Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെളിയുന്നു, സിപിഎമ്മിലെ ഇസ്ലാമിസ്റ്റുകളുടെ പങ്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2024, 10:11 am IST
in Kerala

കൊച്ചി: മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും ഇടതു സര്‍ക്കാരിനെയും വരെ വെല്ലുവിളിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് ഇടത് എംഎല്‍എയായ പി.വി. അന്‍വര്‍ എത്തിയതിനു പിന്നില്‍ പാര്‍ട്ടിയിലെയും പുറത്തെയും ഇസ്ലാമിസ്റ്റുകളാണെന്ന ജന്മഭൂമി റിപ്പോര്‍ട്ട് ശരിവയ്‌ക്കുന്ന സംഭവങ്ങള്‍ സിപിഎമ്മില്‍ അരങ്ങേറുന്നു.

അന്‍വര്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും എതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചതിന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തി മറുപടി നല്കിയ ദിവസം തന്നെ അന്‍വര്‍ വീണ്ടും വാര്‍ത്താസമ്മേളനം നടത്തി. പാര്‍ട്ടിയില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടി. ആ വാര്‍ത്താ സമ്മേളനവും മുഖ്യമന്ത്രിക്കുള്ള താക്കീതായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതികരിച്ചതോടെ മാപ്പു പറഞ്ഞെന്ന് അന്‍വര്‍ വരുത്തിത്തീര്‍ത്തു.

പക്ഷെ അടുത്ത ദിവസം രാവിലെ തന്നെ വനംമന്ത്രിയെ വേദിയിലിരുത്തി സര്‍ക്കാരിനെ കടന്നാക്രമിച്ചു, ആക്ഷേപിച്ചു. ഇന്നലെ വാര്‍ത്താസമ്മേളനം നടത്തി മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും നേരിട്ടാക്രമിച്ചു. കെ.ടി. ജലീല്‍ അടക്കമുള്ള ഇസ്ലാമിസ്റ്റുകളുടെ പിന്തുണ അന്‍വറിനുണ്ടെന്ന് അന്നേ വ്യക്തമായി.

ഇവരുടെ പക്കല്‍ പാര്‍ട്ടിയേയും മുഖ്യമന്ത്രിയേയും മറ്റു പല നേതാക്കളെയും പറ്റിയുള്ള ചില വിവരങ്ങള്‍ ഉണ്ടെന്നും അത് വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നും വന്‍ കോലാഹലമുണ്ടാക്കുമെന്നുമൊക്കെയാണ് രാഷ്‌ട്രീയ നിരീക്ഷകരും പാര്‍ട്ടിക്കാരും മറ്റു പലരും കരുതുന്നത്.അന്‍വറിന്റെ വാര്‍ത്താ സമ്മേളനം സംബന്ധിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചുവട്ടില്‍ വരുന്ന കമന്റുകള്‍ ശ്രദ്ധിച്ചാല്‍ മതി പാര്‍ട്ടി ഏതു തരത്തിലാണ് ഭിന്നതയുടെ പടുകുഴിയില്‍ എത്തിനില്‍ക്കുന്നതെന്ന് അറിയാന്‍.

പഴയ പോപ്പുലര്‍ ഫ്രണ്ടുകാര്‍ പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ട് എന്നത് രഹസ്യമല്ല. അടുത്തിടെ ഒരു പോപ്പുലര്‍ ഫ്രണ്ട് നേതാവ് പത്തനംതിട്ടയില്‍ സിപിഎമ്മിന്റെ പ്രധാന പദവിയില്‍ എത്തിയിട്ടുണ്ട്. പലയിടങ്ങളിലും പാര്‍ട്ടി എസ്ഡിപിഐയുമായി സഖ്യത്തിലാണ്, ചിലയിടങ്ങളില്‍ പാര്‍ട്ടിയാണ് ഭരിക്കുന്നതെങ്കില്‍ ചില സ്ഥലങ്ങളില്‍ എസ്ഡിപിഐയും. മുസഌം വോട്ടു നേടാന്‍ വേണ്ടി സകല ദുഷ് പ്രവര്‍ത്തികളും ചെയ്യുകയും ഇതര മതസ്ഥരെ അധിക്ഷേപിക്കുകയും അതിന് കൂട്ടു നില്‍ക്കുകയും ചെയ്യുന്നതിന്റെ അനിവാര്യമായ ഫലമാണ് പാര്‍ട്ടി ഇപ്പോള്‍ നേരിടുന്നത്.

Tags: islamistsPV AnwarCPM is evidentCommunist IslamistsPinarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദമായി കേരളത്തിലെ ആദ്യ ഇസ്ലാം ഫ്രണ്ട്ലി ജിം; ജിമ്മില്‍ വരുന്ന സ്ത്രീകള്‍ ഹിജാബ് ധരിയ്‌ക്കണം, ഇസ്ലാമിക നിയമവുമായി ജിം

Kerala

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

Kerala

ഇഡിയെ കാണുമ്പോൾ പേടിക്കുന്ന ആളല്ല മോദി; ലോക നേതാക്കളുടെ മുന്നിൽ സംസാരിക്കുന്ന കരുത്തുള്ള നേതാവ്, പിണറായിക്ക് മറുപടിയുമായി ബി.ബി ഗോപകുമാർ

Kerala

പിണറായിയുടെ മകളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തകരെ കുരുതികൊടുക്കണോ? അക്രമത്തിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം

Kerala

വീണയുടെ ലോക്കര്‍ പരിശോധിക്കാന്‍ വരുമ്പോള്‍ കട്ടികൂടിയ ചില്ലുള്ള കാറുമായി വരണമെന്ന് ഇഡിയോട് സിപിഎം സഖാക്കള്‍– ട്രോള്‍

പുതിയ വാര്‍ത്തകള്‍

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് ദിവസം 31 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതകം ; അറബിക്കടലിന്റെ അടിത്തട്ടിൽ 2,000 കിമീ ദൈർഘ്യത്തിൽ പൈപ്പ്‌ലൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.