Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കളിമറന്നു: ഭാരതം ആദ്യ ഇന്നിങ്‌സ് 156 റണ്‍സില്‍ തീര്‍ന്നു; ന്യൂസീലന്‍ഡ് ലീഡ് 300 കടന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2024, 04:53 am IST
inCricket
ഗ്ലെന്‍ ഫില്ലിപ്‌സിന്റെ പന്തില്‍ ഋഷഭ് പന്ത് ക്ലീന്‍ ബൗള്‍ഡാകുന്നു

ഗ്ലെന്‍ ഫില്ലിപ്‌സിന്റെ പന്തില്‍ ഋഷഭ് പന്ത് ക്ലീന്‍ ബൗള്‍ഡാകുന്നു

പൂനെ: സ്പിന്നര്‍മാര്‍ക്ക് വിരാജിക്കാന്‍ കഴിയുന്ന പൂനെയിലെ പിച്ചില്‍ നിറഞ്ഞാടി ന്യൂസീലന്‍ഡ്. ഇരു ടീമുകളും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാംദിനം പൂനെ എംസിഎ സ്റ്റേഡിയം കണ്ടത് ന്യൂസീലന്‍ഡിന്റെ സര്‍വാധിപത്യമാണ്. ഭാരതത്തിന്റെ ആദ്യ ഇന്നിങ്‌സിന് മേല്‍ നൂറ് റണ്‍സ് ലീഡ് കൈവരിച്ച അവര്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ചിന് 198 എന്ന ശക്തമായ നിലയിലാണ്. മൊത്തം ലീഡ് 301 ആയി ഉയര്‍ന്നു.

സ്‌കോര്‍: ന്യൂസീലന്‍ഡ്- 259, 198/5(53 ഓവറുകള്‍); ഭാരതം- 156

പൂനെയില്‍ കിവീസ് സ്പിന്നര്‍മാര്‍ കളി കൈയ്യടക്കുന്ന ചിത്രമാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഭാരതത്തിന്റെ പെരുമയൊത്ത ബാറ്റിങ് നിരയെ ന്യൂസീലന്‍ഡ് സ്പിന്‍ ദ്വയം മിച്ചല്‍ സാന്റ്‌നറും ഗ്ലെന്‍ ഫില്ലിപ്‌സും ചേര്‍ന്ന് കശാപ്പുചെയ്യുകായിരുന്നു ഇന്നലെ. സാന്റ്‌നര്‍ ഏഴ് ഭാരത വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ ഫില്ലിപ്‌സ് രണ്ട് പേരെ പുറത്താക്കി. തലേന്ന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സില്‍ നിന്ന ഭാരത ടീമിനെ പിച്ചി ചീന്തിയ കിവീസിന് ഉചിതമായ മറുപടി നല്‍കാന്‍ ഭാരതത്തിന് സാധിച്ചിട്ടില്ല.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച അവര്‍ക്കെതിരെ ഭാരത നായകന്‍ രോഹിത് ശര്‍മ്മ ന്യൂബോള്‍ ഏല്‍പ്പിച്ചത് ആര്‍. അശ്വിനെയാണ്. ഒപ്പം പന്തെറിഞ്ഞു തുടങ്ങിയത് ആദ്യ ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് പ്രകടനം കാഴ്‌ച്ചവച്ച ഹീറോ വാഷിങ്ടണ്‍ സുന്ദറും. കൃത്യമായ ഇടവേളകളില്‍ ഭാരതം വിക്കറ്റുകള്‍ വീഴ്‌ത്തുന്നുണ്ടെങ്കിലും നായകന്‍ ടോം ലാതം അര്‍ദ്ധ സെഞ്ചുറി പ്രകടനത്തോടെ നിലകൊണ്ടത് ഭാരതത്തിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കി. പത്ത് ബൗണ്ടറികളുടെ ബലത്തില്‍ 133 പന്തുകള്‍ നേരിട്ട ലാതം 86 റണ്‍സെടുത്താണ് പുറത്തായത്. മത്സരം ഇന്നലെ പിരിയുന്നതിന് മുമ്പ് അവസാനമായി പുറത്തായത് ലാതം ആണ്. വാഷിങ്ടണ്‍ സുന്ദറിനായിരുന്നു വിക്കറ്റ്. കിവീസ് നിരയ്‌ക്ക് നഷ്ടപ്പെട്ട അഞ്ചില്‍ നാല് വിക്കറ്റുകളും സുന്ദര്‍ ആണ് സ്വന്തമാക്കിയത്. വില്‍ യങ്ങിനെ അശ്വിന്‍ പുറത്താക്കി. സ്പിന്‍ ബൗളറെങ്കിലും രവീന്ദ്ര ജഡേജയ്‌ക്കെതിരെ കിവീസ് ബാറ്റര്‍മാര്‍ നന്നായി സ്‌കോര്‍ ചെയ്തു. ഇന്നലെ മത്സരം പിരിയുമ്പോള്‍ ടോം ബ്ലണ്ടലും(30) ഫില്ലിപ്‌സും(ഒമ്പത്) ആണ് ക്രീസില്‍.

നേരത്തെ 30 റണ്‍സ് വീതമെടുത്ത യശസ്വി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും പിന്നീട് രവീന്ദ്ര ജഡേജയും(38) മാത്രമാണ് ഭാരതത്തിനായി പേരിനെങ്കിലും പോരാട്ട വീര്യം കാഴ്‌ച്ചവച്ചത്. പന്തുകൊണ്ട് കിവീസിനെ ഞെട്ടിച്ച വാഷിങ്ടണ്‍ സുന്ദര്‍ ബാറ്റിങ്ങിലും തന്നാലാകുന്ന വിലപ്പെട്ട സംഭാവന നല്‍കി. 18 റണ്‍സെടുത്ത സുന്ദര്‍ ആണ് ഭാരത നിരയില്‍ പുറത്താകാതെ നിന്നത്.

Tags: India-New ZealandCricket Test
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

India

ചരിത്രമായി ന്യൂസിലന്‍ഡ് സന്ദര്‍ശനം; ഭാരതത്തിന്റേത് വികസനത്തിന്റെ പുതിയ മാതൃക: പ്രധാനമന്ത്രി

India

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; 40 വർഷത്തിനിടെ സന്ദർശനം നടത്തുന്ന ആദ്യ ഭാരത പ്രധാനമന്ത്രി

India

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സ്വതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

Cricket

ഭാരത- ന്യൂസിലന്‍ഡ് ടി-20 പരമ്പരയ്‌ക്ക് ഇന്നു തുടക്കം; സഞ്ജു ഓപ്പണറാകും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

പൊതുസ്ഥലങ്ങളിലെ ബോര്‍ഡുകള്‍ നീക്കിയേ പറ്റൂ, ഇല്ലെങ്കില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു പിഴ

ബ്രിക്‌സ് ഉച്ചകോടിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച സഹ്‌റ പെഷേഷ്കിയൻ ആരാണ് ? 

മാസപ്പടി കേസ് : ഇ ഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് സിപിഐ

കപ്പല്‍ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്തുന്നതിനായി കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന് ധാരണാപത്രത്തില്‍ ഒപ്പുവച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, യുഎഇ അസി. മന്ത്രി ഒമ്രാന്‍ ഷറഫ് അല്‍ഹാഷിമി, സിഎസ്എല്‍ സിഎംഡി ജോസ് വി.ജെ., ഡ്രൈഡോക്‌സ് വേള്‍ഡ് സിഇഒ ക്യാപ്റ്റന്‍ റാഡോ അന്റോളോവിക്ക് എന്നിവര്‍

കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന്

പേരുദോഷം മാറ്റാന്‍ നീക്കം: താത്കാലിക അദ്ധ്യാപക നിയമനങ്ങളിലും ഇനി പൊലീസ് ക്‌ളിയറന്‍സ് വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.