ച് നിര്‍ത്താന്‍ മറ്റ് പ്രവിശ്യകളില്‍ നിന്നുള്ള സിന്ധുനദീജലം കൂടി പഞ്ചാബിലേക്ക് പാകിസ്ഥാന്‍ സര്‍ക്കാര്‍ കനാല്‍ കെട്ടി ഒഴുക്കിവിടാന്‍ ശ്രമിക്കുന്നത് സിന്ധ് പ്രവിശ്യയിലെ കര്‍ഷകരെ രോഷം കൊള്ളിച്ചിരുന്നു. കഴിഞ്ഞ ദിവസം അവര് പാകിസ്ഥാന്‍ സൈന്യത്തിനും പൊലീസിനും എതിരെ തിരിഞ്ഞിരുന്നു. സിന്ധ് പ്രവിശ്യയിലെ ആഭ്യന്തമന്ത്രി സിയാവുള്‍ ഹസന്‍ ലാഞ്ചറിന്റെ വീട് കലാപകാരികള്‍ കത്തിക്കുകയും ചെയ്തിരുന്നു. പാക് പൊലീസുമായുള്ള വെടിവെയ്‌പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Tags: Pakistan farmerswaterbombfarmersprotestinPakistanpakistanIMFfarmersprotestIndiaPakWarinduswatertreatySindhprovince
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

News

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

India

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

India

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

India

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.