Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഖഫ് ഭീകരതയില്‍ മുസ്ലിങ്ങളും: കോടികള്‍ വിലമതിക്കുന്ന ഭൂമി തട്ടിയെടുക്കാന്‍ നീക്കം; ദുരിതത്തിലായി അബ്ദുള്‍സത്താര്‍ സേഠിന്റെ കൊച്ചുമകള്‍ ഷംസാദ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2024, 06:45 am IST
in Kerala
പുല്ലേപ്പടിയിലെ വീടിന് മുന്നില്‍ ഷംസാദ്‌

പുല്ലേപ്പടിയിലെ വീടിന് മുന്നില്‍ ഷംസാദ്‌

കൊച്ചി: എറണാകുളത്ത് കോടികള്‍ വില മതിക്കുന്ന സ്വകാര്യ ട്രസ്റ്റിന്റെ ഭൂമി തട്ടിയെടുത്ത് ഷോപ്പിങ് കോംപ്ലക്‌സ് പണിയാന്‍ വഖഫ് ബോര്‍ഡ് നീക്കം. ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെ കുടിയൊഴിപ്പിക്കാന്‍ വഖഫ് നോട്ടീസ് നല്കി. എറണാകുളം പുല്ലേപ്പടിയില്‍ അബ്ദുള്‍ സത്താര്‍ മൂസാ ഹാജി സേഠിന്റെ കൊച്ചുമകള്‍ ഷംസാദിനെയാണ് കുടിയൊഴിപ്പിക്കാന്‍ നീക്കം. ഇവര്‍ താമസിക്കുന്ന വീടും ഭൂമിയും വഖഫിന്റേതാണെന്നാണ് അവകാശവാദം.

ഷംസാദിന്റെ മുത്തച്ഛന്‍ അബ്ദുള്‍ സത്താര്‍ ഹാജി മൂസ കൊല്ല വര്‍ഷം 1099 കന്നി 25ന് ഒരു ട്രസ്റ്റ് രൂപീകരിച്ചിരുന്നു. കുടുംബത്തിന്റെ ക്ഷേമത്തിനായി കുടുംബാംഗങ്ങള്‍ മാത്രം ഉള്‍പ്പെട്ട ട്രസ്റ്റാണ് രൂപീകരിച്ചത്. കുടുംബത്തിലെ ആണ്‍-പെണ്‍ അംഗങ്ങള്‍ക്ക് അംഗങ്ങളാകാം. ഏഴു പേരാണ് ഭരണ സമിതിയില്‍ വേണ്ടത്. കുടുംബത്തിലെ പിന്തുടര്‍ച്ചാവകാശികള്‍ക്കല്ലാതെ മറ്റാര്‍ക്കും അംഗങ്ങളാകാനോ ട്രസ്റ്റ് ഭരണ സമിതിയില്‍ വരാനോ പാടില്ല.

മുന്നൂറിലധികം ഏക്കര്‍ ഭൂമിയുണ്ടായിരുന്നു അബ്ദുള്‍ സത്താര്‍ ഹാജി മൂസയ്‌ക്ക്. 1961ല്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഭരണ കാലത്ത് കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമമാണ് എല്ലാം മാറ്റിമറിച്ചത്. 16 ഏക്കര്‍ ഭൂമി വരെയേ ഒരാള്‍ക്ക് കൈവശം വയ്‌ക്കാന്‍ പാടുള്ളൂവെന്നും ബാക്കിയുള്ളവ സര്‍ക്കാര്‍ കണ്ടുകെട്ടുമെന്നും പറഞ്ഞ് വഖഫിന്റെ കേന്ദ്ര ഓഫിസിലുള്ളവര്‍ അബ്ദുള്‍ സത്താര്‍ ഹാജി മൂസയെ സമീപിച്ചു. പള്ളി അധികാരികളുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഷംസാദിന്റെ ബാപ്പയും ജ്യേഷ്ഠനും ചേര്‍ന്ന് മുത്തച്ഛന്റെ പേരിലുള്ള സ്വത്ത് ട്രസ്റ്റിന് ധര്‍മ്മം എന്ന നിലയില്‍ എഴുതിവയ്‌ക്കുകയായിരുന്നു. സേവന പ്രവര്‍ത്തനം നടത്തുക എന്നതാണ് ട്രസ്റ്റിന്റെ മുഖ്യലക്ഷ്യം. അതോടൊപ്പം ട്രസ്റ്റിലെ അംഗങ്ങളെ സംരക്ഷിക്കുകയും വേണം. എന്നാല്‍ ട്രസ്റ്റിന്റെ തലപ്പത്ത് കുടുംബത്തില്‍ നിന്നു പുറത്തുള്ളയാള്‍ വരികയും വസ്തുക്കള്‍ ബിനാമി ഇടപാടില്‍ വില്‍ക്കുകയും ചെയ്തു.

ഷംസാദ് ഇപ്പോള്‍ താമസിക്കുന്ന വീടും 108 ഏക്കര്‍ വരുന്ന ഭൂമിയും ദൈവത്തിന് ധര്‍മ്മം നല്കിയതില്‍ ഉള്‍പ്പെട്ടതാണെന്ന് വ്യാജ രേഖ ഉണ്ടാക്കി റവന്യൂ രേഖകളില്‍ എഴുതി ചേര്‍ത്തു. ഇതോടെ വഖഫിന്റെ സ്വത്താണെന്ന് അവകാശമുന്നയിച്ച് ബോര്‍ഡ് എത്തി. ഇതിനെതിരേ ഷംസാദ് വഖഫ് അധികാരികളെ സമീപിച്ചെങ്കിലും ആട്ടിപ്പായിക്കുകയായിരുന്നു. ആധാരത്തില്‍ വഖഫ് എന്ന പേരുപോലും പറഞ്ഞിട്ടില്ല. ധര്‍മം നല്കിയ ഭൂമി വഖഫിന്റേതാക്കി മാറ്റിയെന്നും വിട്ട് തരണമെന്നും ആവശ്യപ്പെട്ട് ഷംസാദ് ഹൈക്കോടതിയെ സമീപിച്ചു.

ഷംസാദിന്റെ ഭാഗം കൂടെ കേട്ട ശേഷം തീരുമാനമെടുക്കാന്‍ ഹൈക്കോടതി വഖഫ് ബോര്‍ഡിനോട് നിര്‍ദേശിച്ചു. എന്നാല്‍ ഇതുവരെ ഷംസാദിനെ വഖഫ് ബോര്‍ഡ് വിളിച്ചിട്ടില്ല. കൂടാതെ ഷംസാദ് താമസിക്കുന്ന വീടും 24 സെന്റ് വസ്തുവും ഒഴിയണമെന്നു കാണിച്ച് നോട്ടീസും നല്കി. ഷംസാദ് താമസിക്കുന്ന ഭൂമി പോയിട്ട് ബാക്കിയുള്ള ഭൂമിയില്‍ ഷംസാദിന്റെ കുടുംബക്കാര്‍ നിര്‍മിച്ച വീടുകളുടെ വാടകയും വഖഫ് വാങ്ങുന്നു.
ഷോപ്പിങ് കോംപ്ലക്‌സ് പണിയണമെന്നാണ് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ടവര്‍ വാദിക്കുന്നത്. വയോധികയായ ഷംസാദും സഹോദരനുമാണ് വീട്ടില്‍ താമസിക്കുന്നത്. ജീവിതച്ചെലവ് പോലും ട്രസ്റ്റ് നല്കുന്നില്ല. എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന വീട്ടിലാണ് ഇവര്‍ കഴിഞ്ഞു കൂടുന്നതും.

Tags: kochiWaqf invasionWaqf terrorism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

Kerala

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

Kerala

വികസനപാതയില്‍ റെയില്‍വേ: കൊച്ചിയില്‍ 267കോടിയുടെ അത്യാധുനിക കോച്ചിങ് ടെര്‍മിനല്‍ വരുന്നു; വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി പ്രത്യേക പിറ്റ്

Kerala

കെഎസ്ആര്‍ടിക്കെതിരെ പ്രതിഷേധവുമായി ഡേവിസിന്റെ ‘ലിറ്റില്‍ ഫ്‌ളവര്‍’; പുരുഷന്മാര്‍ക്ക് നാളെ സൗജന്യ ബസ് യാത്ര

Kerala

അസമിൽ നിന്ന് കൊണ്ടുവന്ന് പെരുമ്പാവൂരിൽ വിൽപന; ഹെറോയിനുമായി യുവതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.