Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെള്ളായണിക്കായല്‍ പ്രദേശത്തെ ലോക ടൂറിസം നിലവാരത്തിലേക്ക് ഉയര്‍ത്തും: കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2024, 08:00 am IST
in Kerala
തിരുവനന്തപുരം വെള്ളായണി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി കര്‍ഷക സമൃദ്ധി കേന്ദ്രം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു. വി. ലതാകുമാരി, ഡോ. സി. സുരേഷ്‌കുമാര്‍, ഭീമാ ഗോവിന്ദന്‍, ചന്തുകൃഷ്ണന്‍, അഡ്വ. എസ്. സുരേഷ്
തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം വെള്ളായണി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി കര്‍ഷക സമൃദ്ധി കേന്ദ്രം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു. വി. ലതാകുമാരി, ഡോ. സി. സുരേഷ്‌കുമാര്‍, ഭീമാ ഗോവിന്ദന്‍, ചന്തുകൃഷ്ണന്‍, അഡ്വ. എസ്. സുരേഷ് തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: വെള്ളായണിക്കായല്‍ പ്രദേശം 800 കോടി രൂപ ചിലവിട്ട് ലോക ടൂറിസം നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രി സുരേഷ്‌ഗോപി.

സംസ്ഥാന സര്‍ക്കാര്‍ സ്ഥലമേറ്റടുത്തു തന്നാലുടന്‍ പദ്ധതി നടപ്പാക്കുമെന്നും ആദ്ദേഹം പറഞ്ഞു. വെള്ളായണി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ കര്‍ഷക സമൃദ്ധികേന്ദ്രത്തിന്റെ ഉദ്ഘാടനം നേമം ശാന്തിവിള മാര്‍ക്കറ്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വെള്ളായണി കായലിന്റെ 11.45 കിലോമീറ്റര്‍ ചുറ്റളവ് പുനക്രമീകരിച്ച് 15 കിലേമീറ്ററാക്കി തന്നാല്‍ അവിടെ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള വാക്കേഴ്‌സ് ട്രാക്കും ജോഗേഴ്‌സ് ട്രാക്കും നിര്‍മിക്കുമെന്നും വെള്ളായണിക്കായലിനെ ശുദ്ധജല തടാകമാക്കി മാറ്റുമെന്നും അതിനായി ടൂറിസത്തിലെയും പെട്രാളിയത്തിലെയും സ്റ്റേക്ക് ഹോള്‍ഡേഴ്‌സ് തയ്യാറായി നില്‍ക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കല്ലിയൂരില്‍ നിര്‍ബന്ധമായും സുരേഷ്‌ഗോപി വേണം എന്ന് പറയുന്നതിനെക്കാള്‍ ഞാനറിയാതെ ഇവിടെ ഒരിലപോലും അനങ്ങാന്‍ പാടില്ല എന്നതാണ് എനിക്ക് നിര്‍ബന്ധം. ഇതിന്റെ പേരില്‍ അടിക്കുറിപ്പൊക്കെ ഇടുന്നവര്‍ ചൊറിഞ്ഞ് പൊട്ടി ഒലിപ്പിച്ച് നടക്കത്തേയുള്ളൂ എന്നും സുരേഷ്‌ഗോപി നിലയ്‌ക്കാത്ത കരഘോഷത്തിനിടെ പറഞ്ഞു.

വെള്ളായണി എന്ന് പറയുന്ന ഗ്രാമത്തില്‍ കല്ലിയൂര്‍ പഞ്ചായത്തിന്റെ വികസന ചരിത്രമെടുത്ത് പരിശോധിച്ചാല്‍ ഈ ചൊറിയന്‍മാര്‍ക്ക് അതിനുള്ള ഉത്തരം കിട്ടും. 2017ല്‍ പ്രധാനമന്ത്രി ആസുത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായാണ് കല്ലിയുര്‍ എന്ന ഗ്രാമം ദത്തെടുത്തത്. പണ്ടാരക്കരി പാലത്തിന്റെ ബണ്ട് പൊട്ടി ഏകദേശം ഒരു കോടി രൂപയുടെ വിളവെടുക്കാന്‍ പാകമായ പച്ചക്കറി കൃഷി നശിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം അവിടെ ബണ്ട് പൊട്ടിയില്ല, കാരണം തന്റെ എം പി ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ മുടക്കി ബണ്ട് പണിത് നല്‍കിയിരുന്നു. ഇപ്പോള്‍ തിലകന്റെ പേരിലറിയപ്പെടുന്ന തിലകന്‍ പാറയും, വെള്ളായണി പാലത്തിന്റെ ചുറ്റുവട്ടവും, കിരീടം പാലം സ്ഥാപിച്ച കാലത്തിന് ശേഷം 47 വര്‍ഷമായി അതേ അവസ്ഥയില്‍ തുടരുന്നു. ഇപ്പോള്‍ ഒന്നേമുക്കാല്‍ കോടി രൂപ ചെലവാക്കി ഉപയോഗയോഗ്യമായ ഒരു പ്രദേശമാക്കി മാറ്റി. തിരുവനന്തപുരത്ത് നിന്ന് ജയിച്ച് പോയ എത്ര എംപി മാര്‍ക്ക് ഇതിന് സാധ്യമായി എന്ന് സുരേഷ്‌ഗോപി ചോദിച്ചു.

ശംഖുമുഖത്തിന്റെ നഷ്ടപ്പെട്ട സൗന്ദര്യം വീണ്ടെടുക്കാന്‍ ടൂറിസത്തില്‍ നവ സംവിധാനങ്ങള്‍ ഒരുക്കിത്തരണം. കോവളവും വര്‍ക്കലയും മാത്രമല്ല മുഴുപ്പിലങ്ങാട് ബീച്ചും ഉയര്‍ന്നുവരണം. ബേക്കലിനെ നമുക്ക് എത്രമാത്രം ഉയര്‍ത്തിക്കാട്ടാന്‍ സാധിച്ചു എന്നും അദ്ദേഹം ചോദിച്ചു. പുതിയ ടൂറിസം സ്‌പോട്ടുകള്‍ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്ലാതെ ഇത് നടക്കില്ല. വിഴിഞ്ഞം തുറമുഖത്ത് വരുന്ന വലിയ കപ്പലുകള്‍ക്ക് ശുദ്ധജലം നല്‍കേണ്ടതിന്റെ ഉത്തരവാദിത്തംകൂടി വെള്ളായണി കായലിനാണ്. അതിന് ഇന്നത്തെ ഉല്‍പാദന ശേഷി മൂന്നിരട്ടി വര്‍ദ്ധിപ്പിക്കണമെന്നും സുരേഷ്‌ഗോപി പറഞ്ഞു.

വെള്ളായണി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ അഡ്വ. എസ്. സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭീമ ഗോവിന്ദന്‍, കല്ലിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോമശേഖരന്‍ നായര്‍, ഡോ. സി. സുരേഷ്‌കുമാര്‍, ഗ്രാമ പഞ്ചായത്തംഗം കെ.കെ. ചന്തുകൃഷ്ണ, ആര്‍. ജയലക്ഷ്മി, വി. ലതകുമാരി, ഡോ. ആസോള കമലാസനന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: TourismUnion Minister Suresh GopiVellayani Lake
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

Travel

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

News

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

Kerala

ഉള്‍നാടന്‍ ജലടൂറിസത്തിന് തടയിട്ട് സര്‍ക്കാര്‍; ജലയാനങ്ങള്‍ക്ക് ലൈസന്‍സ് നൽകരുതെന്ന് മാരിടൈം ബോര്‍ഡ്, നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകും

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

പുതിയ വാര്‍ത്തകള്‍

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

പി.സ്മാരക കവിതാ പുരസ്കാരം പി.പി.ശ്രീധരനുണ്ണിക്ക്

മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച ക്ലാസിക്‌; “കിരീടം” റീറിലീസിന് ഒരുങ്ങി

പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ കൂട്ടുകെട്ടിലെ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു: ചിത്രത്തിൽ ബിജു മേനോനും

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.