Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയിലേക്കുള്ള കുതിക്കാന്‍ ശംഭു അതിര്‍ത്തി തുറക്കാന്‍ കര്‍ഷകരുടെ ശ്രമം; കര്‍ഷകരെ അറസ്റ്റ് ചെയ്ത് പൊലീസ്; പിന്നില്‍ കെജ്രിവാള്‍ ഗൂഢാലോചന

ദല്‍ഹിയിലേക്ക് കുതിക്കാന്‍ ശംഭു, ഖനോരി അതിര്‍ത്തി പ്രദേശങ്ങള്‍ തുറക്കാന്‍ ശ്രമിച്ച കര്‍ഷകരെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പൊലീസ്. ദല്‍ഹിയില്‍ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചാബ്, ഹരിയാന അതിര്‍ത്തിയിലെ ശംഭു, ഖനോരി അതിര്‍ത്തിയില്‍ ടെന്‍റുകെട്ടി പ്രതിഷേധിക്കുന്ന കര്‍ഷകരെ അതിന് പ്രേരിപ്പിക്കുന്നതിന് പിന്നില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് കെജ്രിവാളും കൂട്ടരുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2025, 09:58 pm IST
in India
ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശംഭു അതിര്‍ത്തി തുറക്കാന്‍ ശ്രമിച്ച കര‍്ഷകരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു (വലത്ത്)

ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശംഭു അതിര്‍ത്തി തുറക്കാന്‍ ശ്രമിച്ച കര‍്ഷകരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു (വലത്ത്)

ന്യൂദല്‍ഹി: ദല്‍ഹിയിലേക്ക് കുതിക്കാന്‍ ശംഭു, ഖനോരി അതിര്‍ത്തി പ്രദേശങ്ങള്‍ തുറക്കാന്‍ ശ്രമിച്ച കര്‍ഷകരെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പൊലീസ്. ദല്‍ഹിയില്‍ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചാബ്, ഹരിയാന അതിര്‍ത്തിയിലെ ശംഭു, ഖനോരി അതിര്‍ത്തിയില്‍ ടെന്‍റുകെട്ടി പ്രതിഷേധിക്കുന്ന കര്‍ഷകരെ അതിന് പ്രേരിപ്പിക്കുന്നതിന് പിന്നില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് കെജ്രിവാളും കൂട്ടരുമാണ്. മറ്റൊരു ഭാഗത്ത് രാഹുല്‍ ഗാന്ധിയും എന്‍ജിഒ സംഘടനകളും ഇതിനായി തന്നെ ശ്രമിക്കുന്നുണ്ട്.

ആം ആദ്മി ഭരിയ്‌ക്കുന്ന പഞ്ചാബില്‍ പരമാവധി കര്‍ഷകസംഘങ്ങളെ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ദല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്നും പരാജയം ഏറ്റുവാങ്ങിയ ആം ആദ്മി ദല്‍ഹിയിലേക്ക് കര്‍ഷകരെ എത്തിച്ച് ബിജെപിക്ക് നല്ലൊരു പണി കൊടുക്കാനാണ് ശ്രമിക്കുന്നത്.

പഞ്ചാബില്‍ ആം ആദ്മി ചെറിയ ചെറിയ കര്‍ഷകഗ്രൂപ്പുകളെ സമരത്തിനായി സംഘടിപ്പിച്ച് മെല്ലെ ശംഭു, ഖനോരി അതിര്‍ത്തിയില്‍ എത്തിക്കുആദ്യം ബോര്‍ഡറില്‍ ചെറുസംഘങ്ങളായി എത്തുക. മെല്ലെ അവിടെ ടെന്‍റുകെട്ടി പ്രതിഷേധിക്കുക. ചെറുസംഘങ്ങള്‍ കൂടുതലായി എത്തി  കരുത്തരായി ക്കഴിഞ്ഞാല്‍ അതിര്‍ത്തി തുറന്ന് ദല്‍ഹിയിലേക്ക് കുതിക്കുക. ഇതാണ് കര്‍ഷകരുടെ തന്ത്രമെന്ന് പൊലീസ് ഇന്‍റലിജന്‍സ് പറയുന്നു. അതുപോലെ തന്നെ ശംഭു, ഖനോരി അതിര്‍ത്തി തുറക്കാനായിരുന്നു ബുധനാഴ്ച ഇവരുടെ ശ്രമം. ഇത് മുന്‍കൂട്ടി അറിഞ്ഞ് വന്‍പൊലീസ് സംഘം ഇവിടെ തമ്പടിച്ചിരുന്നു.അതിനാല്‍ ഇവരെ അറസ്റ്റ് ചെയ്ത് മാറ്റാന്‍ കഴിഞ്ഞു.

പ്രതിഷേധസ്ഥലത്ത് കര്‍ഷകര്‍ ഉയര്‍ത്തിയ ടെന്‍റുകളും പൊലീസ് നീക്കം ചെയ്തു. ശംഭു, ഖനോരി അതിര്‍ത്തികള്‍ തുറന്ന് കര്‍ഷകര്‍ ദല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിച്ചതിനാലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബിലെ ആം ആദ്മി മന്ത്രി ഹര്‍പാല്‍ സിങ്ങ് ചീമ പറഞ്ഞു. പരസ്പര വിരുദ്ധമായ നിലപാടാണ് ആം ആദ്മി മന്ത്രി കൈക്കൊള്ളുന്നത്. ഒരു ഭാഗത്ത് കര്‍ഷകരെ ആം ആദ്മി നേതാക്കള്‍ സംഘടിപ്പിക്കുന്നു. മറുഭാഗത്ത് ആം ആദ്മിയുടെ മന്ത്രി കര്‍ഷകരെ അറസ്റ്റ് ചെയ്യുന്നതായി കാണിക്കുന്നു. ഇത് ആം ആദ്മിയുടെ വലിയ ഗൂഢലോചനയാണ് പുറത്തുകൊണ്ടുവരുന്നത്.

ശംഭു അതിര്‍ത്തിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ച കര്‍ഷകനേതാവ് ജഗ്ജീത് സിംഗ് ദല്ലേവാള്‍, കിസാന്‍ മസ് ദൂര്‍ മോര്‍ച്ച നേതാവ് സരവണ്‍ സിങ്ങ് പന്തേര്‍ എന്നിവരെ മൊഹാലിയില്‍ വെച്ച് പഞ്ചാബ് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ സംഘം തടയാന്‍ ശ്രമിച്ച പൊലീസുമായി ഏറ്റുമുട്ടലിന് ഒരുമ്പട്ടിരുന്നു.

ശംഭു എന്ന പ്രദേശം പഞ്ചാബ്- ഹരിയാന അതിര്‍ത്തിപ്രദേശമാണ്. അവിടെ ഇപ്പോഴേ ചില കര്‍ഷകരുടെ സംഘങ്ങള്‍ സമരവുമായി തമ്പടിച്ചിട്ടുണ്ട്. കൂടുതല്‍ കൂടുതല്‍ ചെറു കര്‍ഷകസംഘങ്ങളായി വന്ന് ഒടുവില്‍ ഒന്നിച്ച് ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത് കലാപമുണ്ടാക്കലാണ് ഇവരുടെ ലക്ഷ്യം. പറ്റുമെങ്കില്‍ ദല്‍ഹിയില്‍ ഒരു വെടിവെയ്‌പുണ്ടാക്കി രാജ്യമാകെ കലാപമുണ്ടാക്കാമെന്നതാണ് ഇവരുടെ ഗൂഢലക്ഷ്യമെന്നറിയുന്നു. ഇതില്‍ ഒരു വശത്ത് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നിലകൊള്ളുമ്പോള്‍ മറുവശത്ത് അരവിന്ദ് കെജ്രിവാളും ഉണ്ട്.

പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ്ങ് രാജയുടെ നേതൃത്വത്തില്‍ കര്‍ഷകരെ ദല്‍ഹി ചലോ മാര്‍ച്ചിനായി സംഘടിപ്പിക്കാന്‍ വലിയ ശ്രമം നടക്കുന്നുണ്ട്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന പഞ്ചാബിലെ ഭരണം ആം ആദ്മി പിടിച്ചതിനാല്‍ ആം ആദ്മിയോടും 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മോദി മൂന്നാമതും വിജയിച്ചതിനാല്‍ മോദി സര്‍ക്കാരിനോടും അടങ്ങാത്ത പകയാണ് കോണ്‍ഗ്രസിന്. അതിനാല്‍ കര്‍ഷകസമരം എന്ന ഒരൊറ്റ ഉണ്ട കൊണ്ട് ആം ആദ്മിയെയും ബിജെപി സര്‍ക്കാരിനെയും വെടിവെച്ചിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കര്‍ഷകരുടെ ദുരവസ്ഥയ്‌ക്ക് പഞ്ചാബിലെ ആം ആദ്മി സര്‍ക്കാരും കേന്ദ്രത്തിലെ മോദി സര്‍ക്കാരും ഒരുപോലെ കുറ്റവാളിയാണെന്നാണ് കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ്ങ് രാജ പറയുന്നത്. അല്ലാതെ പഞ്ചാബ് പലകുറിയും കേന്ദ്രഭരണം 40 വര്‍ഷത്തിലധികവും കയ്യാളിയിരുന്ന കോണ്‍ഗ്രസിന് ഒരു പങ്കുമില്ലേ എന്ന ചോദ്യവും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നു.

Tags: aapfarmersprotestDelhichaloArvindKejriwalShambuborderKhanuriborderAamAadmi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)
India

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

News

ആം ആദ്മി പാർട്ടി നേതാവും വകുപ്പില്ലാ മന്ത്രിയുമായ അറോറയുടെ വീടുകളിൽ ഇ ഡി റെയ്ഡ്,ജിഎസ്ടി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലുമാണ് കേസ്

India

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

Kerala

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.