Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മാണ്ഡാധിപനായ ബ്രഹ്മ

പ്രസന്നന്‍ ബി. കട്ടച്ചിറ by പ്രസന്നന്‍ ബി. കട്ടച്ചിറ
May 25, 2024, 01:32 am IST
in Samskriti

ബ്രഹ്മാണ്ഡാധിപനായ ബ്രഹ്മം എന്നുപറയുമ്പോള്‍ ബ്രഹ്മാവാണെന്നൊരു തെറ്റിദ്ധാരണ സര്‍വ്വസാധാരണമാണ്. ബ്രഹ്മാവെന്നത് ഒരു കേന്ദ്രബിന്ദുവിനെ ചുറ്റുന്ന ഒരുകൂട്ടം സൂര്യന്മാരുടെ ആധിപത്യം കയ്യാളുന്ന ഒരു ശക്തി സ്രോതസ്സായ ദേവതകളില്‍ ഒരു ദേവതയാണ്. ഇതും ബ്രഹ്മസ്രോതസാണ്.

ഇത്തരത്തില്‍ ഒരുബ്രഹ്മാണ്ഡത്തില്‍ അനേകം ദേവോപദേവതകള്‍ അടങ്ങിയിരിക്കും. ഇതൊരു ഭരണഘടനാ സമ്പ്രദായം പോലെയാണ്. നമ്മുടെ പ്രത്യക്ഷ ഭരണഘടനയും ഒരുസൃഷ്ടിയുടേയും സ്വന്തമല്ല. ഏതൊരു സൃഷ്ടിയെ ഇതിനായ് നിയോഗിച്ചുവോ അതിനാല്‍ വിരചിതമാക്കിയ കാലാകാല സ്മൃതിയും ശ്രുതിയുമായി നിലകൊള്ളുന്നവയാണ്. മാറ്റേണ്ടവമാറ്റിയും സ്ഥിരമായിരിക്കേണ്ടവ സ്ഥിരമായും നിലനിന്നു പോരുന്നു. ഇന്നത്തെ പുതുതലമുറയുടെ ബ്രഹ്മാണ്ഡ സങ്കല്പവും അതിപുരാതന സങ്കല്പവും കൂട്ടിയിണക്കുമ്പോള്‍ പുരാതനസങ്കല്പങ്ങള്‍ ഇതിലും എത്രയോ വിപുലമാണെന്നു മനസിലാകും. കോടിക്കണക്കായ ബ്രഹ്മാണ്ഡത്തിലെ ഒന്നാണ് ഭൂമിയുള്‍ക്കൊള്ളുന്ന ഈ ബ്രഹ്മാണ്ഡമെന്ന് പൂര്‍വ്വികര്‍ സമര്‍ത്ഥിച്ചിരുന്നു. ഇന്നത്തെ ശാസ്ത്രം അന്തംവിട്ടു പോകുന്നതും ഇന്നും നാം തെളിയിച്ചു ശരിവെക്കുന്നതു മായ അനേകം സന്ദര്‍ഭങ്ങള്‍ നമുക്കുമുന്നിലുണ്ടായിട്ടും പുരാണേതിഹാസങ്ങളെല്ലാം അന്തവിശ്വാസമെന്ന് പുരാണം പഠിച്ചു മനസിലാക്കാതെ ഓരിയിടുന്ന ബുദ്ധിജീവികളെന്നു വീമ്പു പറയുന്ന ഒരുകൂട്ടരത്രേ നമ്മുടെ നാടിന്റെ ശാപം. അമൂല്ല്യങ്ങളായ പുരാണമൊ ഇതിഹാസമോ, സംഹിതകളൊ ഏതൊന്നു സമഗ്രമായിപഠിക്കുകയും അതുശരിയായി വിശകലനം നടത്തി അന്തഃസത്ത ഉള്‍ക്കൊണ്ട് അതിന്റെ തുടര്‍ച്ചയായി മുന്നോട്ടു പോകേണ്ടവര്‍, തള്ളേണ്ടവ കാര്യകാരണസഹിതം തള്ളിയും കൊള്ളേണ്ടവ സ്വീകരിച്ചും മുന്നോട്ടുപോകാന്‍ പ്രാപ്തരായ എത്ര നിരീക്ഷകരുണ്ടിവിടെ. യാതൊരുളുപ്പുമില്ലാതെ പ്രത്യക്ഷത്തില്‍ കണ്ടതിനെ വിമര്‍ശിക്കാന്‍ ധൈര്യം കാട്ടുക ഇവിടെ വിമര്‍ശിക്കുന്നവരെ കാര്യകാരണസഹിതം ബോധ്യപ്പെടുത്താന്‍ അറിവുള്ളവര്‍ വരില്ലെന്നറിയാവുന്നതു കൊണ്ടുതന്നെയാണ്. ജ്ഞാനിക്കറിയാം തന്റെ സമയം ഇവര്‍ക്കുവേണ്ടി ഉപയോഗിച്ചാല്‍ ഫലമില്ലെന്നും കാലാന്തരെ സ്വമേധയാ എത്തിക്കൊള്ളുമെന്നുള്ള സത്യം.

ബ്രഹ്മാണ്ഡ തത്വങ്ങളെ ഹൃദ്യമായ കഥാരൂപേണ ഗര്‍ഗ മുനി ഗര്‍ഗ സംഹിതയില്‍ കൃത്യമായി വ്യക്തമാക്കുന്നുണ്ട്. അതും ശ്രീകൃഷ്ണന്റെ കാലഘട്ടത്തില്‍ത്തന്നെ. ഭഗവാന്റെ ജാതകമെഴുതിയതും ഗര്‍ഗമുനിയാണെന്നു പറയപ്പെടുന്നു. അഖിലാണ്ഡ ബ്രഹ്മാണ്ഡ നായകന്‍ ശ്രീകൃഷ്ണപരമാത്മാവാണെന്നും. മഹാവിഷ്ണു ഭഗവാന്റെ അംശാവതാരമാണന്നും അതില്‍ വ്യക്തമാക്കുന്നു. ത്രിമൂര്‍ത്തികളും ഭൂമീദേവിയടക്കം ഭൂമിദേവിയുടെ കഷ്ടതയുണര്‍ത്തിക്കാന്‍പോകുന്നതാണ് സന്ദര്‍ഭം. അങ്ങനെ ഈ ബ്രഹ്മാണ്ഡത്തില്‍ നിന്നും പുറത്തുകടക്കാനുള്ളവഴി ആരായുയകയും മഹാവിഷ്ണു അതുവിവരിക്കുകയും അതുവഴി പുറത്തുകടന്ന് ഗോലോകധാമത്തിലെത്തുകയും അവിടെനിന്നും അവര്‍ നോക്കുമ്പോള്‍ അനേകായിരം ബ്രഹ്മാണ്ഡം അങ്ങനെ മത്തങ്ങയുടെ ആകൃതിയില്‍ കാണുന്നതായും, ഗോലോകധാമത്തിലെത്തിയ ദേവഗണങ്ങളെ ദ്വാരപാലകര്‍ തടഞ്ഞുനിര്‍ത്തി നിങ്ങളെവിടുന്നുവരുന്നെന്നും ഏതു ബ്രഹ്മാണ്ഡമാണ് നിങ്ങളുടേത്? എന്നചോദ്യത്തില്‍ പകച്ചു നിന്ന ദേവതകളെ ദ്വാരപാലക ശരചന്ദ്രാനന പരിഹസിക്കുകയും അവസാനം മഹാവിഷ്ണു വാമനാവതാരം നടന്നതായ ബ്രഹ്മാണ്ഡമെന്നു സൂചിപ്പിച്ചപ്പോള്‍ ബ്രഹ്മാണ്ഡം മനസിലാക്കി കടത്തിവിടുന്നതാണ് സന്ദര്‍ഭം. ഇതില്‍നിന്നും കോടിക്കണക്കായ ബ്രഹ്മാണ്ഡങ്ങള്‍ ഉണ്ടെന്നുള്ള ആശയമാണു വ്യക്തമാക്കിയിരിക്കുന്നത്. അവയുടെ ആകൃതിയും ദൂരവും ഭാവവും ഇങ്ങനെയൊരു സംഭവമുണ്ടെന്നും ഗര്‍ഗമുനി വ്യക്തമാക്കുന്നു. ഈ വസ്തുത ശാസ്ത്രത്തെ ആകര്‍ഷകമായ കഥാശകലങ്ങളാല്‍ ഗര്‍ഗമുനി വ്യക്തമാക്കുമ്പോള്‍ ഇന്നത്തെ വിമര്‍ശകര്‍ വിമര്‍ശിക്കുക അവരവിടെ എങ്ങനെപോയി,തുടങ്ങിയ കാര്യങ്ങളാണ്.
(തുടരും)

Tags: DevotionalHinduismLord Brahma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

Samskriti

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

Samskriti

രാമ സ്പര്‍ശം-2: വാക്കിന്റെ വില

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.