Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റം ചുമത്തണം; സിപിഎമ്മിന്റെത് ഇരട്ടത്താപ്പ്- പി. കെ. കൃഷ്ണദാസ്

പെട്രോള്‍ പമ്പിന് അനുമതി തേടിയ പ്രശാന്തിനു വേണ്ടി ദിവ്യ നടത്തിയ ഇടപെടല്‍ ദുരൂഹമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2024, 12:01 am IST
in Kerala

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പിന്നില്‍ പി.പി.ദിവ്യയാണെന്ന് വ്യക്തമായ സ്ഥിതിക്ക് അവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. നവീന്‍ബാബുവിന്റെ ആത്മഹത്യക്കുത്തരവാദി ദിവ്യയാണെന്ന് റവന്യൂ മന്ത്രിയും സിപിഎം കണ്ണൂര്‍പത്തനംതിട്ട ജില്ലാനേതൃത്വവും സമ്മതിച്ചിട്ടും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

ഇപ്പോള്‍ ആത്മഹത്യാ പ്രേരണയ്‌ക്കാണ് കേസെടുത്തിരിക്കുന്നത്. കൊലക്കുറ്റമാണ് ദിവ്യ ചെയ്തിരിക്കുന്നത്. വാളുകൊണ്ടു മാത്രമല്ല വാക്കുകൊണ്ടും മനുഷ്യനെ കൊല്ലാന്‍ സാധിക്കുമെന്ന് കണ്ണൂരിലെ സിപിഎം നേതാവ് ദിവ്യ തെളിയിച്ചു. ദിവ്യക്കെതിരെ സാഹചര്യതെളിവുകളുണ്ട്. ദിവ്യയുടെ പരാമര്‍ശം അനവസരത്തിലെന്നും അനൗചിത്യമെന്നും ഇരയ്‌ക്കുവേണ്ടി കണ്ണീരൊഴുക്കുകയും വേട്ടക്കാരോടൊപ്പം ഓടുകയും ചെയ്യുന്ന ഇരട്ടത്താപ്പു നയമാണ് സിപിഎമ്മിന്റേതെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.

മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും ദിവ്യയോടൊപ്പമാണ്. അതുകൊണ്ടാണ് സാഹചര്യ തെളിവുകളുണ്ടായിട്ടും ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാത്തത്. എഡിഎമ്മിനെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് നടന്നത്. ഇതില്‍ പി.പി.ദിവ്യയ്‌ക്കും സിപിഎമ്മിനും പങ്കുണ്ട്.

പെട്രോള്‍ പമ്പിന് അനുമതി തേടിയ പ്രശാന്തിനു വേണ്ടി ദിവ്യ നടത്തിയ ഇടപെടല്‍ ദുരൂഹമാണ്. ദിവ്യയ്‌ക്ക് ഇതില്‍ പ്രത്യേക താല്പര്യമുണ്ട്. വലിയ അഴിമതിയാണ് അവര്‍ നടത്തിയിരിക്കുന്നത്. പ്രശാന്ത് വസ്തുതകള്‍ മറച്ചുവെച്ചാണ് ബിപിസിഎല്‍ ഔട്ട്‌ലെറ്റിന് അപേക്ഷ നല്‍കിയത്. നിങ്ങള്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ആളാണോ എന്ന ചോദ്യത്തിന് അപേക്ഷകനായ പ്രശാന്ത് യാഥാര്‍ഥ്യം മറച്ചുവച്ചു. പരിയാരം മെഡിക്കല്‍ കോളജിലെ ഉദ്യോഗസ്ഥനാണ് പ്രശാന്ത്. ഇക്കാര്യം ആരെക്കാളും ബോധ്യമുള്ളത് ദിവ്യയ്‌ക്കാണ്. ബിപിസിഎല്‍ ഔട്ട്‌ലെറ്റ് നേടിയെടുക്കാന്‍ ശ്രമിച്ചത് നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെയാണ്.

നിയമവിരുദ്ധവും വസ്തുത മറച്ചുവച്ചും പ്രശാന്ത് നടത്തിയ നീക്കത്തിന് കൂട്ടുനില്‍ക്കുകയാണ് പി.പി.ദിവ്യ ചെയ്തത്. കൊലക്കുറ്റം ചുമത്തുന്നതിനൊപ്പം അഴിമതിക്ക് കൂട്ടുനിന്നതിന് ദിവ്യയുടെ പേരില്‍ അഴിമതി നിരോധന നിയമപ്രകാരവും കേസെടുക്കണം. നിയമവിരുദ്ധമായ മാര്‍ഗ്ഗത്തില്‍ ബിപിസിഎല്‍ ഔട്ട്‌ലെറ്റ് നേടിയെടുക്കാന്‍ നടത്തിയ നീക്കത്തെക്കുറിച്ചും അന്വേഷണം ആവശ്യമാണ്. ഇക്കാര്യം പെട്രോളിയം കമ്പനി പരിശോധിക്കുന്നുണ്ടെന്നാണ് മനസിലാക്കുന്നത്- കൃഷ്ണദാസ് പറഞ്ഞു.

പാലസ്തീന്‍ വിഷയത്തില്‍ കഴിഞ്ഞദിവസം 35 മിനിട്ട് സംസാരിച്ച മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണം. നവീന്‍ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.

Tags: cpmsuicidebjppk krishnadasADMPP DivyaNaveen Babu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃണമൂല്‍ ഗുണ്ടയും ഫാള്‍ട്ടയിലെ സ്ഥാനാര്‍ത്ഥിയുമായ ജഹാംഗീര്‍ ഖാന്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

“പുഷ്പയുടെ ഉത്തരവാദിത്വം ഇനി എനിക്ക്, പുഷ്പയെ ഞാന്‍ കൈകാര്യം ചെയ്യും”: തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീറിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി

India

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വായുമലിനീകരണത്തിനെതിരെ ആല്‍ഗെ ട്രീയുമായി….പുത്തന്‍ സാങ്കേതികവിദ്യയിറക്കി പരീക്ഷണം

Kerala

വിമര്‍ശനങ്ങളില്‍ പൊട്ടിത്തെറിച്ച് മുന്‍ മന്ത്രി വീണ ജോര്‍ജ്, മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും അംഗീകരിച്ചില്ല

Kerala

യഥാര്‍ത്ഥ പ്രതിപക്ഷമായി ബിജെപി പ്രവര്‍ത്തിക്കും, എല്‍ഡിഎഫിനും യുഡിഎഫിനും പകരം മൂന്നാം ബദല്‍ ഉയര്‍ന്നുവന്നു – എം ടി രമേശ്

Kerala

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിലും നേതൃത്വത്തിനെതിരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ്- 2026: ഇറാന്റെ മുന്നൊരുക്ക ക്യാമ്പ് തുര്‍ക്കിയില്‍ സമ്പൂര്‍ണ ടീം റെഡി

പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ പുറത്താക്കിയ ബെംഗളൂരു താരങ്ങളുടെ ആഹ്ലാദം

റോയല്‍ മുന്നേറ്റം; ആര്‍സിബി പ്ലേ ഓഫില്‍ എത്തുന്ന ആദ്യ ടീം

തായിലാന്‍ഡ് ഓപ്പണ്‍: സാത്വിക്-ചിരാഗ് റണ്ണറപ്പ്

76-ാമത് ജൂനിയര്‍ ദേശീയ ബാസ്‌കറ്റ്‌ബോള്‍: മില്ലന്‍, ആര്‍ത്തിക നയിക്കും

കെപിഎല്ലില്‍ കേരള പോലീസിനെതിരായ ഗോള്‍ ആഘോഷിക്കുന്ന കാലിക്കറ്റ് എഫ്സി താരങ്ങള്‍

കെപിഎല്‍: കേരള പോലീസിന് പൂട്ടിട്ട് കാലിക്കറ്റ് എഫ്‌സി

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.