Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മാണ്ഡാധിപനായ ബ്രഹ്മ

പ്രസന്നന്‍.ബി by പ്രസന്നന്‍.ബി
May 25, 2024, 01:32 am IST
in Samskriti

ബ്രഹ്മാണ്ഡാധിപനായ ബ്രഹ്മം എന്നുപറയുമ്പോള്‍ ബ്രഹ്മാവാണെന്നൊരു തെറ്റിദ്ധാരണ സര്‍വ്വസാധാരണമാണ്. ബ്രഹ്മാവെന്നത് ഒരു കേന്ദ്രബിന്ദുവിനെ ചുറ്റുന്ന ഒരുകൂട്ടം സൂര്യന്മാരുടെ ആധിപത്യം കയ്യാളുന്ന ഒരു ശക്തി സ്രോതസ്സായ ദേവതകളില്‍ ഒരു ദേവതയാണ്. ഇതും ബ്രഹ്മസ്രോതസാണ്.

ഇത്തരത്തില്‍ ഒരുബ്രഹ്മാണ്ഡത്തില്‍ അനേകം ദേവോപദേവതകള്‍ അടങ്ങിയിരിക്കും. ഇതൊരു ഭരണഘടനാ സമ്പ്രദായം പോലെയാണ്. നമ്മുടെ പ്രത്യക്ഷ ഭരണഘടനയും ഒരുസൃഷ്ടിയുടേയും സ്വന്തമല്ല. ഏതൊരു സൃഷ്ടിയെ ഇതിനായ് നിയോഗിച്ചുവോ അതിനാല്‍ വിരചിതമാക്കിയ കാലാകാല സ്മൃതിയും ശ്രുതിയുമായി നിലകൊള്ളുന്നവയാണ്. മാറ്റേണ്ടവമാറ്റിയും സ്ഥിരമായിരിക്കേണ്ടവ സ്ഥിരമായും നിലനിന്നു പോരുന്നു. ഇന്നത്തെ പുതുതലമുറയുടെ ബ്രഹ്മാണ്ഡ സങ്കല്പവും അതിപുരാതന സങ്കല്പവും കൂട്ടിയിണക്കുമ്പോള്‍ പുരാതനസങ്കല്പങ്ങള്‍ ഇതിലും എത്രയോ വിപുലമാണെന്നു മനസിലാകും. കോടിക്കണക്കായ ബ്രഹ്മാണ്ഡത്തിലെ ഒന്നാണ് ഭൂമിയുള്‍ക്കൊള്ളുന്ന ഈ ബ്രഹ്മാണ്ഡമെന്ന് പൂര്‍വ്വികര്‍ സമര്‍ത്ഥിച്ചിരുന്നു. ഇന്നത്തെ ശാസ്ത്രം അന്തംവിട്ടു പോകുന്നതും ഇന്നും നാം തെളിയിച്ചു ശരിവെക്കുന്നതു മായ അനേകം സന്ദര്‍ഭങ്ങള്‍ നമുക്കുമുന്നിലുണ്ടായിട്ടും പുരാണേതിഹാസങ്ങളെല്ലാം അന്തവിശ്വാസമെന്ന് പുരാണം പഠിച്ചു മനസിലാക്കാതെ ഓരിയിടുന്ന ബുദ്ധിജീവികളെന്നു വീമ്പു പറയുന്ന ഒരുകൂട്ടരത്രേ നമ്മുടെ നാടിന്റെ ശാപം. അമൂല്ല്യങ്ങളായ പുരാണമൊ ഇതിഹാസമോ, സംഹിതകളൊ ഏതൊന്നു സമഗ്രമായിപഠിക്കുകയും അതുശരിയായി വിശകലനം നടത്തി അന്തഃസത്ത ഉള്‍ക്കൊണ്ട് അതിന്റെ തുടര്‍ച്ചയായി മുന്നോട്ടു പോകേണ്ടവര്‍, തള്ളേണ്ടവ കാര്യകാരണസഹിതം തള്ളിയും കൊള്ളേണ്ടവ സ്വീകരിച്ചും മുന്നോട്ടുപോകാന്‍ പ്രാപ്തരായ എത്ര നിരീക്ഷകരുണ്ടിവിടെ. യാതൊരുളുപ്പുമില്ലാതെ പ്രത്യക്ഷത്തില്‍ കണ്ടതിനെ വിമര്‍ശിക്കാന്‍ ധൈര്യം കാട്ടുക ഇവിടെ വിമര്‍ശിക്കുന്നവരെ കാര്യകാരണസഹിതം ബോധ്യപ്പെടുത്താന്‍ അറിവുള്ളവര്‍ വരില്ലെന്നറിയാവുന്നതു കൊണ്ടുതന്നെയാണ്. ജ്ഞാനിക്കറിയാം തന്റെ സമയം ഇവര്‍ക്കുവേണ്ടി ഉപയോഗിച്ചാല്‍ ഫലമില്ലെന്നും കാലാന്തരെ സ്വമേധയാ എത്തിക്കൊള്ളുമെന്നുള്ള സത്യം.

ബ്രഹ്മാണ്ഡ തത്വങ്ങളെ ഹൃദ്യമായ കഥാരൂപേണ ഗര്‍ഗ മുനി ഗര്‍ഗ സംഹിതയില്‍ കൃത്യമായി വ്യക്തമാക്കുന്നുണ്ട്. അതും ശ്രീകൃഷ്ണന്റെ കാലഘട്ടത്തില്‍ത്തന്നെ. ഭഗവാന്റെ ജാതകമെഴുതിയതും ഗര്‍ഗമുനിയാണെന്നു പറയപ്പെടുന്നു. അഖിലാണ്ഡ ബ്രഹ്മാണ്ഡ നായകന്‍ ശ്രീകൃഷ്ണപരമാത്മാവാണെന്നും. മഹാവിഷ്ണു ഭഗവാന്റെ അംശാവതാരമാണന്നും അതില്‍ വ്യക്തമാക്കുന്നു. ത്രിമൂര്‍ത്തികളും ഭൂമീദേവിയടക്കം ഭൂമിദേവിയുടെ കഷ്ടതയുണര്‍ത്തിക്കാന്‍പോകുന്നതാണ് സന്ദര്‍ഭം. അങ്ങനെ ഈ ബ്രഹ്മാണ്ഡത്തില്‍ നിന്നും പുറത്തുകടക്കാനുള്ളവഴി ആരായുയകയും മഹാവിഷ്ണു അതുവിവരിക്കുകയും അതുവഴി പുറത്തുകടന്ന് ഗോലോകധാമത്തിലെത്തുകയും അവിടെനിന്നും അവര്‍ നോക്കുമ്പോള്‍ അനേകായിരം ബ്രഹ്മാണ്ഡം അങ്ങനെ മത്തങ്ങയുടെ ആകൃതിയില്‍ കാണുന്നതായും, ഗോലോകധാമത്തിലെത്തിയ ദേവഗണങ്ങളെ ദ്വാരപാലകര്‍ തടഞ്ഞുനിര്‍ത്തി നിങ്ങളെവിടുന്നുവരുന്നെന്നും ഏതു ബ്രഹ്മാണ്ഡമാണ് നിങ്ങളുടേത്? എന്നചോദ്യത്തില്‍ പകച്ചു നിന്ന ദേവതകളെ ദ്വാരപാലക ശരചന്ദ്രാനന പരിഹസിക്കുകയും അവസാനം മഹാവിഷ്ണു വാമനാവതാരം നടന്നതായ ബ്രഹ്മാണ്ഡമെന്നു സൂചിപ്പിച്ചപ്പോള്‍ ബ്രഹ്മാണ്ഡം മനസിലാക്കി കടത്തിവിടുന്നതാണ് സന്ദര്‍ഭം. ഇതില്‍നിന്നും കോടിക്കണക്കായ ബ്രഹ്മാണ്ഡങ്ങള്‍ ഉണ്ടെന്നുള്ള ആശയമാണു വ്യക്തമാക്കിയിരിക്കുന്നത്. അവയുടെ ആകൃതിയും ദൂരവും ഭാവവും ഇങ്ങനെയൊരു സംഭവമുണ്ടെന്നും ഗര്‍ഗമുനി വ്യക്തമാക്കുന്നു. ഈ വസ്തുത ശാസ്ത്രത്തെ ആകര്‍ഷകമായ കഥാശകലങ്ങളാല്‍ ഗര്‍ഗമുനി വ്യക്തമാക്കുമ്പോള്‍ ഇന്നത്തെ വിമര്‍ശകര്‍ വിമര്‍ശിക്കുക അവരവിടെ എങ്ങനെപോയി,തുടങ്ങിയ കാര്യങ്ങളാണ്.
(തുടരും)

Tags: DevotionalHinduismLord Brahma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പൂജാമുറിയില്‍ ശിവലിംഗം ഉണ്ടെങ്കില്‍ ചെയ്യരുതാത്ത കാര്യങ്ങളും ചെയ്യേണ്ടവയും

Samskriti

മംഗളകർമ്മങ്ങളില്‍ വെറ്റിലയും പാക്കും നാണയത്തുട്ടും ദക്ഷിണയായി നല്‍കുന്നതിനു പിന്നില്‍

Samskriti

ശിവാംശ സംഭവന്‍ ഹനുമാന്‍

Samskriti

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

Main Article

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.