Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

തിരക്കഥാരചനയില്‍ എംടിയില്‍ നിന്നും ലോഹിതദാസ് കടമെടുത്തത് ഈ സങ്കേതമാണ്; എംടി തന്റെ അക്ഷരങ്ങള്‍ എന്ന സിനിമയില്‍ ഉപയോഗിച്ച ഈ ടെക്നിക്ക്

ഫ്ലാഷ് ബാക്ക് എന്ന സങ്കേതം ഏറ്റവും വ്യക്തമായി ഉപയോഗിച്ചിട്ടുള്ള കഥാകാരനാണ് എംടിയെന്നും എംടി തിരക്കഥകളുടെ കരുത്ത് ഫ്ലാഷ് ബാക്ക് എന്ന സങ്കേതമാണെന്നും തിരക്കഥാകൃത്ത് ലോഹിതദാസ്. പഴയൊരു അഭിമുഖത്തിലാണ് അന്തരിച്ച തിരക്കഥാകൃത്ത് ലോഹിതദാസ് എംടിയുടെ തിരക്കഥയുടെ ഈ സവിശേഷത പങ്കുവെയ്‌ക്കുന്നത്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Jan 12, 2025, 04:38 pm IST
inMollywood, Entertainment

തിരുവനന്തപുരം: ഫ്ലാഷ് ബാക്ക് എന്ന സങ്കേതം ഏറ്റവും വ്യക്തമായി ഉപയോഗിച്ചിട്ടുള്ള കഥാകാരനാണ് എംടിയെന്നും എംടി തിരക്കഥകളുടെ കരുത്ത് ഫ്ലാഷ് ബാക്ക് എന്ന സങ്കേതമാണെന്നും തിരക്കഥാകൃത്ത് ലോഹിതദാസ്. പഴയൊരു അഭിമുഖത്തിലാണ് അന്തരിച്ച തിരക്കഥാകൃത്ത് ലോഹിതദാസ് എംടിയുടെ തിരക്കഥയുടെ ഈ സവിശേഷത പങ്കുവെയ്‌ക്കുന്നത്.

“അക്ഷരങ്ങള്‍ എന്ന സിനിമ എനിക്കോര്‍മ്മ വരുന്നു. എംടി സാറിന്റെ പിന്നീട് വരുന്ന എല്ലാ സിനിമകളിലും ഫ്ലാഷ് ബാക്ക് ഉപയോഗിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും ഗംഭീരമായി ഫ്ലാഷ് ബാക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടുള്ളത് അക്ഷരങ്ങള്‍ എന്ന സിനിമയാണ്.”- ലോഹിതദാസിന്റെ ഓര്‍മ്മകള്‍ ഇങ്ങിനെ പോകുന്നു.

“മൂന്ന് വ്യക്തികളുടെ ഓര്‍മ്മകളിലൂടെ ഇതള്‍ വിരിയുന്ന ഒരു സിനിമയായിരുന്നു അക്ഷരങ്ങള്‍.. ഏകാഗ്രമായ ഒരു ശില്‍പം പോലെയാണ് ആ കഥ. മലയാളസിനിമയില്‍ ഏറ്റവും ഗുണപരമായി ഫ്ലാഷ് ബാക്ക് ഉപയോഗിച്ചിട്ടുള്ള കഥാകാരനാണ് എംടി സാര്‍. അത് പലപ്പോഴും ഒരു പാഠം പോലെ ഞാന്‍ കണ്ടിട്ടുണ്ട്.” – ലോഹിതദാസ് പറയുന്നു.

ഫ്ലാഷ് ബാക്കുകള്‍ കഥയ്‌ക്കും കഥാപാത്രങ്ങള്‍ക്കും കൂടുതല്‍ ആഴം നല്‍കുകയാണ് ചെയ്യുന്നത്. അത് മോശമായി ഉപയോഗിച്ചാല്‍ സിനിമ നിലവാരമില്ലാത്തതായി അധപതിക്കും. സിനിമയിലെ കഥ നടന്നുകൊണ്ടിരിക്കുന്ന സമയത്തേക്കാള്‍ മുന്‍പ് നടന്ന ഒരു സംഭവത്തിലേക്ക് തിരിച്ചുപോകുന്നതാണ് ഫ്ലാഷ് ബാക്ക്. ഇത് കഥപറയുന്നതിന്റെ സ്വാഭാവിക ക്രമത്തെ തകിടം മറിക്കുന്നു. അതായത് സിനിമയില്‍ കാലം ലളിതമായി മുന്നോട്ട് സുഗമമായി ഒഴുകുകയല്ല ചെയ്യുന്നത്. അതിനിടയില്‍ ഇടയ്‌ക്കിടെ കാലത്തിന്റെ പിറകിലേക്കും സിനിമ സഞ്ചരിക്കുന്നു. അതായത് ഒരു കഥാപാത്രത്തിന്റെ ജീവിതത്തില്‍ മുന്‍പ് നടന്ന ഒരു സംഭവത്തിലേക്ക് ഇടയ്‌ക്കിടെ പോയി സിനിമ മടങ്ങിവരികയാണ് ഫ്ലാഷ് ബാക്കിലൂടെ സംഭവിക്കുന്നത്. സമയം കടന്നുപോകുന്നതിനെ വളരെ ക്രിയാത്മകമായി ഉപയോഗിക്കുന്ന സങ്കേതമാണ് ഫ്ലാഷ് ബാക്ക്. സമയത്തെ മുന്നോട്ട് പിറകിലോട്ടും മാറ്റിമാറ്റി ഉപയോഗിക്കാന്‍ ഫ്ലാഷ് ബാക്കിലൂടെ സാധിക്കും.

ഇനി ലോഹിതദാസ് പറഞ്ഞ ഫ്ലാഷ് ബാക്ക് ഏറ്റവും മനോഹരമായി എംടി ഉപയോഗിച്ച അക്ഷരങ്ങള്‍ എന്ന സിനിമ സിനിമ പരിശോധിക്കാം. ഈ സിനിമയില്‍  കൊടിയേറ്റം ഗോപി വി.പി.മേനോന്‍ എന്ന പത്രപ്രവര്‍ത്തകനും സാഹിത്യകാരനും സാഹിത്യനിരൂപകനുമായി വേഷമിടുന്നു.  കൊടിയേറ്റം ഗോപിയുടെ ജീവിതത്തിലൂടെയാണ് മമ്മൂട്ടി എന്ന യുവ എഴുത്തുകാരന്റെ ജീവിതം അക്ഷരങ്ങള്‍ എന്ന സിനിമയില്‍ ഇതള്‍ വിരിയുന്നത്. ഒരു സാഹിത്യസമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരേണ്ടിയിരുന്ന പത്മശ്രീ ജേതാവായ എഴുത്തുകാരന്‍ ജയദേവന്‍ (മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്) ഹാര്‍ട്ട് അറ്റാക്ക് വന്ന് ആശുപത്രിയിലാകുന്നു. ഇതിനിടെ കൊടിയേറ്റം ഗോപി താന്‍ ജയദേവനെ ആദ്യം കണ്ടുമുട്ടുന്നതുമുതല്‍ ജയദേവന് ഒരു വലിയ പത്രത്തിലെ എഡിറ്റോറിയല്‍ സ്റ്റാഫായി ജോലി കിട്ടുന്നതുവരെയുള്ള കാലം ഓര്‍ക്കുന്നു. ഇത് ഫ്ലാഷ് ബാക്കാണ്. ഇതുപോലെ അനേകം ഫ്ലാഷ് ബാക്കുകള്‍ അക്ഷരങ്ങള്‍ എന്ന സിനിമയില്‍ കയ്യടക്കത്തോടെ എംടി ഉപയോഗിച്ചിട്ടുണ്ട്. സീമ (ഗീത) സുഹാസിനി (വി.പി.മേനോന്റെ സഹോദരി ഭാരതി), കൊടിയേറ്റം ഗോപി (വി.പി. മേനോന്‍ എന്ന ജേണലിസ്റ്റ് സാഹിത്യനിരൂപകന്‍)) എന്നിവരുടെ ഫ്ലാഷ് ബാക്കുകളിലുടെയാണ് മമ്മൂട്ടി (ജയദേവന്‍ എന്ന യുവഎഴുത്തുകാരന്‍)യുടെ ജീവിതം പ്രേക്ഷകരിലേക്ക് എത്തുന്നത്. എംടിയുടെ മിക്ക സിനിമകളിലും ഈ ഫ്ലാഷ് ബാക്കുണ്ട്. വടക്കന്‍ വീരഗാഥ, പഞ്ചാഗ്നി, അമൃതം ഗമയ….തുടങ്ങി ഏതാണ്ട് എല്ലാ സിനിമകളിലും.

Tags: AKLohitadasMTVasdudevannairAksharangalStoryMTLohitadasMalayalamCinemascreenplayscriptwriting
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ONAPPATHIPP 2026

കഥ: നൊമ്പരപ്പതിപ്പുകൾ / അഡ.സി.എസ്. മുരളി / ജന്മഭൂമി ഓണപ്പതിപ്പ് 2026

Literature

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

India

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

Varadyam

നര്‍മ്മം: തസ്‌കരണദൂത്

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.