Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതി സര്‍ക്കാര്‍തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2024, 07:48 am IST
inKerala

കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ യഥാര്‍ത്ഥ പ്രതി സര്‍ക്കാര്‍. മുമ്പ് സമാനമായ രീതിയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് കൊടുവള്ളി എഇഒ സപ്തംബര്‍ 16 ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചോര്‍ച്ചയ്‌ക്കു പിന്നില്‍ ട്യൂഷന്‍ സെന്റര്‍ മാഫിയകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അദ്ധ്യാപകരും ചേര്‍ന്ന റാക്കറ്റാണെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ വിദ്യാഭ്യാസ വകുപ്പ് ഒരു നടപടിയും എടുത്തില്ല. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ചോദ്യച്ചോര്‍ച്ച.

യുട്യൂബിലാണ് ചോദ്യങ്ങള്‍ വന്നത്. കോഴിക്കോട്ട് ട്യൂഷന്‍ സെന്ററുകള്‍ വ്യാപകമാണ്. ഇവര്‍ തമ്മിലുള്ള കിടമത്സരവും ശക്തമാണ്. എംഎസ് സൊല്യൂഷന്‍സ്, എഡ്യൂപോര്‍ട്ട് പോലുള്ള സ്ഥാപനങ്ങള്‍ അവരുടെ പ്രചാരണാര്‍ത്ഥം സാധ്യതയുള്ളതെന്ന് പറഞ്ഞ് യൂട്യൂബര്‍മാര്‍ വഴിയും മറ്റും ചോദ്യങ്ങള്‍ പ്രചരിപ്പിക്കും. അത്തരത്തിലാണ് ഇത്തവണയും ചോദ്യം ചോര്‍ന്നത്.

പത്താം ക്ലാസ് ഇംഗ്ലീഷ്, പ്ലസ് വണ്‍ കണക്ക് പരീക്ഷകളുടെ ചോദ്യങ്ങള്‍ ചോര്‍ന്ന് യു ട്യൂബ് ചാനലിലൂടെ പുറത്തുവന്നത് ഇപ്പോഴത്തെ വിവാദം. എന്നാല്‍ ഈ ചോര്‍ച്ച എങ്ങനെയെന്ന് കണ്ടെത്താന്‍ എളുപ്പമല്ലെന്ന് ചിലര്‍ വിചിത്ര ന്യായം പറയുന്നു.

ചോദ്യപേപ്പര്‍ തയാറാക്കുന്നത് പലരാണ്. പത്താം ക്ലാസ് ചോദ്യപേപ്പര്‍ തയാറാക്കുന്നത് ഡയറ്റുകളാണ്്. ഇതിന് കര്‍ശന സുരക്ഷാ സംവിധാനമില്ല. അദ്ധ്യാപകരും അനദ്ധ്യാപകരും പ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്. പ്ലസ് വണ്‍ ചോദ്യപേപ്പര്‍ എസ്സിഇആര്‍ടി ശില്പശാലയിലാണ് തയാറാക്കുന്നത്.

രണ്ടു സെറ്റ് ചോദ്യപേപ്പര്‍ തയാറാക്കി അതില്‍ ഒന്ന് കേരളത്തിന് പുറത്തെ പ്രസ്സില്‍ അച്ചടിച്ച്് അവര്‍ തന്നെയാണ് ജില്ലാ കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. വാട്‌സ്ആപ്പ്, ഇ മെയില്‍ തുടങ്ങിയ സംവിധാനങ്ങളും ഉപയോഗിക്കും. അതിനാല്‍ എവിടെച്ചോര്‍ന്നെന്ന് കണ്ടെത്താനാവില്ലെന്നാണ് പ്രചാരണം.

എന്നാല്‍, ഭരണകക്ഷി സംഘടനകളിലെ അദ്ധ്യാപക- അനദ്ധ്യാപക യൂണിയനില്‍ ഉള്ളവരാണ് പ്രധാന സ്ഥാനങ്ങളിലുള്ളത്. ട്യൂഷന്‍ സെന്ററുകളിലെ അദ്ധ്യാപകരും ഭരണകക്ഷിയിലുള്ളവരാണ്. അന്വേഷണം നടത്തിയാല്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരില്‍ ചിലരും പിടിയിലാകുമെന്നാണ് പറയുന്നത്.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സംഭവത്തെ നിസാരവല്‍ക്കരിക്കാനും ഉത്തരവാദിത്തം അദ്ധ്യാപകരില്‍ ചുമത്താനുമാണ് ശ്രമിച്ചത്. സിപിഐ നേതാവ് ബിനോയ് വിശ്വം അന്വേ
ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ടിയു പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

Tags: Kerala GovernmentEducation Minister V Sivankuttyquestion paper leakcrimebranch enquiry
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Kerala

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

Kerala

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

Kerala

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

India

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.