Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സെയ്ഫ് അലി ഖാന്‍ അറിയാതെ ഉറക്കുഗുളിക നല്‍കിയ മുന്‍ഭാര്യ; പിന്നില്‍ സംവിധായകന്റെ ബുദ്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2025, 08:43 am IST
in Entertainment

ബോളിവുഡിലെ ജനപ്രീയ ജോഡിയായിരുന്നു സെയ്ഫ് അലി ഖാനും അമൃത സിംഗും. ബോളിവുഡിലെ മുന്‍നിര നായികയായിരിക്കെയാണ് അമൃത സെയ്ഫിനെ വിവാഹം കഴിക്കുന്നത്. തന്നേക്കാള്‍ പ്രായം കുറഞ്ഞ, കരിയറിന്റെ തുടക്കത്തില്‍ മാത്രമുള്ള സെയ്ഫിനെ അമൃത പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തത് വലിയ വിവാദമായി മാറിയിരുന്നു. മതത്തിന്റേയും പ്രായത്തിന്റേയുമെല്ലാം അതിരുകള്‍ മറികടന്ന് അവര്‍ ഒരുമിക്കുകയായിരുന്നു

 

തന്റെ മനസിലുള്ളത് മറയില്ലാതെ തുറന്ന് പറയുന്ന ശീലക്കാരിയാണ് അന്നും ഇന്നും അമൃത സിംഗ്. മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ സെയ്ഫിന് താന്‍ ഉറക്ക് ഗുളിക കൊടുത്തതിനെക്കുറിച്ച് അമൃത സിംഗ് തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവമുണ്ടായത്.

 

സെയ്ഫ് അലി ഖാന്‍, കരിഷ്മ കപൂര്‍. സല്‍മാന്‍ ഖാന്‍, സൊനാണി ബേന്ദ്ര, തബു തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ സിനിമയായിരുന്നു ഹം സാത്ത് സാത്തേ ഹേന്‍. സൂരജ് ബര്‍ജാതിയ ആയിരുന്നു സിനിമയുടെ സംവിധാനം. ചിത്രത്തിലെ ഒരു രംഗം ചിത്രീകരണത്തിനിടെ സെയ്ഫിന് പല ടേക്ക് പോകേണ്ടി വന്നിട്ടും ശരിയായ അഭിനയിക്കാന്‍ സാധിക്കാതെ വന്നു. തലേന്ന് രാത്രി മതിയായ ഉറക്കം ലഭിക്കാതിരുന്നതാണ് താരത്തിന്റെ പ്രകടനത്തെ ബാധിച്ചത്.

 

ഹം സാത്ത് സാത്തേ ഹേയുടെ ചിത്രീകരണത്തിനിടെ സെയ്ഫിന്റെ വ്യക്തി ജീവിതം പ്രശ്‌നങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. അതിനാല്‍ എപ്പോഴും ടെന്‍ഷനിലായിരുന്നു. സിനിമയിലെ സുനോ ജി ദുല്‍ഹന്‍ എന്ന പാട്ടിന്റെ ചിത്രീകരണത്തിനിടെ ഒരു സംഭവമുണ്ടായി. കുറേ റീടേക്ക് പോയിട്ടും സെയ്ഫിന്റെ രംഗം ശരിയാകുന്നില്ല. അദ്ദേഹം രാത്രി ഉറങ്ങിയിരുന്നില്ല. എങ്ങനെ അഭിനയിക്കും എന്ന് ആലോചിച്ച് ഉറക്കം നഷ്ടമായെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ എന്നോട് പറഞ്ഞത്” സൂരജ് പറയുന്നു

 

ഇതോടെ സെയ്ഫിന് ഉറക്കുഗുളിക നല്‍കാന്‍ സൂരജ് ബര്‍ജാതിയ അമൃതയോട് ആവശ്യപ്പെടുകയായിരുന്നു. ”അദ്ദേഹം രാത്രി ഉറങ്ങിയിരുന്നില്ല. ഞാന്‍ അമൃതയ്‌ക്ക് ഒരു ഉപദേശം നല്‍കി. സെയ്ഫ് അറിയാതെ അവന് ഉറക്കുഗുളിക നല്‍കാന്‍ പറഞ്ഞു. അവര്‍ അതുപോലെ തന്നെ ചെയ്തു. അങ്ങനെ പിറ്റേന്ന് അവന്റെ കുറേ സീനുകള്‍ എടുക്കാന്‍ തീരുമാനിച്ചു. അവന്‍ നന്നായി ചെയ്യുകയും ചെയ്തു. ഒറ്റ ടേക്കിലാണ് പാട്ട് എടുത്തത്. അവന്റെ പ്രകടനം കണ്ട് എല്ലാവരും ഞെട്ടുകയും ചെയ്തു” എന്നും സംവിധായകന്‍ ഓര്‍ക്കുന്നുണ്ട്.

 

 

ബോക്‌സ് ഓഫീസില്‍ വന്‍വിജയം നേടിയ സിനിമയായിരുന്നു ഹം സാത്ത് സാത്തേ ഹേന്‍. എന്നാല്‍ സെയ്ഫും അമൃതയും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. 13 വര്‍ഷത്തെ ദാമ്പദ്യ ജീവിതത്തിന് ശേഷം 2004 ല്‍ ഇരുവരും പിരിഞ്ഞു. നടി സാറ അലി ഖാനും ഇബ്രാഹിം അലി ഖാനും ഇരുവരുടേയും മക്കളാണ്. അതേസമയം സെയ്ഫ് അലി ഖാന്‍ പിന്നീട് കരീന കപൂറുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്

 

അതേസമയം ഇന്ന് സിനിമാലോകം കണ്ണ് തുറന്നത് സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ടു എന്ന വാര്‍ത്തയിലേക്കാണ്. മോഷണ ശ്രമം തടയുന്നതിനിടെയാണ് സെയ്ഫിന് പരുക്കേല്‍ക്കുന്നത്. താരത്തിന് ആറിടത്തായി പരുക്കേറ്റിട്ടുണ്ടെന്നും അതില്‍ രണ്ടെണ്ണം ആഴത്തിലുള്ളതാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. പിന്നാല താരത്തെ ആശുപത്രിയിലെത്തിക്കുകയും ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കുകയും ചെയ്തു. താരം അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. സെയ്ഫിനെ ആക്രമിച്ച അക്രമിയെ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

Tags: bollywoodsaif ali khanLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

Kerala

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

Sport

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.