Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെറ്റില്‍ മിനറല്‍ വാട്ടര്‍ ചോദിച്ചപ്പോള്‍ നിഷേധിച്ച് നിര്‍മ്മാതാവ്; ആ വേദനയില്‍ ജനിച്ച ‘അമ്മ’; ഇന്ന് സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി ‘അമ്മ’ യോഗത്തില്‍

1994ല്‍ രൂപം കൊണ്ട് അമ്മ എന്ന അഭിനേതാക്കളുടെ സംഘടനയ്‌ക്ക് പിന്നില്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയായിരുന്നു. ഒരു സിനിമാ നിര്‍മ്മാതാവില്‍ നിന്നും വേദന നിറയ്‌ക്കുന്ന ഒരു അവഗണന ഏറ്റുവാങ്ങിയപ്പോഴാണ് സുരേഷ് ഗോപിയുടെ മനസ്സില്‍ 'അമ്മ' എന്ന ആശയം രൂപം കൊണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2024, 08:42 pm IST
inKerala
കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഞായറാഴ്ച അമ്മ യോഗത്തില്‍ പ്രസംഗിക്കുന്നു (ഇടത്ത്) സുരേഷ് ഗോപി വഴക്ക് തീര്‍ത്ത് 2022ലെ അമ്മ യോഗത്തില്‍ പങ്കെടുക്കുന്നു (വലത്ത്)

കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഞായറാഴ്ച അമ്മ യോഗത്തില്‍ പ്രസംഗിക്കുന്നു (ഇടത്ത്) സുരേഷ് ഗോപി വഴക്ക് തീര്‍ത്ത് 2022ലെ അമ്മ യോഗത്തില്‍ പങ്കെടുക്കുന്നു (വലത്ത്)

തിരുവനന്തപുരം: 1994ല്‍ രൂപം കൊണ്ട് അമ്മ എന്ന അഭിനേതാക്കളുടെ സംഘടനയ്‌ക്ക് പിന്നില്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയായിരുന്നു. ഒരു സിനിമാ നിര്‍മ്മാതാവില്‍ നിന്നും വേദന നിറയ്‌ക്കുന്ന ഒരു അവഗണന ഏറ്റുവാങ്ങിയപ്പോഴാണ് സുരേഷ് ഗോപിയുടെ മനസ്സില്‍ ‘അമ്മ’ എന്ന ആശയം രൂപം കൊണ്ടത്. കൃത്യമായി പറഞ്ഞാല്‍ 1994 മെയ് 31ന് തിരുവനന്തപുരത്തെ പഞ്ചായത്ത് ഹാളിലാണ് അമ്മ എന്ന സംഘടന രൂപം കൊണ്ടത്.

പണ്ട് ഒരിയ്‌ക്കല്‍ അത്ര താരമല്ലാതിരുന്ന കാലത്ത് ഒരു സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ മിനറല്‍ വാട്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ സിനിമയുടെ നിര്‍മ്മാതാവില്‍ നിന്നുണ്ടായ വേദന നിറഞ്ഞ പ്രതികരണം സുരേഷ് ഗോപിയ്‌ക്ക് മറക്കാനാവുമായിരുന്നില്ല. തന്റെ ഈ ദുരനുഭവം കൂട്ടുകാരായ മറ്റ് നടന്മാരായ മണിയന്‍പിള്ള രാജുവിനോടും ഗണേഷ് കുമാറിനോടും പങ്കുവെച്ചു. അങ്ങിനെ ഉദിച്ച ആശയമാണ് അഭിനേതാക്കള്‍ക്ക് ഒരു സംഘടന രൂപീകരിയ്‌ക്കുക എന്നത്. അങ്ങിനെയാണ് അമ്മ രൂപം കൊള്ളുന്നത്.

ഇന്ന് 25 വര്‍ഷത്തിന് ശേഷം സുരേഷ് ഗോപി വീണ്ടും അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ കേന്ദ്രമന്ത്രിയായും ചടങ്ങിലെ മുഖ്യാതിഥിയായും ആണ് എത്തുന്നത്. കൂടെ അന്ന് അമ്മ രൂപീകരണത്തിന് കൂട്ടായി നിന്ന മന്ത്രിയായി ഗണേഷ് കുമാറും വേദിയില്‍ എത്തും. കേന്ദ്രമന്ത്രിയെയും സംസ്ഥാനമന്ത്രിയെയും ആദരിയ്‌ക്കുന്ന ഈ ചടങ്ങിന് മറ്റ് അമ്മ അംഗങ്ങള്‍ സാക്ഷികളാവും.

1994ല്‍ സംഘടന രൂപീകരിക്കുമ്പോള്‍ സുരേഷ് ഗോപിയും ഗണേഷ് കുമാറും മണിയന്‍പിള്ള രാജുവും 10000 രൂപ വീതമാണ് എടുത്തത്. അന്ന് എം.ജി. സോമന്‍ പ്രസിഡന്‍റും ടി.പി. മാധവന്‍ സെക്രട്ടറിയും മോഹന്‍ലാലും മമ്മൂട്ടിയും വൈസ് പ്രസിഡന്‍റുമാരുമായി. അമ്മയുടെ രൂപീകരണത്തിന് കാരണക്കാരായ സുരേഷ് ഗോപി, ഗണേഷ് കുമാര്‍, മണിയന്‍പിള്ള രാജു എന്നിവര്‍ എക്സിക്യൂട്ടീവ് അംഗങ്ങളുമായി.

1997ല്‍ ആണ് സുരേഷ് ഗോപി അവസാനമായി അമ്മയുടെ യോഗത്തില്‍ പങ്കെടുത്തത്.  ഇപ്പോള്‍ 27 വര്‍ഷത്തെ ഇടവേള. അറേബ്യന്‍ ഡ്രീംസ് എന്ന താരനിശയുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് സുരേഷ് ഗോപി താന്‍ രൂപീകരിച്ച സംഘടനയില്‍ നിന്നും പുറത്തുപോയത്. അതിനിടയില്‍ ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ സുരേഷ് ഗോപിയും അമ്മയും തമ്മിലുള്ള ബന്ധത്തിലെ മഞ്ഞുരുക്കാന്‍ ശ്രമിച്ചെങ്കിലും അത് അധികം മുന്നോട്ട് പോയില്ല.

 

Tags: sureshgopisuresh gopiGanesh KumarAmmaminister suresh gopiManiyanpillai Raju
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരപ്പന്റെ മുന്നിൽ സുമംഗലിയായി ബിഗ്‌ബോസ് വിന്നർ അനുമോൾ, ആശീർവാദമേകാൻ സുരേഷ് ഗോപിയും

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

Kottayam

ജോണ്‍ ഡോക്ടറെ അവസാനമായി കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധത്തിന് മുന്നില്‍ തിരക്കുകള്‍ വഴിമാറി

Kerala

കെ ബി ഗണേഷ് കുമാറിനെ എന്‍എസ്എസില്‍ നിന്ന് പുറത്താക്കണം: കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയന്‍

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.