Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെറ്റില്‍ മിനറല്‍ വാട്ടര്‍ ചോദിച്ചപ്പോള്‍ നിഷേധിച്ച് നിര്‍മ്മാതാവ്; ആ വേദനയില്‍ ജനിച്ച ‘അമ്മ’; ഇന്ന് സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി ‘അമ്മ’ യോഗത്തില്‍

1994ല്‍ രൂപം കൊണ്ട് അമ്മ എന്ന അഭിനേതാക്കളുടെ സംഘടനയ്‌ക്ക് പിന്നില്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയായിരുന്നു. ഒരു സിനിമാ നിര്‍മ്മാതാവില്‍ നിന്നും വേദന നിറയ്‌ക്കുന്ന ഒരു അവഗണന ഏറ്റുവാങ്ങിയപ്പോഴാണ് സുരേഷ് ഗോപിയുടെ മനസ്സില്‍ 'അമ്മ' എന്ന ആശയം രൂപം കൊണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2024, 08:42 pm IST
in Kerala
കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഞായറാഴ്ച അമ്മ യോഗത്തില്‍ പ്രസംഗിക്കുന്നു (ഇടത്ത്) സുരേഷ് ഗോപി വഴക്ക് തീര്‍ത്ത് 2022ലെ അമ്മ യോഗത്തില്‍ പങ്കെടുക്കുന്നു (വലത്ത്)

കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഞായറാഴ്ച അമ്മ യോഗത്തില്‍ പ്രസംഗിക്കുന്നു (ഇടത്ത്) സുരേഷ് ഗോപി വഴക്ക് തീര്‍ത്ത് 2022ലെ അമ്മ യോഗത്തില്‍ പങ്കെടുക്കുന്നു (വലത്ത്)

തിരുവനന്തപുരം: 1994ല്‍ രൂപം കൊണ്ട് അമ്മ എന്ന അഭിനേതാക്കളുടെ സംഘടനയ്‌ക്ക് പിന്നില്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയായിരുന്നു. ഒരു സിനിമാ നിര്‍മ്മാതാവില്‍ നിന്നും വേദന നിറയ്‌ക്കുന്ന ഒരു അവഗണന ഏറ്റുവാങ്ങിയപ്പോഴാണ് സുരേഷ് ഗോപിയുടെ മനസ്സില്‍ ‘അമ്മ’ എന്ന ആശയം രൂപം കൊണ്ടത്. കൃത്യമായി പറഞ്ഞാല്‍ 1994 മെയ് 31ന് തിരുവനന്തപുരത്തെ പഞ്ചായത്ത് ഹാളിലാണ് അമ്മ എന്ന സംഘടന രൂപം കൊണ്ടത്.

പണ്ട് ഒരിയ്‌ക്കല്‍ അത്ര താരമല്ലാതിരുന്ന കാലത്ത് ഒരു സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ മിനറല്‍ വാട്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ സിനിമയുടെ നിര്‍മ്മാതാവില്‍ നിന്നുണ്ടായ വേദന നിറഞ്ഞ പ്രതികരണം സുരേഷ് ഗോപിയ്‌ക്ക് മറക്കാനാവുമായിരുന്നില്ല. തന്റെ ഈ ദുരനുഭവം കൂട്ടുകാരായ മറ്റ് നടന്മാരായ മണിയന്‍പിള്ള രാജുവിനോടും ഗണേഷ് കുമാറിനോടും പങ്കുവെച്ചു. അങ്ങിനെ ഉദിച്ച ആശയമാണ് അഭിനേതാക്കള്‍ക്ക് ഒരു സംഘടന രൂപീകരിയ്‌ക്കുക എന്നത്. അങ്ങിനെയാണ് അമ്മ രൂപം കൊള്ളുന്നത്.

ഇന്ന് 25 വര്‍ഷത്തിന് ശേഷം സുരേഷ് ഗോപി വീണ്ടും അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ കേന്ദ്രമന്ത്രിയായും ചടങ്ങിലെ മുഖ്യാതിഥിയായും ആണ് എത്തുന്നത്. കൂടെ അന്ന് അമ്മ രൂപീകരണത്തിന് കൂട്ടായി നിന്ന മന്ത്രിയായി ഗണേഷ് കുമാറും വേദിയില്‍ എത്തും. കേന്ദ്രമന്ത്രിയെയും സംസ്ഥാനമന്ത്രിയെയും ആദരിയ്‌ക്കുന്ന ഈ ചടങ്ങിന് മറ്റ് അമ്മ അംഗങ്ങള്‍ സാക്ഷികളാവും.

1994ല്‍ സംഘടന രൂപീകരിക്കുമ്പോള്‍ സുരേഷ് ഗോപിയും ഗണേഷ് കുമാറും മണിയന്‍പിള്ള രാജുവും 10000 രൂപ വീതമാണ് എടുത്തത്. അന്ന് എം.ജി. സോമന്‍ പ്രസിഡന്‍റും ടി.പി. മാധവന്‍ സെക്രട്ടറിയും മോഹന്‍ലാലും മമ്മൂട്ടിയും വൈസ് പ്രസിഡന്‍റുമാരുമായി. അമ്മയുടെ രൂപീകരണത്തിന് കാരണക്കാരായ സുരേഷ് ഗോപി, ഗണേഷ് കുമാര്‍, മണിയന്‍പിള്ള രാജു എന്നിവര്‍ എക്സിക്യൂട്ടീവ് അംഗങ്ങളുമായി.

1997ല്‍ ആണ് സുരേഷ് ഗോപി അവസാനമായി അമ്മയുടെ യോഗത്തില്‍ പങ്കെടുത്തത്.  ഇപ്പോള്‍ 27 വര്‍ഷത്തെ ഇടവേള. അറേബ്യന്‍ ഡ്രീംസ് എന്ന താരനിശയുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് സുരേഷ് ഗോപി താന്‍ രൂപീകരിച്ച സംഘടനയില്‍ നിന്നും പുറത്തുപോയത്. അതിനിടയില്‍ ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ സുരേഷ് ഗോപിയും അമ്മയും തമ്മിലുള്ള ബന്ധത്തിലെ മഞ്ഞുരുക്കാന്‍ ശ്രമിച്ചെങ്കിലും അത് അധികം മുന്നോട്ട് പോയില്ല.

 

Tags: suresh gopiGanesh KumarAmmaminister suresh gopiManiyanpillai Rajusureshgopi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കള്ളം പറഞ്ഞ് ശിക്ഷ വാങ്ങിച്ചെടുക്കരുത് !’ സുരേഷ് ഗോപിക്കെതിരെ റിവ്യൂ ഹര്‍ജിയുമായെത്തിയ സ്വതന്ത്രനോട് ഹൈക്കോടതി

Kerala

അന്‍സിബയുടെ പരാതി കേള്‍ക്കാന്‍ പ്രത്യേക സമിതി, ശബ്ദസന്ദേശങ്ങള്‍ ചോര്‍ന്നത് കുക്കു പരമേശ്വരന്‍ വഴി, മാധ്യമങ്ങളോട് സംസാരിച്ച അംഗങ്ങള്‍ക്ക് നോട്ടീസ്

Kerala

അമ്മയിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കും: മന്ത്രി പി സി വിഷ്ണുനാഥ്

Kerala

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

Kerala

നടി ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്

പുതിയ വാര്‍ത്തകള്‍

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.