Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ വകയില്‍ സര്‍ക്കാരിന് കിട്ടിയത് ഒന്നരക്കോടിയിലധികം

അനീഷ് അയിലം by അനീഷ് അയിലം
Dec 28, 2024, 11:19 pm IST
in Kerala

തിരുവനന്തപുരം: ജില്ലാ കലോത്സവത്തില്‍ കുട്ടികളുടെ കണ്ണീരു വിറ്റ് സര്‍ക്കാര്‍ നേടുന്നത് ഒന്നരകോടിയിലധികം രൂപ. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പങ്കെടുക്കുന്നതിനായി റവന്യൂ ജില്ലകളില്‍ നിന്നും അപ്പീലിനത്തില്‍ മാത്രം ഖജനാവിലെത്തിയത് 78.30 ലക്ഷം രൂപ. റവന്യൂ ജില്ലാ കലോത്സവത്തില്‍ വിധി നിര്‍ണയത്തിലെ അപാകതകള്‍ ഉയര്‍ന്നതോടെ കുട്ടികള്‍ കണ്ണീരോടെയാണ് അപ്പീല്‍ നല്‍കി മടങ്ങിയത്.

സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അപ്പീല്‍തുക 2000ല്‍ നിന്നും 5000 ആയി വര്‍ദ്ധിപ്പിച്ചത് ഈ വര്‍ഷമാണ്. 14 വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും കൂടി 1566 അപ്പീലുകളാണ് ലഭിച്ചത്. ഈ ഇനത്തില്‍ 78,30,000 രൂപ ലഭിച്ചു. 248 അപ്പീലുകള്‍ മാത്രമാണ് അനുവദിച്ചത്. ഇതാകട്ടെ 15 ശതമാനത്തില്‍ താഴെമാത്രവും. ഇവര്‍ക്ക് മാത്രം അപ്പീലിന് കെട്ടിവച്ച 5000 രൂപ തിരികെ നല്‍കും. എന്നാല്‍ അവിടം കൊണ്ട് അവസാനിക്കുന്നില്ല. വിദ്യാഭ്യാസ ഉപഡയറക്ടര്‍ അപ്പീല്‍ അനുവദിച്ചാലും സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ 10000 രൂപ നിരത ദ്രവ്യമായി കെട്ടിവയ്‌ക്കണം. ജില്ലയില്‍ നിന്നും വിജയിച്ച് എത്തിയ കുട്ടിയെക്കാള്‍ സംസ്ഥാന കലോത്സവത്തില്‍ കൂടുതല്‍ പോയിന്റ് ലഭിച്ചാല്‍ മാത്രമേ കെട്ടിവച്ച തുകയും ഗ്രേഡും ലഭിക്കുകയുള്ളൂ. പഴയ കണക്കുകള്‍ പരിശോധിച്ചാല്‍ 30 ശതമാനംപേര്‍ക്കുപോലും പോയിന്റ് നില മെച്ചപ്പെടുത്താനായിട്ടില്ല. അപ്പീല്‍ പണം തിരികെ ലഭിച്ചവര്‍ വിരളമാണ്.

ഈവര്‍ഷത്തെ 248 അപ്പീലുകളിലും കൂടി മത്സരത്തില്‍ പങ്കെടുക്കാന്‍ കെട്ടിവയ്‌ക്കുന്നത് 24.80 ലക്ഷമാണ്. കോടതികള്‍, ബാലവകാശകമ്മിഷന്‍ ഉള്‍പ്പെടെയുള്ള കമ്മിഷനുകളില്‍ നിന്നുള്ള വിധികളോടെ വന്നാലും മത്സരത്തില്‍ പങ്കെടുക്കാന്‍ 10000 രൂപ കെട്ടിവയ്‌ക്കണം. ആ തുകയും പോയിന്റ് മെച്ചപ്പെടുത്തിയില്ലെങ്കില്‍ സമാനരീതിയില്‍ കലോത്സവ കമ്മിറ്റിക്ക് ലഭിക്കും. സംസ്ഥാന കലോത്സവത്തിലെ വിധി നിര്‍ണയത്തില്‍ ഹയര്‍ അപ്പീല്‍ നല്‍കാനും 10000 രൂപ കെട്ടിവയ്‌ക്കണം. അപ്പീലില്‍ എത്തിയ കുട്ടിക്ക് ഹയര്‍ അപ്പീല്‍ നല്‍കി വിജയിച്ചെത്തിയ കുട്ടിയേക്കാള്‍ പോയിന്റ് ലഭിച്ചില്ലെങ്കില്‍ ഇരുപതിനായിരം ആകും കലോത്സവ കമ്മിറ്റിക്ക് ലഭിക്കുക.

സ്‌കൂളില്‍ നിന്നും ഉപജില്ലയിലേക്കുള്ള അപ്പീല്‍തുക 500ല്‍ നിന്നും 1000 ആയും ഉപജില്ലയില്‍ നിന്നും റവന്യൂ ജില്ലയിലേക്കുള്ള അപ്പീലിന് 1000 എന്നത് 2000 രൂപയായും ഈവര്‍ഷം വര്‍ദ്ധിപ്പിച്ചിരുന്നു. ഈ ഇനത്തിലും ലക്ഷങ്ങള്‍ കലോത്സവ കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. എല്ലാംകൂടി ഒന്നരകോടിയിലധികം തുക കുട്ടികളുടെ കൈയില്‍ നിന്നും അപ്പീലുവഴി കലോത്സവ ഫണ്ടിലേക്ക് ലഭിക്കും. അപ്പീലുകളുടെ എണ്ണം കുറയ്‌ക്കാനാണ് തുക വര്‍ദ്ധിപ്പിച്ചതെങ്കിലും അപ്പീലുകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ല. വിധി നിര്‍ണയത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നെങ്കിലും തുക വര്‍ദ്ധിപ്പിച്ചതോടെ നിരവധി വിദ്യാര്‍ത്ഥികളാണ് അപ്പീല്‍ നല്‍കാനാകാതെ മടങ്ങിയത്.

Tags: Kerala Governmentappealschool arts festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍
Kerala

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

Kerala

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

Kerala

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

പി.ബി.നൂഹ്‌
Kerala

ഐ​എ​എ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി; ആറ് കളക്ടർമാർക്ക് മാറ്റം

Kerala

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

പുതിയ വാര്‍ത്തകള്‍

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ആപ്പിള്‍ ഐ ഫോണ്‍ മോഷ്ടിച്ചവര്‍ വിയര്‍ക്കുന്നു; പുതിയ ഫീച്ചര്‍ അടിപൊളി; മോഷ്ടിച്ച ഐ ഫോണുകള്‍ റീസെറ്റ് ചെയ്യാനാവില്ല

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി; സ്ഥാനമേൽക്കുന്നത് ജൂൺ 30-ന്

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: താൻ സ്ഥലത്തില്ല, രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് പ്രകാശ് രാജിന്റെ പ്രതികരണം

കേരളത്തിലെ ഒബിസി സംവരണ സംവിധാനം പുനഃപരിശോധിക്കണം; മുസ്ലീം ഒബിസി സംവിധാനം നിർത്തലാക്കണം, ദേശീയ പിന്നാക്ക വർഗ കമ്മീഷന് നിവേദനം സമർപ്പിച്ച് ഒബിസി മോർച്ച

ധർമസ്ഥലയെ തകർക്കാൻ നടന്നത് വലിയ ഗൂഢാലോചന! തന്നെ കേരളത്തിലെ റിസോർട്ടിൽ എത്തിച്ചു, വിസമ്മതിച്ചാൽ ഭാര്യയെ അപായപ്പെടുത്തുമെന്ന് ഭീഷണി-ചിന്നയ്യ

ഹിന്ദുമതത്തെ തകർക്കാൻ ഏതറ്റം വരെയും പോകുന്ന ഇടത് സഹയാത്രികൻ പ്രകാശ് രാജ് ; 200 കോടിയുടെ ഗൂഢാലോചന ; പണം വന്നത് കേരളത്തിൽ നിന്ന്

ശബരിമലയിൽ ഡോക്ടർമാരുടെ സേവനം വിട്ടുനൽകില്ലെന്ന നിലപാട് മനുഷ്യാവകാശ ലംഘനം: കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.