Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കശ്മീര്‍ വീണ്ടും തളിര്‍ക്കുന്നു; എത്തിയത് 12.5 ലക്ഷം പേര്‍, ഹോട്ടലുകളെല്ലാം ജൂൺ മധ്യം വരെ ബുക്കിങ് ഫുൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2024, 03:54 pm IST
in Travel

ശ്രീനഗര്‍: പ്രത്യേക പദവി നല്കുന്ന 370-ാം വകുപ്പ് എടുത്തുകളയുകയും ഭീകര പ്രവര്‍ത്തനം അടിച്ചമര്‍ത്തുകയും ചെയ്തതോടെ ജമ്മുകശ്മീരില്‍ വിനോദസഞ്ചാരം തളിര്‍ത്ത് പൂക്കുന്നു. ഈ വര്‍ഷം ഇതുവരെ 12.5 ലക്ഷം പേരാണ് ഭാരതത്തിന്റെ ശിരസെന്ന് കരുതുന്ന ജമ്മുകശ്മീരില്‍ എത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതേ കുതിപ്പ് ഏതാനും മാസങ്ങള്‍ കൂടി തുടര്‍ന്നാല്‍ 2024ല്‍ ഇതുവരെയുള്ളതില്‍ വച്ചേറ്റവും വലിയ വിനോദ സഞ്ചാരികളുടെ പ്രവാഹത്തിനാകാം രാജ്യം സാക്ഷ്യം വഹിക്കുകയെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ശ്രീനഗറിലെയും പഹല്‍ഗാം, സോനാമാര്‍ഗ് എന്നിവിടങ്ങളിലെയും ഹോട്ടലുകള്‍ ജൂണ്‍ മധ്യം വരെ പൂര്‍ണമായും ബുക്കു ചെയ്തുകഴിഞ്ഞു. ഗസ്റ്റ് ഹൗസകള്‍ ഹോം സ്‌റ്റേകള്‍, ഹൗസ്‌ബോട്ടുകള്‍ എന്നിവയുടെ അവസ്ഥയും വ്യത്യസ്ഥമല്ലെന്ന് ടൂറിസം അധികൃതര്‍ പറഞ്ഞു.

ക്രമസമാധാന നില വളരെയേറെ മെച്ചപ്പെട്ടതാണ് വലിയ അനുഗ്രഹമായത്. ആഭ്യന്തര വിനോദസഞ്ചാരികള്‍ മാത്രമല്ല വിദേശികളും വലിയ തോതില്‍ ഇപ്പോള്‍ എത്തുന്നുണ്ട്. ഇത് വന്‍തോതില്‍ നമുക്ക് വിദേശനാണ്യവും നേടിത്തരും. വിദേശികള്‍ നല്ലവണ്ണം ചെലവഴിക്കുന്നുമുണ്ട്. കശ്മീരിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും മുഴുവന്‍ ബുക്ക് ചെയ്തുകഴിഞ്ഞു. ഹിമാലയത്തില്‍ 3,888 മീറ്റര്‍ ഉയരത്തിലുള്ള അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങുന്നതോടെ സാധാരണ വിനോദസഞ്ചാരികരളുടെ വരവ് കുറയാറുണ്ട്. തീര്‍ത്ഥാടകരുടെ തിരക്കാണ് കാരണം. എന്നാല്‍ ഇക്കുറി ജൂണ്‍ 29നാണ് അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങുന്നത്. 52 ദിവസത്തെ യാത്ര ആഗസ്ത് 19 ന് സമാപിക്കും. അതിനാല്‍ ഇക്കുറി തീര്‍ത്ഥാടകരുടെ വരവ് വിനോദസഞ്ചാരത്തെ ബാധിക്കില്ല.

രാജ്യത്ത് പലയിടത്തും ചൂടു കൂടുന്നതും അവിടത്തുകാര്‍ ജമ്മുകശ്മീര്‍ തെരഞ്ഞെടുക്കാന്‍ ഒരു കാരണമാണ്. ഗുജറാത്ത്, തമിഴ്‌നാട്, ബംഗാള്‍, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് കൂടുതലായി എത്തുന്നതെന്ന് ഒരു ടൂര്‍ ഓപ്പറേറ്റര്‍ പറഞ്ഞു. ജൂണ്‍ പകുതി മുതല്‍ ദല്‍ഹി, പഞ്ചാബ് സ്വദേശികളാകും എത്തുക. പുഷ്പ, ഫല കൃഷി കഴിഞ്ഞാല്‍ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വരുമാനമാര്‍ഗമാണ് വിനോദസഞ്ചാരം. വര്‍ഷം 10,000 കോടിയാണ് പുഷപ, തോട്ട കൃഷി വഴി ലഭിക്കുന്നത്. വിനോദ സഞ്ചാരം വഴി വര്‍ഷം 8,000 കോടിയും. പുഷ്പ, ഫല കൃഷി വഴി തോട്ടമുടമകള്‍ക്കാണ് വലിയ നേട്ടമുണ്ടാകുന്നതെങ്കില്‍ ഡ്രൈവര്‍മാര്‍, കുതിരക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ഗൈഡുകള്‍, ഓട്ടോക്കാര്‍, ഹോട്ടലുകള്‍, ചെറുകിട വ്യാപാരികള്‍ ഹൗസ് ബോട്ടുകാര്‍, വള്ളക്കാര്‍, കരകൗശല വസ്തുക്കള്‍, കശ്മീരി ഷാളുകള്‍ തുടങ്ങിവയരുടെ വില്പനക്കാര്‍ അടക്കമുള്ള സാധാരണക്കാര്‍ക്കാണ് മികച്ച വരുമാനം ലഭിക്കുന്നത്. ഒരു ടൂര്‍ ഓപ്പറേറ്റര്‍ പറഞ്ഞു. ഭീകര പ്രവര്‍ത്തനം ശക്തമായതോടെയാണ് ജമ്മുകശ്മീര്‍ ആകെത്തകര്‍ന്നത്.

ദാല്‍ തടാകത്തിലെ ബോട്ടു യാത്രയും മറ്റുമായിരുന്നു പ്രധാന ആകര്‍ഷണം. എന്നാല്‍ പണ്ഡിറ്റുകളെ കൊന്നൊടുക്കിയും ഭയപ്പെടുത്തി ഓടിച്ചും ഭീകരരുടെ വിളയാട്ടം തുടങ്ങിയതോടെ, ജമ്മുകശ്മീര്‍ നഷ്ടപ്പെട്ട ലോകമാവുകയായിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട ഭീകര പ്രവര്‍ത്തനം ഭാരതത്തിനു തന്നെ തലവേദനയുമായി.
മോദി സര്‍ക്കാര്‍ വന്ന ശേഷമാണ്, ഭീകരര്‍ക്കെതിരെ അതിശക്തമായ നടപടികള്‍ തുടങ്ങിയതും വിനോദ സഞ്ചാരം തിരികെപ്പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതും. 370-ാം വകുപ്പ് നീക്കിയതോടെ ഭീകരപ്രവര്‍ത്തനം വളരെക്കുറഞ്ഞു.

Tags: TourismJammu Kashmirsreenagarpahalgham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

India

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

Travel

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

News

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

Kerala

ഉള്‍നാടന്‍ ജലടൂറിസത്തിന് തടയിട്ട് സര്‍ക്കാര്‍; ജലയാനങ്ങള്‍ക്ക് ലൈസന്‍സ് നൽകരുതെന്ന് മാരിടൈം ബോര്‍ഡ്, നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകും

പുതിയ വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.