Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മില്‍ ചേരിതിരിഞ്ഞ് സൈബര്‍പോരാട്ടം തുടരുന്നു; മനു തോമസ് പുറത്തുകൊണ്ടുവന്നത് നേതാക്കളുടെ തനിനിറം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2024, 02:51 am IST
inKerala

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുമായി സിപിഎമ്മിനും പ്രത്യേകിച്ച് പി. ജയരാജനും ബന്ധമുണ്ടെന്ന സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാകമ്മിറ്റിയംഗം മനു തോമസിന്റെ വെളിപ്പെടുത്തലോടെ തകര്‍ന്നടിയുന്നത് സിപിഎം. കണ്ണൂരിലെ മുതിര്‍ന്ന നേതാവും ഒരു വിഭാഗം അണികളുടെ ‘ചെന്താരക’വുമായ പി.ജയരാജന്റെയും പാര്‍ട്ടിയുടേയും നേതാക്കളുടെ തനിനിറം പുറത്തായി. ഞാനാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് എന്നും പ്രവര്‍ത്തകരുടെ രക്ഷകനെന്നും പി. ജയരാജന്‍ സ്വയം കെട്ടിപ്പൊക്കിയ പ്രതിച്ഛായ തകര്‍ന്നു.

കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ പി. ജയരാജന്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ സംരക്ഷകനായിരുന്നുവെന്നാണ് മനു തോമസ് തുറന്നടിച്ചത്. ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും നടത്തുന്ന സ്വര്‍ണം പൊട്ടിക്കലിന്റെ കോര്‍ഡിനേറ്റായി പ്രവര്‍ത്തിക്കുന്നത് ജയരാജന്റെ മകന്‍ ജയിന്‍ രാജാണെന്ന ആരോപണവും ജയരാജനെ വെളിപ്പെടുത്തി. പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടാക്കാന്‍ പി. ജയരാജന്‍ ചര്‍ച്ച നടത്തിയെന്നും മകനെയും ക്വട്ടേഷന്‍കാരെയും ഉപയോഗിച്ച് വിദേശത്തുള്‍പ്പെടെ ജയരാജന്‍ കച്ചവടങ്ങള്‍ നടത്തിയെന്നുമാണ് മനു തോമസ് ആരോപിച്ചത്.

സ്വര്‍ണക്കടത്ത്- സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങളായ ആകാശ് തില്ലങ്കേരിയെയും അര്‍ജുന്‍ ആയങ്കിമാരെയും കാറില്‍ കയറ്റിക്കൊണ്ടു നടന്ന് സംരക്ഷിച്ചതും വന്‍ വൃക്ഷങ്ങളായി വളര്‍ത്തിയതും പി. ജയരാജനാണെന്നും മനു തോമസ് തുറന്നടിച്ചു. പോരാളി ഷാജി, റെഡ് ആര്‍മി, ചെങ്കതിര്‍, ചെങ്കോട്ട തുടങ്ങിയ ഇടതു അനുകൂല സൈബര്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നത് പി. ജയരാജന്റെ മകനാണെന്നായിരുന്നു മനു തോമസിന്റെ ആരോപണം.

പാര്‍ട്ടിയിലെ സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങളാണ് പാര്‍ട്ടി നടത്തുന്ന എല്ലാ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്നതെന്ന് മനു തോമസിന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നു. പ്രതിരോധിക്കാന്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളും അവര്‍ നേതൃത്വം നല്കുന്ന ഗ്രൂപ്പുകളുംതന്നെ പാര്‍ട്ടിക്കുവേണ്ടി പരസ്യമായിറങ്ങിയതും പാര്‍ട്ടിയുടെ സ്വര്‍ണ്ണക്കടത്ത് ബന്ധം വ്യക്തമാക്കുന്നു.

പുതിയ വെളിപ്പെടുത്തലുകളും പാര്‍ട്ടിയുടെ ഒരു ജില്ലാ കമ്മിറ്റിയംഗത്തെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളും പ്രരോധിക്കാനാവാതെ നേതൃത്വം ഉഴറുകയാണ്.

അതേസമയം മനു തോമസിന്റെ വെളിപ്പെടുത്തലിനേയും ജയരാജന്റെ ക്വട്ടേഷന്‍ ബന്ധത്തേയും ചൊല്ലിയുള്ള പാര്‍ട്ടി അണികളുടേയും പ്രവര്‍ത്തകരുടേയും ചേരിതിരിഞ്ഞ് ആരോപണ പ്രത്യാരോപണങ്ങളുമായുള്ള സൈബര്‍ പോരാട്ടം പാര്‍ട്ടിയുടെ സൈബറിടങ്ങളില്‍ കൂടുതല്‍ ശക്തമാവുകയാണ്.

 

Tags: P. JayarajanManu ThomasCPM cyber war
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

വെള്ളാപ്പള്ളിയുടേത് രണ്ട് തോണിയില്‍ കാല് വയ്‌ക്കുന്ന നിലപാടെന്ന് പി ജയരാജന്‍

Kerala

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

Article

കമ്മ്യൂണിസ്റ്റുകളുടെ കാവുതീണ്ടലുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.