Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാകുംഭമേള നടക്കുന്നത് വഖഫ് ബോര്‍‍ഡിന്റെ സ്ഥലത്താണെന്ന് പ്രയാഗ് രാജിലെ മുസ്ലിങ്ങള്‍;പിന്തുണച്ച് ഓള്‍ ഇന്ത്യ മുസ്ലിം ജമാത്ത് പ്രസിഡന്‍റ്

വഖഫ് ബോര്‍ഡിന്റെ സ്ഥലത്താണ് മഹാകുംഭമേള സംഘടിപ്പിക്കുന്നതെന്ന് ആരോപിച്ച് പ്രയാഗ് രാജിലെ മുസ്ലിങ്ങള്‍. ഇപ്പോള്‍ ഈ അവകാശവാദത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഓള്‍ ഇന്ത്യ മുസ്ലിം ജമാത്ത് പ്രസിഡന്‍റ് ഷഹാബുദ്ദീന്‍ റസ് വി ബരേള്‍വി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2025, 09:05 pm IST
inIndia
ഓള്‍ ഇന്ത്യ മുസ്ലിം ജമാത്ത് പ്രസിഡന്‍റ് ഷഹാബുദ്ദീന്‍ റസ് വി ബരേള്‍വി(വലത്ത്)

ഓള്‍ ഇന്ത്യ മുസ്ലിം ജമാത്ത് പ്രസിഡന്‍റ് ഷഹാബുദ്ദീന്‍ റസ് വി ബരേള്‍വി(വലത്ത്)

ന്യൂദല്‍ഹി: വഖഫ് ബോര്‍ഡിന്റെ സ്ഥലത്താണ് മഹാകുംഭമേള സംഘടിപ്പിക്കുന്നതെന്ന് ആരോപിച്ച് പ്രയാഗ് രാജിലെ മുസ്ലിങ്ങള്‍. ഇപ്പോള്‍ ഈ അവകാശവാദത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഓള്‍ ഇന്ത്യ മുസ്ലിം ജമാത്ത് പ്രസിഡന്‍റ് ഷഹാബുദ്ദീന്‍ റസ് വി ബരേള്‍വി.

ജനവരി 13ന് മഹാകുംഭമേള നടക്കുന്നതിന് തൊട്ട് മുന്‍പാണ് ഈ അവകാശവാദവുമായി ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ എത്തിയത്. പ്രയാഗ് രാജിലെ ഏകദേശം 52 ബിഘ സ്ഥളം (32.5 ഏക്കറോളം) വഖഫ് ബോര്‍ഡിന്‍റേതാണെന്നാണ് അവകാശവാദം. അതുകൊണ്ട് മഹാകുംഭ മേള നടക്കുമ്പോള്‍ ഈ പ്രദേശത്തേക്ക് മുസ്ലിങ്ങള്‍ക്കുള്ള പ്രവേശനം തടയാന്‍ പറ്റില്ലെന്നും വഖഫ് ബോര്‍ഡ് വാദിക്കുന്നു.

മഹാ കുംഭമേള നടക്കുന്ന പ്രദേശം 25 ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതില്‍ 14 മേഖലകള്‍ ജുന്‍സിയിലാണ്. പ്രയാഗ് രാജും ജുന്‍സിയും തമ്മില്‍ ഒമ്പത് കിലോമീറ്റര്‍ ദൂരമുണ്ട്. പ്രയാഗ് രാജിലെ കെ.സി. പന്ത് ഇന്‍സ്റ്റിറ്റ്യൂട്ടും വഖഫ് സ്ഥലമാണെന്ന് മുസ്ലിങ്ങള്‍ അവകാശപ്പെടുന്നു. ഈ കെട്ടിടത്തിലാണ് കുംഭമേളയുടെ ആര്‍ക്കൈവ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. കുംഭമേള ആരംഭിക്കാന്‍ ദിവസങ്ങളേ ബാക്കിയുള്ളൂ എന്നതിനാല്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് സംവിധാനങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കാരണം 40 കോടി ജനങ്ങളെയാണ് പ്രതീക്ഷിക്കുന്നത്. വാഹനങ്ങളെ ഉടനടി തിരിച്ചറിയാനുള്ളതാണ് ഓട്ടോമാറ്റിക് തിരിച്ചറിയല്‍ സംവിധാനമെന്ന് സീനിയല്‍ പൊലീസ് സൂപ്രണ്ട് രാജേഷ് ദ്വിവേദി പറഞ്ഞിരുന്നു. അതിനിടയിലാണ് വഖഫ് ബോര്‍ഡിന്റെ അമ്പരപ്പിക്കുന്ന ഈ അവകാശവാദം.

ഇതിനെതിരെ വിശ്വ ഹിന്ദു പരിഷത്ത് ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ രംഗത്ത് വന്നു. നമാസ് വാദി പാര്‍ട്ടി മഹാകുംഭമേള കാരണം മുസ്ലിങ്ങള്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുമെന്ന് ഭയപ്പടുമ്പോള്‍ നമാസ് വാദി ഗ്യാങ് പറയുന്നത് മഹാകുംഭമേള നടക്കുന്നത് വഖഫ് ബോര്‍ഡിന്റെ സ്ഥലത്താണെന്നാണെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ കുറ്റപ്പെടുത്തി.

“ഇസ്ലാം ഇവിടെ ഇല്ലാതിരുന്ന കാലത്തും മഹാകുംഭമേള ഇവിടെ നടത്തിയിരുന്നു. വഖഫ് ബോര്‍ഡാണ് ഇത് വഴി തുറന്നുകാട്ടപ്പെടുന്നത്. സകല മൗലാനമാരും ജിന്നയുടെ രീതി സ്വീകരിക്കുകയാണ്”. – വിനോദ് ബന്‍സാല്‍ ആരോപിച്ചു.

ഇന്ത്യയെ ഇസ്ലാം രാജ്യമാക്കി കീഴടക്കാമെന്ന ഗസ് വ-ഇ-ഹിന്ദ് എന്ന സ്വപ്നം നടപ്പാകാന്‍ പോകുന്നില്ല. വിനോദ് ബന്‍സാല്‍ പറഞ്ഞു.

Tags: ShahabuddinRazviBarelviKCPantInstituteWakflandWaqflandUttarpradeshPrayagrajMahakumbhmelaMahakumbhmela2025AllIndiaMuslimJamaat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗി ഭരണത്തില്‍ യുപിക്ക് സമാനതകളില്ലാത്ത വളര്‍ച്ച; ആഭ്യന്തര ഉത്്പാദനം 33 ലക്ഷം കോടി രൂപയായി

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

India

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

India

യുപിയില്‍ കനത്ത മഴയും കൊടുങ്കാറ്റും: 31 മരണം

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.