Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതി സര്‍ക്കാര്‍തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2024, 07:48 am IST
inKerala

കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ യഥാര്‍ത്ഥ പ്രതി സര്‍ക്കാര്‍. മുമ്പ് സമാനമായ രീതിയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് കൊടുവള്ളി എഇഒ സപ്തംബര്‍ 16 ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചോര്‍ച്ചയ്‌ക്കു പിന്നില്‍ ട്യൂഷന്‍ സെന്റര്‍ മാഫിയകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അദ്ധ്യാപകരും ചേര്‍ന്ന റാക്കറ്റാണെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ വിദ്യാഭ്യാസ വകുപ്പ് ഒരു നടപടിയും എടുത്തില്ല. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ചോദ്യച്ചോര്‍ച്ച.

യുട്യൂബിലാണ് ചോദ്യങ്ങള്‍ വന്നത്. കോഴിക്കോട്ട് ട്യൂഷന്‍ സെന്ററുകള്‍ വ്യാപകമാണ്. ഇവര്‍ തമ്മിലുള്ള കിടമത്സരവും ശക്തമാണ്. എംഎസ് സൊല്യൂഷന്‍സ്, എഡ്യൂപോര്‍ട്ട് പോലുള്ള സ്ഥാപനങ്ങള്‍ അവരുടെ പ്രചാരണാര്‍ത്ഥം സാധ്യതയുള്ളതെന്ന് പറഞ്ഞ് യൂട്യൂബര്‍മാര്‍ വഴിയും മറ്റും ചോദ്യങ്ങള്‍ പ്രചരിപ്പിക്കും. അത്തരത്തിലാണ് ഇത്തവണയും ചോദ്യം ചോര്‍ന്നത്.

പത്താം ക്ലാസ് ഇംഗ്ലീഷ്, പ്ലസ് വണ്‍ കണക്ക് പരീക്ഷകളുടെ ചോദ്യങ്ങള്‍ ചോര്‍ന്ന് യു ട്യൂബ് ചാനലിലൂടെ പുറത്തുവന്നത് ഇപ്പോഴത്തെ വിവാദം. എന്നാല്‍ ഈ ചോര്‍ച്ച എങ്ങനെയെന്ന് കണ്ടെത്താന്‍ എളുപ്പമല്ലെന്ന് ചിലര്‍ വിചിത്ര ന്യായം പറയുന്നു.

ചോദ്യപേപ്പര്‍ തയാറാക്കുന്നത് പലരാണ്. പത്താം ക്ലാസ് ചോദ്യപേപ്പര്‍ തയാറാക്കുന്നത് ഡയറ്റുകളാണ്്. ഇതിന് കര്‍ശന സുരക്ഷാ സംവിധാനമില്ല. അദ്ധ്യാപകരും അനദ്ധ്യാപകരും പ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്. പ്ലസ് വണ്‍ ചോദ്യപേപ്പര്‍ എസ്സിഇആര്‍ടി ശില്പശാലയിലാണ് തയാറാക്കുന്നത്.

രണ്ടു സെറ്റ് ചോദ്യപേപ്പര്‍ തയാറാക്കി അതില്‍ ഒന്ന് കേരളത്തിന് പുറത്തെ പ്രസ്സില്‍ അച്ചടിച്ച്് അവര്‍ തന്നെയാണ് ജില്ലാ കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. വാട്‌സ്ആപ്പ്, ഇ മെയില്‍ തുടങ്ങിയ സംവിധാനങ്ങളും ഉപയോഗിക്കും. അതിനാല്‍ എവിടെച്ചോര്‍ന്നെന്ന് കണ്ടെത്താനാവില്ലെന്നാണ് പ്രചാരണം.

എന്നാല്‍, ഭരണകക്ഷി സംഘടനകളിലെ അദ്ധ്യാപക- അനദ്ധ്യാപക യൂണിയനില്‍ ഉള്ളവരാണ് പ്രധാന സ്ഥാനങ്ങളിലുള്ളത്. ട്യൂഷന്‍ സെന്ററുകളിലെ അദ്ധ്യാപകരും ഭരണകക്ഷിയിലുള്ളവരാണ്. അന്വേഷണം നടത്തിയാല്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരില്‍ ചിലരും പിടിയിലാകുമെന്നാണ് പറയുന്നത്.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സംഭവത്തെ നിസാരവല്‍ക്കരിക്കാനും ഉത്തരവാദിത്തം അദ്ധ്യാപകരില്‍ ചുമത്താനുമാണ് ശ്രമിച്ചത്. സിപിഐ നേതാവ് ബിനോയ് വിശ്വം അന്വേ
ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ടിയു പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

Tags: Kerala GovernmentEducation Minister V Sivankuttyquestion paper leakcrimebranch enquiry
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

Editorial

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

Kerala

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

Kerala

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

Kerala

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യഥാര്‍ത്ഥത്തിലുള്ള എസ് സിഒ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ. ഇതില്‍ ഇടത്ത് നിന്ന് ഒമ്പതാമത് മാത്രമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനം. ചുവന്ന വളയത്തിനുള്ളില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

എന്തൊരു അധപതനം, എസ് സിഒ നേതാക്കളില്‍ മോദി ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയെ നടുക്ക് പ്രതിഷ്ഠിച്ച് പാകിസ്ഥാന്റെ കള്ളഫോട്ടോ

അനാവശ്യമായി ഹിന്ദുമതത്തെയും സംഘപരിവാറിനെയും എതിർക്കുന്നത് പോലെ ഇസ്ലാമിക വർഗീയതയെ എതിർക്കാനാവില്ലെന്നു മാധ്യമസിംഗങ്ങൾക്ക് ബോധ്യമായി

മാണി സി കാപ്പന്‍ എംഎല്‍എയ്‌ക്ക് ഒരുവര്‍ഷം തടവ് : ശിക്ഷ ചെക്ക് കേസുകളില്‍

കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ദേശീയ നഗര ഉപജീവന മിഷന്‍ ആശ്രയ ഭവനം

നഗരസഭയുടെ അനാസ്ഥ; കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കോടി ചെലവഴിച്ച ആശ്രയഭവനം നാശത്തിന്റെ വക്കിലേക്ക്

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ഇല്ലാത്ത കോലാഹലം കാന്തപുരത്തിന്റെ കാര്യത്തിൽ ആരും ഉണ്ടാക്കാൻ ശ്രമിക്കരുത് ; താക്കീതുമായി കെ ടി ജലീൽ

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്

നേപ്പാളിലെ കുത്തിയൊലിച്ചു വന്ന പ്രളയത്തില്‍ ചുറ്റിലുള്ള കെട്ടിടങ്ങളെല്ലാം തകര്‍ന്നപ്പോഴും തലയുയര്‍ത്തി നിന്ന പച്ച പെയിന്‍റടിച്ച വീട് (ഇടത്ത്) ലക്ഷ്മി പാണ്ഡെയും ഭര്‍ത്താവും (വലത്ത്)

നേപ്പാളിലെ പ്രളയത്തില്‍ തകരാതെ നിന്ന പച്ചപെയിന്‍റടിച്ച വീടിനെ ഉടമ ലക്ഷ്മി പാണ്ഡെ പറയുന്നു ഞങ്ങളെ രക്ഷിച്ചത് ഹനുമാന്‍ ചാലിസയും ശിവപ്രാര്‍ത്ഥനയും

മാപ്പ്….മാപ്പേയ് …. ; ഹിന്ദുത്വയെ വിമർശിക്കുന്ന പോലെയല്ല ഇസ്ലാമിനെ പറഞ്ഞാലെന്ന് അപർണ്ണക്കുറുപ്പിന് ഇപ്പോൾ മനസിലായില്ലേ ?

മുല്ലപ്പെരിയാര്‍ അണക്കെട്ട്: ആദ്യ ഘട്ട പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമര്‍പ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.