Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഡെന്മാർക്കിൽ വൈക്കിംഗ് യുഗത്തിലേതെന്ന് കരുതുന്ന ശ്മശാനം കണ്ടെത്തി ; സംരക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്നത് അൻപതോളം അസ്ഥികൂടങ്ങൾ 

ആറ് മാസത്തെ പ്രവർത്തനത്തിന് ശേഷമാണ് ഇവ കണ്ടെത്തിയതെന്ന് ഖനനത്തിന് നേതൃത്വം നൽകിയ പുരാവസ്തു ഗവേഷകൻ മൈക്കൽ ബോറെ ലുണ്ടോ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2024, 01:44 pm IST
in World

ആസും : ഡെൻമാർക്കിലെ ഒരു ഗ്രാമത്തിൽ നിന്നും പുരാവസ്തു ഗവേഷകർ വൈക്കിംഗ് കാലഘട്ടത്തേക്ക് വെളിച്ചം വീശുന്ന ചില സുപ്രധാന തെളിവുകൾ കണ്ടെത്തി. ഡെൻമാർക്കിലെ മൂന്നാമത്തെ വലിയ നഗരമായ ഒഡെൻസിന് വടക്കുകിഴക്കായി 5 കിലോമീറ്റർ അകലെ ആസും ഗ്രാമത്തിൽ നിന്നുമാണ് നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ട തരത്തിലുള്ള അൻപതോളം അസ്ഥികൂടങ്ങൾ അടങ്ങുന്ന ഒരു ശ്മശാനം കണ്ടെത്തിയത്.

ആറ് മാസത്തെ പ്രവർത്തനത്തിന് ശേഷമാണ് ഇവ കണ്ടെത്തിയതെന്ന് ഖനനത്തിന് നേതൃത്വം നൽകിയ പുരാവസ്തു ഗവേഷകൻ മൈക്കൽ ബോറെ ലുണ്ടോ പറഞ്ഞു. സാധാരണയായി ശവക്കുഴികളിൽ കുറച്ച് പല്ലുകൾ കണ്ടെത്താൻ മാത്രമാണ് തങ്ങൾക്ക് കാണാൻ കഴിഞ്ഞിരുന്നത്. പക്ഷേ ഇവിടെ മുഴുവൻ അസ്ഥികൂടങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ മണ്ണിന്റെ അനുകൂലമായ രസതന്ത്രം, പ്രത്യേകിച്ച് ചോക്ക്, ഉയർന്ന ജലനിരപ്പ് എന്നിവ മൂലമാണ് അസ്ഥികൂടങ്ങൾ സംരക്ഷിക്കപ്പെട്ടതെന്ന് മ്യൂസിയം ഒഡെൻസിലെ വിദഗ്ധർ പറഞ്ഞു. ആസും ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള പവർ ലൈൻ നവീകരണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായുള്ള ഒരു പതിവ് സർവേയ്‌ക്കിടെയാണ് കഴിഞ്ഞ വർഷം സൈറ്റ് കണ്ടെത്തിയത്.

ഡിഎൻഎ വിശകലനങ്ങൾ നടത്തുകയും വിശദമായ ജീവിത ചരിത്രങ്ങൾ പരിശോധിക്കയും ചെയ്തപ്പോളാണ് ഇവയ്‌ക്ക് വൈക്കിംഗ് യുഗവുമായി ബന്ധമുണ്ടെന്ന് വ്യക്തമായത്. കൂടുതൽ വ്യക്തത വരുത്താൻ എല്ലാ അസ്ഥികൂടങ്ങളിലും ഒരു ഡിഎൻഎ വിശകലനം വീണ്ടും നടത്താനും അവ പരസ്പരം ബന്ധപ്പെട്ടതാണോയെന്നും അവ എവിടെ നിന്നാണ് വരുന്നതെന്നും പരിശോധിക്കാനുമുള്ള ശാസ്ത്രീയ വശങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഗവേഷകർ വ്യക്തമാക്കി.

എ.ഡി 793 മുതൽ 1066 വരെയുള്ള  യുഗത്തിൽ വൈക്കിംഗ്സ് എന്നറിയപ്പെടുന്ന നോർസ്മാൻമാർ വലിയ തോതിലുള്ള സഞ്ചാരങ്ങളാണ് ഈ പ്രദേശങ്ങളിലുടെ നടത്തിയത്. യൂറോപ്പിലുടനീളം കോളനിവൽക്കരിക്കുകയും പ്രദേശങ്ങൾ കീഴടക്കുകയും അവർ വ്യാപാരം ചെയ്യുകയും ചെയ്തു. ഇവർ വടക്കേ അമേരിക്കയിൽ പോലും എത്തിയെന്നാണ് ചരിത്രകാരൻമാർ പറയുന്നത്.

അതേ സമയം ഇവിടെ നിന്ന് കണ്ടെത്തിയ വൈക്കിംഗുകൾ ഒരുപക്ഷേ യോദ്ധാക്കൾ ആയിരുന്നില്ലെന്ന് ഗവേഷകർ വിശ്വസിക്കുന്നു. ഈ സൈറ്റ് ഒരുപക്ഷേ ഒരു താത്കാലിക ഇടത്താവളമായിരിക്കാമെന്നാണ് ഗവേഷകൻ വിശ്വസിക്കുന്നത്. 2,000 ചതുരശ്ര മീറ്റർ ശ്മശാനഭൂമിയിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

ഒരു ശവക്കുഴിയിൽ ഒരു സ്ത്രീയെ ഒരു വണ്ടിയിൽ അടക്കം ചെയ്ത നിലയിലാണ്. കൂടാതെ ഇവിടെ നിന്നും ഇവർ ഉപയോഗിച്ച് വന്നിരുന്ന നെക്‌ലേസുകൾ, കത്തികൾ, ഗ്ലാസുകൾ എന്നിവയെല്ലാം ഗവേഷകർ ഖനനം ചെയ്തെടുത്തിട്ടുണ്ട്.

Tags: DenmarkantiqueCemeteryarcheologyVikingsSites
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

News

ഭാരതം ഏറ്റവും വലിയ ശക്തികളിൽ ഒന്ന്; ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെൻ

Gulf

ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടെത്തൽ ! 3000 വർഷമായി മണലിൽ മറഞ്ഞിരുന്ന ഒരു ‘സ്വർണ്ണ നഗരം’ ഈജിപ്ഷ്യൻ മരുഭൂമിയിൽ നിന്ന് കണ്ടെത്തി

Career

നഴ്‌സുമാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡെന്മാര്‍ക്കില്‍ അവസരം, നോര്‍ക്കയുമായുള്ള കരാര്‍ കൈമാറി

World

ബുർഖയ്‌ക്കും നിഖാബിനും ക്ലാസ് മുറികളിൽ സ്ഥാനമില്ല; ഈ യൂറോപ്യൻ രാജ്യം ഇനി സ്കൂളുകളിലും സർവകലാശാലകളിലും മുഖം മൂടുന്ന വസ്ത്രങ്ങൾ അനുവദിക്കില്ല

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.