Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അബ്ദുള്‍ കലാമും രാം നാഥ്കോവിന്ദും ദ്രൗപദി മുര്‍മുവും രാഷ്‌ട്രപതിയാവുന്നതിനെ എതിര്‍ത്തു; ഇപ്പോള്‍ ദളിതരുടെ രക്ഷകരായി ചമഞ്ഞ് രാഹുലും സോണിയയും

എപിജെ അബ്ദുള്‍ കലാം ന്യൂനപക്ഷ സമുദായാംഗമാണ്. മികച്ച ബഹിരാകാശ ശാസ്ത്രജ്ഞനും മനുഷ്യസ്നേഹിയുമായ അദ്ദേഹത്തെ രണ്ടാമതും രാഷ്‌ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് ബിജെപിയാണ്. അന്ന് പക്ഷെ അബ്ദുള്‍ കലാമിന്റെ രണ്ടാം സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്ത് തോല്‍പിച്ചത് സോണിയയും രാഹുല്‍ഗാന്ധിയുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2024, 01:14 pm IST
inIndia

എപിജെ അബ്ദുള്‍ കലാം ന്യൂനപക്ഷ സമുദായാംഗമാണ്. മികച്ച ബഹിരാകാശ ശാസ്ത്രജ്ഞനും മനുഷ്യസ്നേഹിയുമായ അദ്ദേഹത്തെ രണ്ടാമതും രാഷ്‌ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് ബിജെപിയാണ്. അന്ന് പക്ഷെ അബ്ദുള്‍ കലാമിന്റെ രണ്ടാം സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്ത് തോല്‍പിച്ചത് സോണിയയും രാഹുല്‍ഗാന്ധിയുമാണ്. കാരണം 2004ല്‍ പ്രധാനമന്ത്രിയാകാന്‍ നോക്കിയ സോണിയയെ വിദേശപൗരയായതിനാല്‍ അതിന് അന്ന് രാഷ്‌ട്രപതിയായ എപിജെ അബ്ദുള്‍ കലാം സമ്മതിച്ചില്ലെന്നതാണ് അതിന് കാരണമായി ചില മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയത്. അത് സോണിയ-എപിജെ അബ്ദുള്‍ കലാം ശത്രുതയിലേക്ക് നയിച്ചു. അതാണ് കോണ്‍ഗ്രസ് അബ്ദുള്‍ കലാം രണ്ടാമതും രാഷ്‌ട്രപതിയാകുന്നതിനെ സോണിയ എതിര്‍ത്തത്.

പിന്നാക്ക വിഭാഗക്കാരനായ രാം കോവിന്ദിനെ രാഷ്‌ട്രപതിയാക്കിയത് ബിജെപിയാണ്. അന്ന് അതിനെ എതിര്‍ത്ത രാഷ്‌ട്രീയപാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതുപോലെ ഗോത്രവിഭാഗക്കാരിയായ ദ്രൗപദി മുര്‍മുവിനെ രാഷ്‌ട്രപതിയാക്കിയപ്പോഴും അതിനെ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു. പകരം യശ്വന്ത് സിന്‍ഹയെ എതിര്‍ സ്ഥാനാര്‍ത്ഥിയായി ദ്രൗപദി മുര്‍മുവിനെതിരെ നിര്‍ത്തുകയും ചെയ്തു.

എല്ലാക്കാലങ്ങളിലും ഇതുപോലെ ന്യുനപക്ഷ, ദളിത് വിഭാഗത്തെ ബിജെപി പിന്താങ്ങുമ്പോള്‍ അതിനെ എതിര്‍ത്ത രാഹുല്‍ ഗാന്ധിയും സോണിയയും ഇപ്പോള്‍ ദളിത് വിഭാഗത്തിന് വേണ്ടി വാദിക്കാന്‍ മുന്നോട്ട് വരുന്നത് ഹിന്ദു വിഭാഗത്തെ ഭിന്നിപ്പിക്കാന്‍ മാത്രമാണ്. അതുവഴി ബിജെപിയെ ദുര്‍ബലപ്പെടുത്താമെന്നാണ് ഇരുവര്‍ക്കും ഇടത് ബുദ്ധിജീവികളും എന്‍ജിഒകളും നല്‍കിയിരിക്കുന്ന ഉപദേശം. അതനുസരിച്ച് ജാതിയെ കുത്തിപ്പൊക്കി, ഇന്ത്യയിലെ ഹിന്ദുക്കളെ ജാതിയുടെ പേരില്‍ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് പയറ്റുന്നത്. ഇന്ത്യയിലെ ഇടതുപാര്‍ട്ടികളും.

ജാതി സെന്‍സസ് എടുക്കണമെന്ന് കോണ്‍ഗ്രസ് അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും അല്ലാത്ത സംസ്ഥാനങ്ങളിലും ബഹളം വെയ്‌ക്കുന്നത് ഹിന്ദുവിന്റെ ഐക്യം തകര്‍ക്കാന്‍ തന്നെയാണ്. കാരണം മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുകള്‍ തങ്ങളുടെ പോക്കറ്റില്‍ കിടക്കുന്നുണ്ടെന്ന് രാഹുലിനും സോണിയയ്‌ക്കും അറിയാം. ഇനി ജയിക്കാന്‍ വേണ്ടത് കുറച്ചധികം ഹിന്ദു വോട്ടുകളാണ്.

ഇക്കുറി ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ അവരുടെ രണ്ട് രഹസ്യ അജണ്ടകള്‍ കൃത്യമായി നടന്നു. ഒന്ന് മുസ്ലിങ്ങളുടെ ഒരു വോട്ടുപോലും ബിജെപിയ്‌ക്ക് ലഭിക്കരുതെന്ന ശാഠ്യത്തോടെ മോദിയെയും ബിജെപിയെയും മുസ്ലിംവിരുദ്ധ പാര്‍ട്ടിയാണെന്ന് മുസ്ലിങ്ങളുടെ വീട് വീടാന്തരം കയറി കോണ്‍ഗ്രസും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടികളും ഇന്ത്യയില്‍ മതപരിവര്‍ത്തനത്തിന് കോടികളുടെ ഫണ്ടുവാങ്ങുന്ന ചില എന്‍ജിഒകളും കച്ചകെട്ടി പ്രചാരണം അഴിച്ചുവിട്ടിരുന്നു. അതുപോലെ ജാതി സംവരണത്തിന്റെ പേര് പറഞ്ഞ് ചെറിയൊരു വിഭാഗം ഹിന്ദുക്കളെയും ബിജെപിയ്‌ക്ക് എതിരായി തിരിക്കുന്നതില്‍ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും ശ്രമിച്ചിരുന്നു. പക്ഷെ മോദിയുടെയും ബിജെപിയുടെയും ജനപ്രീതിയും അഴിമതിയുടെ കറ പുരളാത്ത ഭരണവും കാരണം പൂര്‍ണ്ണമായും അവരുടെ പദ്ധതി വിജയത്തിലെത്തിയില്ല. ഇപ്പോള്‍ വീണ്ടും ഇന്ത്യയില്‍ ജാതിക്കലാപം അഴിച്ചുവിടാനാണ് രാഹുല്‍ഗാന്ധി, അഖിലേഷ് യാദവ്, ഇടത് പാര്‍ട്ടികള്‍, ലാലുപ്രസാദ് യാദവ്, ശരദ് പവാര്‍ തുടങ്ങിയ ഇന്ത്യാ മുന്നണി നേതാക്കള്‍ പദ്ധതിയിടുന്നത്.ബംഗ്ലാദേശ് പോലെ ഇന്ത്യയെ ജാതിക്കലാപത്തിലൂടെ കലാപഭൂമിയാക്കാന്‍ കഴിയുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. .

 

 

 

 

 

Tags: FakeDalitlovePriyankaGandhiHinduvotesCastesensusAkhileshYadavLaluprasadYadavDraupadimurmuRahulGandhiCastewar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

News

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

News

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

News

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.