Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഡെന്മാർക്കിൽ വൈക്കിംഗ് യുഗത്തിലേതെന്ന് കരുതുന്ന ശ്മശാനം കണ്ടെത്തി ; സംരക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്നത് അൻപതോളം അസ്ഥികൂടങ്ങൾ 

ആറ് മാസത്തെ പ്രവർത്തനത്തിന് ശേഷമാണ് ഇവ കണ്ടെത്തിയതെന്ന് ഖനനത്തിന് നേതൃത്വം നൽകിയ പുരാവസ്തു ഗവേഷകൻ മൈക്കൽ ബോറെ ലുണ്ടോ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2024, 01:44 pm IST
inWorld

ആസും : ഡെൻമാർക്കിലെ ഒരു ഗ്രാമത്തിൽ നിന്നും പുരാവസ്തു ഗവേഷകർ വൈക്കിംഗ് കാലഘട്ടത്തേക്ക് വെളിച്ചം വീശുന്ന ചില സുപ്രധാന തെളിവുകൾ കണ്ടെത്തി. ഡെൻമാർക്കിലെ മൂന്നാമത്തെ വലിയ നഗരമായ ഒഡെൻസിന് വടക്കുകിഴക്കായി 5 കിലോമീറ്റർ അകലെ ആസും ഗ്രാമത്തിൽ നിന്നുമാണ് നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ട തരത്തിലുള്ള അൻപതോളം അസ്ഥികൂടങ്ങൾ അടങ്ങുന്ന ഒരു ശ്മശാനം കണ്ടെത്തിയത്.

ആറ് മാസത്തെ പ്രവർത്തനത്തിന് ശേഷമാണ് ഇവ കണ്ടെത്തിയതെന്ന് ഖനനത്തിന് നേതൃത്വം നൽകിയ പുരാവസ്തു ഗവേഷകൻ മൈക്കൽ ബോറെ ലുണ്ടോ പറഞ്ഞു. സാധാരണയായി ശവക്കുഴികളിൽ കുറച്ച് പല്ലുകൾ കണ്ടെത്താൻ മാത്രമാണ് തങ്ങൾക്ക് കാണാൻ കഴിഞ്ഞിരുന്നത്. പക്ഷേ ഇവിടെ മുഴുവൻ അസ്ഥികൂടങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ മണ്ണിന്റെ അനുകൂലമായ രസതന്ത്രം, പ്രത്യേകിച്ച് ചോക്ക്, ഉയർന്ന ജലനിരപ്പ് എന്നിവ മൂലമാണ് അസ്ഥികൂടങ്ങൾ സംരക്ഷിക്കപ്പെട്ടതെന്ന് മ്യൂസിയം ഒഡെൻസിലെ വിദഗ്ധർ പറഞ്ഞു. ആസും ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള പവർ ലൈൻ നവീകരണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായുള്ള ഒരു പതിവ് സർവേയ്‌ക്കിടെയാണ് കഴിഞ്ഞ വർഷം സൈറ്റ് കണ്ടെത്തിയത്.

ഡിഎൻഎ വിശകലനങ്ങൾ നടത്തുകയും വിശദമായ ജീവിത ചരിത്രങ്ങൾ പരിശോധിക്കയും ചെയ്തപ്പോളാണ് ഇവയ്‌ക്ക് വൈക്കിംഗ് യുഗവുമായി ബന്ധമുണ്ടെന്ന് വ്യക്തമായത്. കൂടുതൽ വ്യക്തത വരുത്താൻ എല്ലാ അസ്ഥികൂടങ്ങളിലും ഒരു ഡിഎൻഎ വിശകലനം വീണ്ടും നടത്താനും അവ പരസ്പരം ബന്ധപ്പെട്ടതാണോയെന്നും അവ എവിടെ നിന്നാണ് വരുന്നതെന്നും പരിശോധിക്കാനുമുള്ള ശാസ്ത്രീയ വശങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഗവേഷകർ വ്യക്തമാക്കി.

എ.ഡി 793 മുതൽ 1066 വരെയുള്ള  യുഗത്തിൽ വൈക്കിംഗ്സ് എന്നറിയപ്പെടുന്ന നോർസ്മാൻമാർ വലിയ തോതിലുള്ള സഞ്ചാരങ്ങളാണ് ഈ പ്രദേശങ്ങളിലുടെ നടത്തിയത്. യൂറോപ്പിലുടനീളം കോളനിവൽക്കരിക്കുകയും പ്രദേശങ്ങൾ കീഴടക്കുകയും അവർ വ്യാപാരം ചെയ്യുകയും ചെയ്തു. ഇവർ വടക്കേ അമേരിക്കയിൽ പോലും എത്തിയെന്നാണ് ചരിത്രകാരൻമാർ പറയുന്നത്.

അതേ സമയം ഇവിടെ നിന്ന് കണ്ടെത്തിയ വൈക്കിംഗുകൾ ഒരുപക്ഷേ യോദ്ധാക്കൾ ആയിരുന്നില്ലെന്ന് ഗവേഷകർ വിശ്വസിക്കുന്നു. ഈ സൈറ്റ് ഒരുപക്ഷേ ഒരു താത്കാലിക ഇടത്താവളമായിരിക്കാമെന്നാണ് ഗവേഷകൻ വിശ്വസിക്കുന്നത്. 2,000 ചതുരശ്ര മീറ്റർ ശ്മശാനഭൂമിയിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

ഒരു ശവക്കുഴിയിൽ ഒരു സ്ത്രീയെ ഒരു വണ്ടിയിൽ അടക്കം ചെയ്ത നിലയിലാണ്. കൂടാതെ ഇവിടെ നിന്നും ഇവർ ഉപയോഗിച്ച് വന്നിരുന്ന നെക്‌ലേസുകൾ, കത്തികൾ, ഗ്ലാസുകൾ എന്നിവയെല്ലാം ഗവേഷകർ ഖനനം ചെയ്തെടുത്തിട്ടുണ്ട്.

Tags: DenmarkantiqueCemeteryarcheologyVikingsSites
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെമിത്തേരിയിൽ വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം; മോഷണത്തിന് പിന്നിൽ നിരവധിപേർ ഉൾപ്പെട്ട സംഘം

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍
Football

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

World

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

News

ഭാരതം ഏറ്റവും വലിയ ശക്തികളിൽ ഒന്ന്; ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെൻ

പുതിയ വാര്‍ത്തകള്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.