Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എം.വി. രാഘവന്‍, കെ.ആര്‍. ഗൗരി… ജയരാജന്‍ ഏതു വഴിയില്‍?

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Sep 1, 2024, 10:39 am IST
in Kerala

കോഴിക്കോട്: ഇ.പി. ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനന്ന് നീക്കി. കാരണമെന്തൊക്കെ പറഞ്ഞാലും ആ കാരണങ്ങള്‍ ജയരാജന്റെ സിപിഎമ്മിലെ ഭാവിക്ക് മേല്‍ അവസാനവാക്കാണ്, നേതാവെന്ന നിലയില്‍. അവസാന നിമിഷവും പാര്‍ട്ടിക്കൊപ്പം എന്ന് പ്രസ്താവിച്ച് പാര്‍ട്ടിയോര്‍മ്മകളും കഴുത്തിലെ വെടിയുണ്ടയുമായി അച്ചടക്കത്തോടെ തുടര്‍ന്നാല്‍ ജീവിതാന്ത്യത്തില്‍, അത് ഏറെ കാലം അകലെയാകട്ടെ എന്ന് ആഗ്രഹിക്കാം, ചെങ്കൊടി പുതയ്‌ക്കാം.

പാര്‍ട്ടിയില്‍നിന്നല്ല, ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്നാണ് ഇ.പി. ജയരാജനെ മാറ്റിയതെന്ന് സിപിഎം നേതാക്കള്‍ക്ക് ന്യായീകരിക്കാം. പക്ഷേ, ജയരാജന്‍ മാറിയതല്ല, മാറ്റിയതാണെന്ന് സിപിഎം പറയുമ്പോള്‍ എല്ലാമായി. ജയരാജന്‍ സിപിഎമ്മില്‍നിന്ന് അവര്‍ പുറത്താക്കിയ നേതാക്കളായ എം.വി. രാഘവന്റെയും കെ.ആര്‍. ഗൗരിയുടെയും പിന്‍ഗാമിയായി മാറിക്കഴിഞ്ഞിരിക്കുന്നു.

എന്നാല്‍, ചോദ്യം ജയരാജന്‍ അവരെപ്പോലെയായിത്തീരുമോ എന്നതാണ്. 1986 ലാണ് രാഘവനെ സിപിഎം പുറത്താക്കാന്‍ നടപടി തുടങ്ങിയത്. പാര്‍ട്ടി നയത്തിന് ബദല്‍ രേഖ അവതരിപ്പിച്ചതായിരുന്നു കാരണം. അന്ന് ഒപ്പമുണ്ടായിരുന്ന ഇ.കെ. നായനാര്‍ക്ക് നടപടി നേരിടേണ്ടിവന്നില്ല.

ഇന്ന് രാഘവന്‍ അന്ന് പറഞ്ഞ നയം ശരിയാണെന്ന് പാര്‍ട്ടിതന്നെ സമ്മതിക്കുന്നു, അനുസരിക്കുന്നു. അന്ന് നടപടിക്ക് ഓതിക്കനായിനിന്ന പാര്‍ട്ടി സെക്രട്ടറി ഇഎംഎസ് പറഞ്ഞു: ‘പാര്‍ട്ടി രാഘവനേക്കാള്‍ വലുതാണ്, രാഘവന്‍ രാഷ്‌ട്രീയ വിസ്മൃതിയിലാകുമ്പോള്‍ അതിന് ഒന്നും സംഭവിക്കില്ല.’ രാഘവന്റെ നിലപാട്,’ഞാന്‍ എപ്പോഴും ഒരു മാര്‍ക്‌സിസ്റ്റായി തുടരും, അതിന് എനിക്ക് ആരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല,’ എന്നായിരുന്നു. ജയരാജന് ആ തന്റേടമൊന്നുമില്ല.

1994 ജനുവരി ഒന്നിനാണ് ഗൗരിയമ്മയെ സിപിഎം പുറത്താക്കിയത്. പാര്‍ട്ടി അച്ചടക്ക ലംഘനം, പാര്‍ട്ടിയെ വെല്ലുവിളിക്കല്‍, എതിര്‍ രാഷ്‌ട്രീയ സംഘടനാ നേതാക്കളുമായി കൂട്ടുചേരല്‍ തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍. കെ.ആര്‍. ഗൗരി തന്റേടത്തോടെ പുതിയ പാര്‍ട്ടിയുണ്ടാക്കി. രാഘവനും ഗൗരിയും പാര്‍ട്ടികളുണ്ടാക്കി, സിപിഎമ്മിന്റെ എതിര്‍ മുന്നണിയായ യുഡിഎഫില്‍ ചേര്‍ന്ന് മന്ത്രിമാരായി.

എന്നാല്‍, ജയരാജന്‍ നാളെ സിപിഎമ്മില്‍നിന്ന് പുറത്തായാലും മറ്റൊരു പാര്‍ട്ടിയുണ്ടാക്കാനൊന്നും പ്രാപ്തനല്ല. സിപിഎമ്മിനെ എതിര്‍ക്കാനും ശേഷിയില്ല. അതൊക്കെ ചെയ്യാന്‍ തയാറായാല്‍ സംരക്ഷിക്കാന്‍ എതിര്‍പക്ഷത്ത് ഒരു കെ. കരുണാകരനില്ല. പക്ഷേ, രാഷ്‌ട്രീയമാണ്, സാധ്യതകള്‍ പലതാണ്. എന്നാല്‍, ജയരാജനില്‍നിന്നും സിപിഎമ്മില്‍നിന്നും പുറത്തുവരുന്ന പുതിയ സന്ദേശം അണികള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. ഇ.പി. ജയരാജന്‍ ഒരുകാലത്ത്, ചിലര്‍ക്കൊക്കെ രണ്ടാം എകെജി ആയിരുന്നു. സിപിഎം അടിസ്ഥാന വര്‍ഗത്തിന്റെ പാര്‍ട്ടിയും.

Tags: cpmE P JayarajanM V RaghavanK R Gouri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് 800 ഓളം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി.കെ. ശശിയുടെ ഡിഎംഎഫില്‍ ചേര്‍ന്നു

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി പി.ജയരാജൻ; ദർശനം അതീവ രഹസ്യമായി

Kerala

ഞെട്ടിച്ച തോല്‍വി, ഉത്തരവാദിത്വം പിണറായിക്കല്ലെന്ന് സിപിഎം; കേരളത്തില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരം

Kerala

പിണറായി ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക്, പ്രതിപക്ഷ നേതാവ് ആരെന്നതില്‍ ആകാംക്ഷ

Kerala

 ബി ജെ പിക്ക് 3 സീറ്റ് ലഭിച്ചത് ഗൗരവകരമെന്ന് എം എ ബേബി, ഇടത്പക്ഷം ശക്തമായ മത്സരം കാഴ്ചവച്ചു, തോല്‍വിയുടെ ഉത്തരവാദിത്വം പിണറായി ഏറ്റെടുക്കേണ്ടതില്ല

പുതിയ വാര്‍ത്തകള്‍

സംഘർഷങ്ങൾക്കിടയിലും ഇറാൻ വിദേശകാര്യമന്ത്രി ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തും ; ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചന

ഹരിയാന മുനിസിപ്പൽ തെരഞ്ഞെടുപ്പ് : അംബാല, സോണിപത്ത് കോർപ്പറേഷനുകൾ ബിജെപി തൂത്തുവാരി  

ഹിന്ദുത്വം എന്നത് ജീവിത രീതി ; ക്ഷേത്ര ദർശനം നടത്താതെ തന്നെ ഒരാൾക്ക് ഹിന്ദുവാകാൻ സാധിക്കും : ശബരിമല കേസിൽ സുപ്രീം കോടതി

തേവർ ഫുൾ പായ്‌ക്കപ്പ് പൂർത്തിയായി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 95.62% വിജയവുമായി തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമത്

മുസ്ലിം സ്ത്രീകൾ പാട്ട് പാടിയാൽ ആളുകളെ ഭൂമി വിഴുങ്ങും ; മനുഷ്യരെ പന്നികളായും കുരങ്ങുകളായും രൂപം മാറ്റും ; അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ്

തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിശ്വാസവോട്ട് നേടി; ടിവികെയെ പിന്തുണച്ച് 144 അംഗങ്ങൾ

എതിർപ്പ് ശക്തം; റിക്കി രാധൻ പണ്ഡിറ്റിന്റെ മുഖ്യമന്ത്രിയുടെ ‘ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി’ നിയമന ഉത്തരവ് പിൻവലിച്ചു

പിണറായിയെ മത്സരിക്കരുതായിരുന്നു ; റിയാസിനെ പ്രതിപക്ഷ നേതാവാക്കുന്നതിൽ പൊളിറ്റ് ബ്യൂറോയിൽ എതിർപ്പ്

മോശം പ്രകടനം എന്റേതാണ് , എന്നിട്ടും അമ്മയെ പറ്റിപ്പോലും പറയുന്നു ; അതാണ് ഏറെ വേദനിപ്പിക്കുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.