Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൈരളിയുടെ മറവിൽ ബ്രിട്ടാസിന്റെ തീവെട്ടിക്കൊള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2024, 08:56 am IST
in Kerala

തിരുവനന്തപുരംl കൈരളി ചാനലിൽ ചെയർമാൻ മമ്മൂട്ടിയും എം ഡി ജോൺ ബ്രിട്ടാസും തമ്മിലുള്ള പോരു മുറുകിയതോടെ ബ്രിട്ടാസിന്റെ തീവെട്ടിക്കൊള്ളകൾ പുറത്തു വരുന്നു.
കൈരളി ചാനലിന്റെ വരുമാനം ചോർത്താൻ ബ്രിട്ടാസിന്റെ പേരിലാരംഭിച്ച മൂന്നു സ്വകാര്യ കമ്പനികളുടെ വെട്ടിപ്പാണ് ചോദ്യം ചെയ്യപ്പെടുന്നത്.
കൈരളിയുടെ ഗൾഫ് പരസ്യ വരുമാനവും സംഭാവനകളും ചോർത്താൻ ബ്രിട്ടാസിന്റെ പേരിൽ കൈരളി അറേബ്യ എന്ന പേരിൽ ഗൾഫിൽ സ്വകാര്യ കമ്പനിയുണ്ട്. ഇതു കൂടാതെ കേരളത്തിൽ എം സി എൽ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, കൈരളി ടെലിവിഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്വകാര്യ കമ്പനികളും ബ്രിട്ടാസിന്റെ പേരിലാണ്. കൈരളി ചാനലിന്റെ ഉടമസ്ഥാവകാശമുള്ള മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് രണ്ടു സ്വകാര്യ കമ്പനികൾ ബ്രിട്ടാസ് നടത്തുന്നത്.
പിണറായി വിജയന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന ലേബൽ ഉള്ളതിനാൽ പാർട്ടിക്കാർ ആരും ബ്രിട്ടാസിനെ ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ടിരുന്നില്ല. ബ്രിട്ടാസിന്റെ ചെയ്തികൾക്ക് പിണറായിയുടെ മൗനാനുവാദവും ഉണ്ടായിരുന്നു.
പിണറായി സർക്കാർ അധികാരത്തിലേറിയതിന്റെ അടുത്ത വർഷമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന ബ്രിട്ടാസ് ഡയറക്ടറായി എം സി എൽ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം തുടങ്ങിയത്. സർക്കാർ പി ആർഡി വകുപ്പ് കറവപ്പശുവാണെന്നു മനസിലാക്കിയ ബ്രിട്ടാസ് പിആർഡി പരസ്യങ്ങളുടെ ഏജൻസിയായി എം സി എൽ ലിമിറ്റഡിനെ എം പാനൽ ചെയ്തു. പിആർഡി ബജറ്റിൽ വൻ വർധന വരുത്തിയതും ഇക്കാലത്താണ്. സർക്കാർ പരസ്യ കമ്മിഷൻ ഇനത്തിൽ കോടികൾ ബ്രിട്ടാസിന്റെ എം സി എൽ മീഡിയയിലേക്ക് ഒഴുകിയെത്തി.
കൈരളി ചാനലിന്റെ അവാർഡ് നൈറ്റും ഇവൻ്റുകളും ഉൾപ്പെടെ സംഘടിപ്പിക്കാൻ പ്രത്യേക കമ്പനിയായി ബ്രിട്ടാസിന്റെ പേരിൽ കൈരളി ടെലിവിഷൻ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം തുടങ്ങിയത് 2017 സെപ്തംബറിലാണ്.
നഷ്ടത്തിൽ ഓടുന്ന കൈരളി ചാനലിന് ആശ്വാസമാകേണ്ടിയിരുന്ന അവാർഡ് നൈറ്റ് വരുമാനം ഈ തട്ടിപ്പു കമ്പനി വഴി ബ്രിട്ടാസിന്റെ സ്വകാര്യ ധനമായി മാറി.
മമ്മൂട്ടി ഉൾപ്പെടെ കൈരളിയിലെ ചിലർ ഇക്കാര്യങ്ങൾ മരുമകൻ മന്ത്രി റിയാസിനെ ധരിപ്പിച്ചിരുന്നു. കൈരളിയിലെ ബ്രിട്ടാസിന്റെ ഇടപാടുകൾ റിയാസിന്റെ പ്രേരണയിൽ പിണറായി അന്വേഷിച്ചതോടെ ബ്രിട്ടാസ് അങ്കലാപ്പിലായി. ഇതിനു തൊട്ടു പിന്നാലെയാണ് റിയാസിന്റെ ഭാര്യ വീണയെ പ്രതിക്കൂട്ടിലാക്കിയ മാസപ്പടി വിവാദം പുറത്തു വന്നത്. സി എം ആർ എൽ മാസപ്പടി ആദായനികുതി രേഖകൾ മാധ്യമങ്ങൾക്കു ചോർത്തിയതിൽ ജോൺ ബ്രിട്ടാസിന്റെ പങ്ക് റിയാസിനു സംശയമുണ്ട്.
കൈരളിയിൽ നിന്നു ബ്രിട്ടാസിനെ പുകച്ചു ചാടിക്കാൻ റിയാസും മമ്മൂട്ടിയും ഒന്നിച്ചുവെന്ന സൂചനകളും പുറത്തു വന്നിട്ടുണ്ട്.

Tags: JOHN BRITASKairali TvMamootty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെപ്പുകാലുകള്‍ സഭയുടെ മേശപ്പുറത്ത് വെച്ച് സിപിഎം ക്രൂരത തുറന്നുകാട്ടി സദാനന്ദന്‍ മാസ്റ്റര്‍,ജനാധിപത്യം വാതോരാതെ പറയുന്നവര്‍ കാലുകള്‍ വെട്ടിമാറ്റി

Kerala

മമ്മൂട്ടിയുടെ ഇടപെടല്‍; ‘വാത്സല്യം’ പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ

Kerala

മ​ല​യാ​ള​ത്തി​ന്റെ മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

Kerala

ബിജെപിക്കെതിരെ വ്യാജ വാര്‍ത്ത സംപ്രേഷണം; കോടതിയില്‍ നേരിട്ട് ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് കൈരളി ടിവി എംഡി

Kerala

മമ്മൂട്ടിക്കായി മോഹന്‍ലാല്‍ നടത്തിയ ഉഷപൂജാ വഴിപാട് വിവരം പുറത്തുവിട്ടത് തങ്ങള്‍ അല്ലെന്ന് ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.