Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഴിഞ്ഞം തുറമുഖം; 1500 കണ്ടെയ്‌നറുകളുമായി കൂറ്റന്‍ കപ്പല്‍ എത്തുന്നു; 11ന് കപ്പല്‍ പുറംകടലില്‍ നങ്കൂരമിടും

സതീഷ് കരുംകുളം by സതീഷ് കരുംകുളം
Jul 6, 2024, 05:29 pm IST
in Kerala

വിഴിഞ്ഞം: വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം കേരളത്തിന്റെ സ്വപ്‌ന പദ്ധതിയെന്ന് വിശേഷപ്പിക്കുന്ന വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം പ്രവര്‍ത്തനമാരംഭിക്കുന്നു. 1500 കണ്ടെയ്‌നറുകളുമായി ആദ്യ കൂറ്റന്‍ കപ്പല്‍ തീരത്തടുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ജൂലൈ 11ന് കപ്പല്‍ പുറംകടലില്‍ നങ്കൂരമിടും. 12ന് ട്രയല്‍ റണ്‍. ആദ്യമായി എത്തുന്ന ചരക്ക് കപ്പലിനെ വരവേല്‍ക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും ആരംഭിച്ചതായി തുറമുഖവകുപ്പ് അധികൃതര്‍ പറഞ്ഞു.

ചൈനയില്‍ നിന്ന് ക്രെയിനുമായി തുറമുഖത്ത് ആദ്യമെത്തിയ ഷെന്‍ഹുവാ 15 ന് കേരളം നല്‍കിയ വരവേല്‍പ്പിന് സമാനമായിട്ടാണ് ചരക്ക് കപ്പലിനും അധികൃതര്‍ നല്‍കുക. പുറംകടലില്‍ നങ്കൂരമിടുന്ന കപ്പലിനെ ബര്‍ത്തില്‍ അടുപ്പിക്കുന്നതിനുള്ള 4 ടഗ്ഗുകളും തയ്യാറായി. ചൈനയില്‍ നിന്ന് കൊണ്ടുവന്ന വലുതും ചെറുതുമായ അത്യാധുനിക ക്രെയിനുകളുടെ ശേഷി പരിശോധനകളും പൂര്‍ത്തിയായി വരുന്നു.

2015 ഡിസംബറില്‍ ഉദ്ഘാടനം നടത്തി നിര്‍മ്മാണം തുടങ്ങിയ അന്താരാഷ്‌ട്ര തുറമുഖത്തില്‍ ചരക്കുമായുള്ള ഒരു കപ്പല്‍ കണികാണാന്‍ കേരളജനതയ്‌ക്ക് 9 വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു.

അന്താരാഷ്‌ട്ര തുറമുഖത്തിന് ആവശ്യമായ 800 മീറ്റര്‍ ബര്‍ത്തും സുരക്ഷയ്‌ക്കായുള്ള മൂന്ന് കിലോമീറ്റര്‍ പുലിമുട്ടും പൂര്‍ത്തിയാക്കിയാണ് സ്വപ്‌ന പദ്ധതിയുടെ സാക്ഷാത്കാരത്തിനുള്ള കാത്തിരിപ്പിന് വിരാമമിടുന്നത്. ക്രെയിനുമായി ഷെന്‍ഹുവ തീരത്തടുത്തതും കൂറ്റന്‍ കപ്പലുകള്‍ അടുപ്പിച്ച് ക്രൂ ചേഞ്ചിംഗ് നടത്തി ലോക ഭൂപടത്തില്‍ ഇടം നേടിയ വിഴിഞ്ഞത്തിന് 12ന് നടക്കുന്ന ചടങ്ങോടെ ഒരു പൊന്‍തൂവല്‍ ലഭ്യമാകും. ഈ ദിവസം മുതല്‍ യാര്‍ഡിലേക്ക് ഇറക്കുന്ന കണ്ടെയ്‌നറുകള്‍ കടല്‍മാര്‍ഗ്ഗം ചെറുകപ്പലുകളുടെ സഹായത്തോടെ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും.

കരമാര്‍ഗ്ഗത്തിലൂടെയുള്ള കണ്ടെയ്‌നര്‍ നീക്കം ഉടന്‍ ഇല്ലെങ്കിലും തിരുവനന്തപുരത്തും തൊട്ടടുത്ത ജില്ലകളിലേക്ക് വരുന്ന സാമഗ്രികള്‍ റോഡു മാര്‍ഗ്ഗം എത്തിക്കും. എന്നാല്‍ കരമാര്‍ഗ്ഗമുള്ള ചരക്ക് നീക്കം പൂര്‍ണ്ണതോതില്‍ എത്തണമെങ്കില്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. അതിനായി ഇനിയും തുടക്കം കുറിക്കാത്ത റെയില്‍വേ ലൈനും റിങ് റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന കാര്യങ്ങള്‍ സഫലമാകണം.

Tags: TrivandrumVizhinjam PortHuge ship arrives
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

Kerala

സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ ഇപി, പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി അതൃപ്തിയില്‍

Kerala

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

Kerala

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.