Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്എസിനെതിരായ ആരോപണം ശ്രീകൃഷ്ണനെ മോഷ്ടാവെന്ന് വിളിച്ചതുപോലെ: ആനന്ദബോസ്

ആദ്യത്തെ അഗ്നിപരീക്ഷ പ്രകാശനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2024, 09:12 am IST
in Kerala
കൊച്ചിയിലെ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ മൊഴിമാറ്റം നിര്‍വഹിച്ച 'ആദ്യത്തെ അഗ്‌നിപരീക്ഷ' ബംഗാള്‍ ഗവര്‍ണര്‍ പ്രകാശനം ചെയ്യുന്നു. കാ.ഭാ. സുരേന്ദ്രന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, എസ്. സേതുമാധവന്‍, അമൃതരാജ്, വിദ്യാസാഗരന്‍ സമീപം.

കൊച്ചിയിലെ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ മൊഴിമാറ്റം നിര്‍വഹിച്ച 'ആദ്യത്തെ അഗ്‌നിപരീക്ഷ' ബംഗാള്‍ ഗവര്‍ണര്‍ പ്രകാശനം ചെയ്യുന്നു. കാ.ഭാ. സുരേന്ദ്രന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, എസ്. സേതുമാധവന്‍, അമൃതരാജ്, വിദ്യാസാഗരന്‍ സമീപം.

കൊച്ചി: ഗാന്ധിവധം ആര്‍എസ്എസിന് മേല്‍ ആരോപിച്ചത് സ്യമന്തകമണി മോഷ്ടിച്ചെന്ന കുറ്റം ഭഗവാന്‍ ശ്രീകൃഷ്ണന് മേല്‍ ചുമത്തിയതുപോലെയാണെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്.

മാണിക് വാജ്‌പേയും നാരായണ്‍ ഗംഗാധര്‍ വഝയും തയാറാക്കിയ പഹലി അഗ്നിപരീക്ഷ എന്ന പുസ്തകം മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ പരിഭാഷ നിര്‍വഹിച്ച ആദ്യത്തെ അഗ്നിപരീക്ഷ എന്ന പുസ്തകത്തിന്റെ പ്രകാശനം കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവവേദിയില്‍ നിര്‍ഹിക്കുകയായിരുന്നു അദ്ദേഹം.

നുണപ്രചാരണങ്ങളിലൂടെ ആര്‍എസ്എസ് ഒരു വിധ്വംസക പ്രസ്ഥാനമാണെന്ന ധാരണയാണ് എനിക്കുമുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ജസ്റ്റിസ് കെ.ടി. തോമസ് അദ്ദേഹത്തിന്റെ ഒരു അഭിമുഖത്തിലൂടെ ആ ധാരണ തിരുത്തി. സംഘത്തെക്കുറിച്ച് പഠിക്കാന്‍ അവസരമുണ്ടായിരുന്നിട്ടും അതിന് മുതിരാതെ തെറ്റിദ്ധരിച്ചതില്‍ ഇന്ന് ഞാന്‍ ഖേദിക്കുന്നു, ആനന്ദബോസ് പറഞ്ഞു.

ഗാന്ധിവധമെന്ന ദുരാരോപണവും അതിനെത്തുടര്‍ന്നുണ്ടായ കൊടുംക്രൂരതയും മൂലം അന്നത്ത സര്‍ക്കാരും രാഷ്‌ട്രീയ നേതാക്കളും ചെയ്തത് സത്യത്തിന്റെയും അഹിംസയുടെയും കൊലപാതകമായിരുന്നുവെന്ന് ആമുഖമായി സംസാരിച്ച എസ്. സേതുമാധവന്‍ പറഞ്ഞു.

ഹിറ്റ്‌ലറെയും സ്റ്റാലിനെയും മറികടന്ന ക്രൂരതയാണ് സംഘപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായത്. അന്നത്തെ പ്രധാനമന്ത്രി നേരിട്ട് ഈ നുണപ്രചാരണത്തിന് നേതൃത്വം നല്കി. ആര്‍എസ്എസ് സര്‍സംഘചാലക് ശ്രീഗുരുജിയെ ഒരു ക്രിമിനലിനോടെന്നവണ്ണം അവര്‍ പെരുമാറി. വിദേശികളുടെ ഭരണകാലത്ത് ചെയ്തതിനേക്കാള്‍ ക്രൂരതയാണ് സ്വദേശി ഭരണകൂടം സ്വന്തം ജനങ്ങളോട് ചെയ്യുന്നതെന്ന് കെ.പി. കേശവമേനോനെപ്പോലെയുള്ളവര്‍ അക്കാലത്ത് തുറന്നു വിമര്‍ശിച്ചിരുന്നു. ഇത്രയൊക്ക ക്രൂരതകള്‍ അരങ്ങേറിയിട്ടും എന്ത് സംഭവിച്ചാലും ശാന്തമായിരിക്കണമെന്നാണ് ഗുരുജി നല്കിയ നിര്‍ദേശമെന്ന് സേതുമാധവന്‍ ചൂണ്ടിക്കാട്ടി.

ഗാന്ധിജി കൊല്ലപ്പെട്ടതായിരുന്നില്ല ആര്‍എസ്എസായിരുന്നു അന്നത്തെ രാഷ്‌ട്രീയ ഭരണനേതൃത്വത്തിന് പ്രശ്‌നമെന്ന് പുസ്തകം ഏറ്റുവാങ്ങിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ആര്‍എസ്എസിനെ ഇല്ലാതാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതേ നുണപ്രചാരണമാണ് ഇപ്പോഴും ഉത്തരം മുട്ടുമ്പോഴെല്ലാം ചില രാഷ്‌ട്രീയക്കാരും മാധ്യമങ്ങളും ഉയര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കുരുക്ഷേത്ര പ്രകാശന്‍ മാനേജിങ് ഡയറക്ടര്‍ കാ.ഭാ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചീഫ് എഡിറ്റര്‍ ജി. അമൃതരാജ്, ഡയറക്ടര്‍ ബി. വിദ്യാസാഗരന്‍ എന്നിവര്‍ സംസാരിച്ചു.

Tags: RSSBook Release27th Kochi International Book Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

Kerala

 ബി ജെ പിക്ക് 3 സീറ്റ് ലഭിച്ചത് ഗൗരവകരമെന്ന് എം എ ബേബി, ഇടത്പക്ഷം ശക്തമായ മത്സരം കാഴ്ചവച്ചു, തോല്‍വിയുടെ ഉത്തരവാദിത്വം പിണറായി ഏറ്റെടുക്കേണ്ടതില്ല

India

ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയ്‌ക്ക് നാഗ്പൂരില്‍ തുടക്കം; അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

Entertainment

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

India

ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബംഗാളില്‍ വീണ്ടും താമരവിരിയുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ടിയാവേശം

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.