Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എം.വി. രാഘവന്‍, കെ.ആര്‍. ഗൗരി… ജയരാജന്‍ ഏതു വഴിയില്‍?

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Sep 1, 2024, 10:39 am IST
in Kerala

കോഴിക്കോട്: ഇ.പി. ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനന്ന് നീക്കി. കാരണമെന്തൊക്കെ പറഞ്ഞാലും ആ കാരണങ്ങള്‍ ജയരാജന്റെ സിപിഎമ്മിലെ ഭാവിക്ക് മേല്‍ അവസാനവാക്കാണ്, നേതാവെന്ന നിലയില്‍. അവസാന നിമിഷവും പാര്‍ട്ടിക്കൊപ്പം എന്ന് പ്രസ്താവിച്ച് പാര്‍ട്ടിയോര്‍മ്മകളും കഴുത്തിലെ വെടിയുണ്ടയുമായി അച്ചടക്കത്തോടെ തുടര്‍ന്നാല്‍ ജീവിതാന്ത്യത്തില്‍, അത് ഏറെ കാലം അകലെയാകട്ടെ എന്ന് ആഗ്രഹിക്കാം, ചെങ്കൊടി പുതയ്‌ക്കാം.

പാര്‍ട്ടിയില്‍നിന്നല്ല, ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്നാണ് ഇ.പി. ജയരാജനെ മാറ്റിയതെന്ന് സിപിഎം നേതാക്കള്‍ക്ക് ന്യായീകരിക്കാം. പക്ഷേ, ജയരാജന്‍ മാറിയതല്ല, മാറ്റിയതാണെന്ന് സിപിഎം പറയുമ്പോള്‍ എല്ലാമായി. ജയരാജന്‍ സിപിഎമ്മില്‍നിന്ന് അവര്‍ പുറത്താക്കിയ നേതാക്കളായ എം.വി. രാഘവന്റെയും കെ.ആര്‍. ഗൗരിയുടെയും പിന്‍ഗാമിയായി മാറിക്കഴിഞ്ഞിരിക്കുന്നു.

എന്നാല്‍, ചോദ്യം ജയരാജന്‍ അവരെപ്പോലെയായിത്തീരുമോ എന്നതാണ്. 1986 ലാണ് രാഘവനെ സിപിഎം പുറത്താക്കാന്‍ നടപടി തുടങ്ങിയത്. പാര്‍ട്ടി നയത്തിന് ബദല്‍ രേഖ അവതരിപ്പിച്ചതായിരുന്നു കാരണം. അന്ന് ഒപ്പമുണ്ടായിരുന്ന ഇ.കെ. നായനാര്‍ക്ക് നടപടി നേരിടേണ്ടിവന്നില്ല.

ഇന്ന് രാഘവന്‍ അന്ന് പറഞ്ഞ നയം ശരിയാണെന്ന് പാര്‍ട്ടിതന്നെ സമ്മതിക്കുന്നു, അനുസരിക്കുന്നു. അന്ന് നടപടിക്ക് ഓതിക്കനായിനിന്ന പാര്‍ട്ടി സെക്രട്ടറി ഇഎംഎസ് പറഞ്ഞു: ‘പാര്‍ട്ടി രാഘവനേക്കാള്‍ വലുതാണ്, രാഘവന്‍ രാഷ്‌ട്രീയ വിസ്മൃതിയിലാകുമ്പോള്‍ അതിന് ഒന്നും സംഭവിക്കില്ല.’ രാഘവന്റെ നിലപാട്,’ഞാന്‍ എപ്പോഴും ഒരു മാര്‍ക്‌സിസ്റ്റായി തുടരും, അതിന് എനിക്ക് ആരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല,’ എന്നായിരുന്നു. ജയരാജന് ആ തന്റേടമൊന്നുമില്ല.

1994 ജനുവരി ഒന്നിനാണ് ഗൗരിയമ്മയെ സിപിഎം പുറത്താക്കിയത്. പാര്‍ട്ടി അച്ചടക്ക ലംഘനം, പാര്‍ട്ടിയെ വെല്ലുവിളിക്കല്‍, എതിര്‍ രാഷ്‌ട്രീയ സംഘടനാ നേതാക്കളുമായി കൂട്ടുചേരല്‍ തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍. കെ.ആര്‍. ഗൗരി തന്റേടത്തോടെ പുതിയ പാര്‍ട്ടിയുണ്ടാക്കി. രാഘവനും ഗൗരിയും പാര്‍ട്ടികളുണ്ടാക്കി, സിപിഎമ്മിന്റെ എതിര്‍ മുന്നണിയായ യുഡിഎഫില്‍ ചേര്‍ന്ന് മന്ത്രിമാരായി.

എന്നാല്‍, ജയരാജന്‍ നാളെ സിപിഎമ്മില്‍നിന്ന് പുറത്തായാലും മറ്റൊരു പാര്‍ട്ടിയുണ്ടാക്കാനൊന്നും പ്രാപ്തനല്ല. സിപിഎമ്മിനെ എതിര്‍ക്കാനും ശേഷിയില്ല. അതൊക്കെ ചെയ്യാന്‍ തയാറായാല്‍ സംരക്ഷിക്കാന്‍ എതിര്‍പക്ഷത്ത് ഒരു കെ. കരുണാകരനില്ല. പക്ഷേ, രാഷ്‌ട്രീയമാണ്, സാധ്യതകള്‍ പലതാണ്. എന്നാല്‍, ജയരാജനില്‍നിന്നും സിപിഎമ്മില്‍നിന്നും പുറത്തുവരുന്ന പുതിയ സന്ദേശം അണികള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. ഇ.പി. ജയരാജന്‍ ഒരുകാലത്ത്, ചിലര്‍ക്കൊക്കെ രണ്ടാം എകെജി ആയിരുന്നു. സിപിഎം അടിസ്ഥാന വര്‍ഗത്തിന്റെ പാര്‍ട്ടിയും.

Tags: K R GouricpmE P JayarajanM V Raghavan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

Kerala

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ നടപടിയിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് സിപിഐ , സർവത്ര ആശയക്കുഴപ്പം

Kerala

എം എ ബേബിയുടെ അറസ്റ്റിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ ; ഇഡിയ്‌ക്കെതിരെ സമരം നടത്തി ജയിലിലായ എല്ലാ നേതാക്കളെയും മോചിപ്പിക്കണം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇഡി ഉദ്യോഗസ്ഥരെ കൊല്ലാൻ നീക്കം; പതിനൊന്ന് പ്രതികളും റിമാൻഡിൽ, എല്ലാവരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ

Kerala

മൊഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ലോഖണ്ഡെ പ്രശാന്ത് സീതാറാം സിബിഎസ്ഇ ചെയര്‍മാന്‍, വരുണ്‍ ഭരദ്വാജ് സെക്രട്ടറി

അമിത് ഷാ അണ്ണാമലൈ കൂടിക്കാഴ്ച നടന്നു, രാജിയാവശ്യം ഉന്നയിക്കാതെ അണ്ണാമലൈ

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: കാസര്‍ഗോഡ് 2 പേര്‍ക്കെതിരെ കേസ്

സീറ്റ് ബുക്ക് ചെയ്തിട്ടും യാത്രക്കാരെ കയറ്റിയില്ല, കെഎസ്ആര്‍ടിസിക്ക് 35,146 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷന്‍

താമരശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

കിടക്കുന്നതിന് മുമ്പ് മുഖത്ത് ബദാം ഓയിൽ പുരട്ടിയാൽ എന്ത് സംഭവിക്കും? അതിന്റെ ഗുണങ്ങളെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കാമെന്നും നോക്കാം

ബംഗാളില്‍ നിന്നും ബംഗ്ലാദേശിലേക്ക് പോകാന്‍ നോട്ടീസ് കിട്ടിയവര്‍ പറയുന്നു:”മമത തിരിച്ചുഭരണത്തിൽ വന്നാൽ ഞങ്ങൾ ബംഗാളിലേക്ക് തിരിച്ചെത്തും”

ഏത് പ്രശ്നവും പരിഹരിക്കാൻ കരുത്തുള്ള പ്രധാനമന്ത്രി ഇവിടെയുണ്ട് : നേപ്പാൾ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടരുതെന്ന് ഇന്ത്യ : ചൈനയുടെ മനക്കോട്ട തകർത്ത് മോദി

അമ്മയിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കും: മന്ത്രി പി സി വിഷ്ണുനാഥ്

കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്നുള്ള സർവീസുകൾ പുനരാരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.