Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയെ വെറുത്തിരുന്ന മറ്റൊരാള്‍ കൂടി മോദീഭക്തനായി; വിക്രാന്ത് മാസി പറയുന്നു, ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരാണ്…

ഒരു കാലത്ത് കഠിനമായി മോദിയെ വിമര്‍ശിച്ചിരുന്ന വ്യക്തിയാണ് വിക്രാന്ത് മാസി. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ അരക്ഷിതരാണെന്ന് ഒരിയ്‌ക്കല്‍ വാദിച്ചിരുന്ന വിക്രാന്ത് മാസി നേരെ വിപരീതമായ അഭിപ്രായമാണ് ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. "ഇന്ത്യയില്‍ മുസ്ലിങ്ങള്‍ നല്ലതുപോലെ സുരക്ഷിതരാണ്."- വിക്രാന്ത് മാസി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2024, 05:28 pm IST
in India
നടന്‍ വിക്രാന്ത് മാസി (ഇടത്ത്) നടന്‍ വിക്രാന്ത് മാസി സബര്‍മതി റിപ്പോര്‍ട്ട് എന്ന പുതിയ സിനിമയില്‍ (വലത്ത്)

നടന്‍ വിക്രാന്ത് മാസി (ഇടത്ത്) നടന്‍ വിക്രാന്ത് മാസി സബര്‍മതി റിപ്പോര്‍ട്ട് എന്ന പുതിയ സിനിമയില്‍ (വലത്ത്)

ന്യൂദല്‍ഹി: ഒരു കാലത്ത് മോദിയെ വെറുത്തിരുന്നവരെല്ലാം മോദീഭക്തരായി മാറുന്ന എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്. ഇതില്‍ ഒരാള്‍ മോദിയെ കഠിനമായി വിമര്‍ശിച്ചിരുന്ന ജെഎന്‍യുവിലെ ഇടത് തീപ്പൊരി നേതാവായ ഷെഹ് ല റഷീദിന്റെ മാറ്റമാണ്. കശ്മീരിനെ മികച്ച രീതിയില്‍ മാറ്റിയ നേതാവാണ് മോദി എന്നുവരെ ഷെഹ്ല റഷീദ് തുറന്നടിക്കുന്നു.

അതുപോലെ മറ്റൊരാള്‍ എഴുത്തുകാരി ശോഭാ ദേ ആണ്. നേരത്തെ മോദിയെ കഠിനമായി വിമര്‍ശിച്ചിരുന്ന അവര്‍ ഇപ്പോള്‍ മോദിയെ പുകഴ്‌ത്തുന്നു. ഇപ്പോഴിതാ ആ കൂട്ടത്തിലേക്ക് ഒരാള്‍ കൂടി എത്തുന്നു. വിക്രാന്ത് മാസി. ഒരു കാലത്ത് കഠിനമായി മോദിയെ വിമര്‍ശിച്ചിരുന്ന വ്യക്തിയാണ് വിക്രാന്ത് മാസി. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ അരക്ഷിതരാണെന്ന് ഒരിയ്‌ക്കല്‍ വാദിച്ചിരുന്ന വിക്രാന്ത് മാസി നേരെ വിപരീതമായ അഭിപ്രായമാണ് ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. “ഇന്ത്യയില്‍ മുസ്ലിങ്ങള്‍ നല്ലതുപോലെ സുരക്ഷിതരാണ്.”- വിക്രാന്ത് മാസി പറയുന്നു.

2018ല്‍ വിക്രാന്ത് മാസി സൃഷ്ടിച്ച ഒരു കാര്‍ട്ടൂണില്‍ ശക്തമായ ഹിന്ദൂവിമര്‍ശനം നടത്തിയ വ്യക്തിയാണ്. സീത രാമനോട് പറയുന്ന ഡയലോഗ് ആയിരുന്നു ഈ കാര്‍ട്ടൂണില്‍. സീത ശ്രീരാമനോട് പറയുന്നു:”എന്നെ രാവണന്‍ തട്ടിക്കൊണ്ടുപോയുള്ളൂ. താങ്കളുടെ ഭക്തര്‍ തട്ടിക്കൊണ്ട് പോകാഞ്ഞത് നന്നായി. ” ഈ കാര്‍ട്ടൂണ്‍ പുറത്തുവന്നതോടെ വിക്രാന്ത് മാസി മോദി വിരുദ്ധനും ബിജെപി വിരുദ്ധനും ആയി മുദ്രകുത്തപ്പെട്ടു. പക്ഷെ ഇപ്പോള്‍ ഈ പ്രതിച്ഛായയാണ് വിക്രാന്ത് മാസി മാറ്റുന്നത്.

ഇപ്പോള്‍ വിക്രാന്ത് മാസി പറയുന്നത് ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരാണെന്നാണ്. 2002ല്‍ ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ഗുജറാത്തിലെ ഗോധ്രയില്‍ ഈയിടെ വിക്രാന്ത് മാസി സന്ദര്‍ശനം നടത്തിയിരുന്നു. ഗോധ്ര കൂട്ടക്കൊലയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച സിനിമയായ സബര്‍മതി റിപ്പോര്‍ട്ട് എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. “ശരിയാണ്. ഒരിയ്‌ക്കല്‍ ഞാന്‍ ബിജെപിയുടെ കടുത്ത വിമര്‍ശകനായിരുന്നു. പക്ഷെ പിന്നീട് ഇന്ത്യയില്‍ ആകെ യാത്ര ചെയ്തപ്പോള്‍ ഇന്ത്യ അത്ര മോശമല്ലെന്ന് മനസ്സിലായി.”-വിക്രാന്ത് മാസി പറയുന്നു. അമേരിക്കയില്‍ ഒസാമ ബിന്‍ ലാദന്‍ സെപ്തംബര്‍ 11ന് നടത്തിയ ബോംബാക്രമണം പോലെയുള്ള ഒരു സംഭവമാണ് ഗോധ്ര കൂട്ടക്കൊലയെന്ന് വിക്രാന്ത് മാസി പറയുന്നു. ഗോധ്ര കൂട്ടക്കൊലയോടെ ഇന്ത്യയുടെ സാമൂഹ്യ-രാഷ്‌ട്രീയ സ്വഭാവം മാറിപ്പോയെുന്നും വിക്രാന്ത് മാസി പറയുന്നു. ഹിന്ദുക്കളെ അത്രയേറെ വേദനിപ്പിച്ച സംഭവമായിരുന്നു ഗോധ്രയിലെ കൂട്ടക്കൊലയെന്നാണ് ഇപ്പോള്‍ വിക്രാന്ത് മാസി അഭിപ്രായപ്പെടുന്നത്. “സ്വന്തം രാജ്യത്ത് തങ്ങളുടെ സ്വത്വത്തിന് വേണ്ടി ഹിന്ദുവിന് പൊരുതേണ്ടിവരുന്ന സാഹചര്യം വന്നിരിയ്‌ക്കുന്നു.”-ഗുജറാത്തിലെ ഗോധ്രയില്‍ നടന്ന കൂട്ടക്കൊലയെക്കുറിച്ച് വിക്രാന്ത് മാസി പറയുന്നു.

 

 

 

Tags: MuslimsaresafeinIndiaShehlaRasheedmodiModiBhaktShobhaDeVikrantMasseySabarmatiReport
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

Kerala

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

India

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

പുതിയ വാര്‍ത്തകള്‍

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.