Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്; വിന്‍ഡീസിനെ എട്ട് വിക്കറ്റിന് തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2024, 01:03 am IST
in Cricket

സെന്റ് ലൂസിയ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങളില്‍ ഞെങ്ങിഞെരുങ്ങി കടന്നുകൂടിയ ടീം ആണ് നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട്. എന്നാല്‍ സൂപ്പര്‍ എട്ടിലെ അവരുടെ തുടക്കം വ്യക്തമാക്കുന്നത് സഡകുടഞ്ഞുണര്‍ന്നുവെന്നാണ്. ആതിഥേയരായ വെസ്റ്റിന്‍ഡീസിനെ തകര്‍ത്തുകൊണ്ട് സൂപ്പര്‍ എട്ടില്‍ ഇംഗ്ലണ്ട് തിരിച്ചുവരവ് നടത്തിയിരിക്കുന്നു.

ആദ്യ റൗണ്ടില്‍ ഗ്രൂപ്പ് സിയില്‍ നിന്ന് ഗംഭീര വിജയങ്ങളോടെ ഗ്രൂപ്പ് ജേതാക്കളായെത്തിയ ടീം ആണ് വിന്‍ഡീസ്. ആതിഥേയര്‍ കൂടിയായ വിന്‍ഡീസിനെതിരെ കരുത്തന്‍ ബാറ്റിങ് മികവില്‍ ഇംഗ്ലണ്ട് ഏകപക്ഷീയമാക്കി മാറ്റുകയായിരുന്നു. ആതിഥേയര്‍ മുന്നില്‍ വച്ച 181 റണ്‍സിന്റെ ലക്ഷ്യം അവര്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ലക്ഷ്യം മറികടക്കുമ്പോള്‍ 15 പന്തുകള്‍ ബാക്കിയുണ്ടായിരുന്നു. ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ടും(87) പരിചയ സമ്പന്നനായ ജോണി ബെയര്‍സ്‌റ്റോയും(48) പുറത്താകാതെ നിന്നാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 97 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. തുടക്കത്തിലേ വ്യക്തിഗത സ്‌കോര്‍ ഏഴ് റണ്‍സെടുത്തു നിന്ന സാള്‍ട്ടിനെ പുറത്താക്കാനുള്ള അവസരം വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പൂരന്‍ വിട്ടുകളഞ്ഞു. അക്കീല്‍ ഹൊസെയ്ന്‍ എറിഞ്ഞ പന്ത് സാള്‍ട്ടിന്റെ ബാറ്റിലുരസിയാണ് പൂരന് നേര്‍ക്ക് ചെന്നത്. പക്ഷെ കൈപ്പിടിയിലൊതുക്കാനായില്ല.

പതിഞ്ഞ താളത്തിലാണ് സാള്‍ട്ട് തുടങ്ങിയത്. ജോസ് ബട്ട്‌ലറും(25) മൊയീന്‍ അലിയും(13) കടന്നുപോകുമ്പോള്‍ ഇംഗ്ലണ്ടിന് ഒരോവറില്‍ എട്ട് റണ്‍സ് വച്ചേ ഉണ്ടായിരുന്നുള്ളൂ. നാലാമനായി ക്രീസിലെത്തിയ ജോണി ബെയര്‍സ്‌റ്റോ ആണ് തകര്‍പ്പന്‍ അടികളുമായി സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിപ്പിച്ചത്. ഒരുവശത്ത് താരം കത്തിക്കയറുമ്പോഴും സാള്‍ട്ട് ബട്ട്‌ലറെ പിന്തുണച്ച് നിന്നതേയുള്ളൂ. ബെയര്‍‌സ്റ്റോ 19 പന്തില്‍ 40ന് മേല്‍ സ്‌കോര്‍ ചെയ്തതോടെ ഒന്ന് പതുങ്ങി. പിന്നെ സാള്‍ട്ട് ആക്രമണം കടുപ്പിച്ചു. 37 പന്തില്‍ 49 റണ്‍സുമായി നിന്ന സാള്‍ട്ട് പിന്നീട് നേരിട്ട പത്ത് പന്തുകളില്‍ 38 റണ്‍സ് അടിച്ചുകൂട്ടി.

ഏത് വമ്പന്‍മാരെയും പിന്തുടരാനുള്ള ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്ന പ്രകടനത്തോടെയാണ് ഇംഗ്ലണ്ട് ആദ്യ സൂപ്പര്‍ എട്ട് അവസാനിപ്പിച്ചിരിക്കുന്നത്. ടോസ് നേടി കരുത്തരായ വിന്‍ഡീസിനെ ബാറ്റിങ്ങിനയക്കാന്‍ തീരുമാനിച്ച ഇംഗ്ലണ്ട് നായകന്‍ ബട്ട്‌ലറുടെ നയത്തില്‍ തന്നെ അക്കാര്യം അറിയിച്ചുതരുന്നു. വിന്‍ഡീസ് ഓപ്പണര്‍ ബ്രാന്‍ഡന്‍ കിങ്(23) കാലിലെ വേദന കാരണം റിട്ടയേഡ് ഹര്‍ട്ട് ആയി. ജോണ്‍സണ്‍ ചാള്‍സ്(38), നിക്കോളാസ് പൂരന്‍(36), റോവ്മാന്‍ പവല്‍(36), ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്(പുറത്താകാതെ 28) എന്നിവരുടെ ബാറ്റിങ് മികവാണ് ആതിഥേയര്‍ക്ക് വെല്ലുവിളിക്കാവുന്ന നാലിന് 180 എന്ന ടോട്ടല്‍ സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റാഷിദ്, മൊയീന്‍ അലി, ലയാം ലിവിങ്സ്റ്റണ്‍ എന്നിവര്‍ ഇംഗ്ലണ്ടിനായി ഓരോ വിക്കറ്റ് വീതം നേടി.
അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയും ആണ് സൂപ്പര്‍ എട്ട് ഗ്രൂപ്പ് രണ്ടിലെ മറ്റ് രണ്ട് ടീമുകള്‍.

Tags: Englandwest indiesTwenty20 World Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

Football

ക്രോട്ടിനെതിരേ ത്രീ ലയൺസ്; ക്രൊയേഷ്യ-ഇംഗ്ലണ്ട് പോരാട്ടം, ഇന്ത്യൻ സമയം പുലർച്ചെ 1.30ന്

Cricket

ഐസിസി വനിതാ ടി-20 ലോകകപ്പിന് നാളെ തുടക്കം

Football

‘ഒടുക്ക’ത്തെ ഗ്രൂപ്പില്‍ ക്രൊയേഷ്യയും ഇംഗ്ലണ്ടും !

Cricket

ടി ട്വന്റി ലോകകപ്പ് ഫൈനലില്‍ ഇന്ത്യ, ആവേശ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 7 റണ്‍സിന്, സഞ്ജു മാന്‍ ഓഫ് ദി മാച്ച്

പുതിയ വാര്‍ത്തകള്‍

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.