Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെറ്റില്‍ മിനറല്‍ വാട്ടര്‍ ചോദിച്ചപ്പോള്‍ നിഷേധിച്ച് നിര്‍മ്മാതാവ്; ആ വേദനയില്‍ ജനിച്ച ‘അമ്മ’; ഇന്ന് സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി ‘അമ്മ’ യോഗത്തില്‍

1994ല്‍ രൂപം കൊണ്ട് അമ്മ എന്ന അഭിനേതാക്കളുടെ സംഘടനയ്‌ക്ക് പിന്നില്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയായിരുന്നു. ഒരു സിനിമാ നിര്‍മ്മാതാവില്‍ നിന്നും വേദന നിറയ്‌ക്കുന്ന ഒരു അവഗണന ഏറ്റുവാങ്ങിയപ്പോഴാണ് സുരേഷ് ഗോപിയുടെ മനസ്സില്‍ 'അമ്മ' എന്ന ആശയം രൂപം കൊണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2024, 08:42 pm IST
in Kerala
കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഞായറാഴ്ച അമ്മ യോഗത്തില്‍ പ്രസംഗിക്കുന്നു (ഇടത്ത്) സുരേഷ് ഗോപി വഴക്ക് തീര്‍ത്ത് 2022ലെ അമ്മ യോഗത്തില്‍ പങ്കെടുക്കുന്നു (വലത്ത്)

കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഞായറാഴ്ച അമ്മ യോഗത്തില്‍ പ്രസംഗിക്കുന്നു (ഇടത്ത്) സുരേഷ് ഗോപി വഴക്ക് തീര്‍ത്ത് 2022ലെ അമ്മ യോഗത്തില്‍ പങ്കെടുക്കുന്നു (വലത്ത്)

തിരുവനന്തപുരം: 1994ല്‍ രൂപം കൊണ്ട് അമ്മ എന്ന അഭിനേതാക്കളുടെ സംഘടനയ്‌ക്ക് പിന്നില്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയായിരുന്നു. ഒരു സിനിമാ നിര്‍മ്മാതാവില്‍ നിന്നും വേദന നിറയ്‌ക്കുന്ന ഒരു അവഗണന ഏറ്റുവാങ്ങിയപ്പോഴാണ് സുരേഷ് ഗോപിയുടെ മനസ്സില്‍ ‘അമ്മ’ എന്ന ആശയം രൂപം കൊണ്ടത്. കൃത്യമായി പറഞ്ഞാല്‍ 1994 മെയ് 31ന് തിരുവനന്തപുരത്തെ പഞ്ചായത്ത് ഹാളിലാണ് അമ്മ എന്ന സംഘടന രൂപം കൊണ്ടത്.

പണ്ട് ഒരിയ്‌ക്കല്‍ അത്ര താരമല്ലാതിരുന്ന കാലത്ത് ഒരു സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ മിനറല്‍ വാട്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ സിനിമയുടെ നിര്‍മ്മാതാവില്‍ നിന്നുണ്ടായ വേദന നിറഞ്ഞ പ്രതികരണം സുരേഷ് ഗോപിയ്‌ക്ക് മറക്കാനാവുമായിരുന്നില്ല. തന്റെ ഈ ദുരനുഭവം കൂട്ടുകാരായ മറ്റ് നടന്മാരായ മണിയന്‍പിള്ള രാജുവിനോടും ഗണേഷ് കുമാറിനോടും പങ്കുവെച്ചു. അങ്ങിനെ ഉദിച്ച ആശയമാണ് അഭിനേതാക്കള്‍ക്ക് ഒരു സംഘടന രൂപീകരിയ്‌ക്കുക എന്നത്. അങ്ങിനെയാണ് അമ്മ രൂപം കൊള്ളുന്നത്.

ഇന്ന് 25 വര്‍ഷത്തിന് ശേഷം സുരേഷ് ഗോപി വീണ്ടും അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ കേന്ദ്രമന്ത്രിയായും ചടങ്ങിലെ മുഖ്യാതിഥിയായും ആണ് എത്തുന്നത്. കൂടെ അന്ന് അമ്മ രൂപീകരണത്തിന് കൂട്ടായി നിന്ന മന്ത്രിയായി ഗണേഷ് കുമാറും വേദിയില്‍ എത്തും. കേന്ദ്രമന്ത്രിയെയും സംസ്ഥാനമന്ത്രിയെയും ആദരിയ്‌ക്കുന്ന ഈ ചടങ്ങിന് മറ്റ് അമ്മ അംഗങ്ങള്‍ സാക്ഷികളാവും.

1994ല്‍ സംഘടന രൂപീകരിക്കുമ്പോള്‍ സുരേഷ് ഗോപിയും ഗണേഷ് കുമാറും മണിയന്‍പിള്ള രാജുവും 10000 രൂപ വീതമാണ് എടുത്തത്. അന്ന് എം.ജി. സോമന്‍ പ്രസിഡന്‍റും ടി.പി. മാധവന്‍ സെക്രട്ടറിയും മോഹന്‍ലാലും മമ്മൂട്ടിയും വൈസ് പ്രസിഡന്‍റുമാരുമായി. അമ്മയുടെ രൂപീകരണത്തിന് കാരണക്കാരായ സുരേഷ് ഗോപി, ഗണേഷ് കുമാര്‍, മണിയന്‍പിള്ള രാജു എന്നിവര്‍ എക്സിക്യൂട്ടീവ് അംഗങ്ങളുമായി.

1997ല്‍ ആണ് സുരേഷ് ഗോപി അവസാനമായി അമ്മയുടെ യോഗത്തില്‍ പങ്കെടുത്തത്.  ഇപ്പോള്‍ 27 വര്‍ഷത്തെ ഇടവേള. അറേബ്യന്‍ ഡ്രീംസ് എന്ന താരനിശയുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് സുരേഷ് ഗോപി താന്‍ രൂപീകരിച്ച സംഘടനയില്‍ നിന്നും പുറത്തുപോയത്. അതിനിടയില്‍ ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ സുരേഷ് ഗോപിയും അമ്മയും തമ്മിലുള്ള ബന്ധത്തിലെ മഞ്ഞുരുക്കാന്‍ ശ്രമിച്ചെങ്കിലും അത് അധികം മുന്നോട്ട് പോയില്ല.

 

Tags: Maniyanpillai Rajusureshgopisuresh gopiGanesh KumarAmmaminister suresh gopi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

Kerala

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

Entertainment

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

Kerala

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.