Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിന്മയ വിശ്വവിദ്യാപീഠം കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2024, 01:54 am IST
in Kerala
ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാലയുടെ പിറവം ഓണക്കൂര്‍ പെരിയപ്പുറത്തെ ലളിതവിദ്യാ പ്രതിഷ്ഠാനത്തിലെ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ചിന്മയ മിഷന്‍ ആഗോള അധ്യക്ഷനും സര്‍വകലാശാല ചാന്‍സലറുമായ
സ്വാമി സ്വരൂപാനന്ദ സരസ്വതി നിര്‍വഹിക്കുന്നു

ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാലയുടെ പിറവം ഓണക്കൂര്‍ പെരിയപ്പുറത്തെ ലളിതവിദ്യാ പ്രതിഷ്ഠാനത്തിലെ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ചിന്മയ മിഷന്‍ ആഗോള അധ്യക്ഷനും സര്‍വകലാശാല ചാന്‍സലറുമായ സ്വാമി സ്വരൂപാനന്ദ സരസ്വതി നിര്‍വഹിക്കുന്നു

കൊച്ചി: കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ കല്‍പിത സര്‍വകലാശാലയായ ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാലയുടെ ഓണക്കൂറിലെ പെരിയപ്പുറത്തെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു. ലളിത വിദ്യാപ്രതിഷ്ഠാനം എന്ന പേരില്‍ 80 ഏക്കറില്‍ പരന്ന് കിടക്കുന്ന കെട്ടിട സമുച്ചയമാണ് ആദി ശങ്കരാചാര്യരുടെ ജന്മദിനത്തില്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

ചിന്മയ മിഷന്‍ ഗുരുജിയും സര്‍വകലാശാലയുടെ സ്ഥാപക ചാന്‍സലറുമായ സ്വാമി തേജോമയാനന്ദയുടെ സാന്നിധ്യത്തില്‍ ചിന്മയ മിഷന്‍ ആഗോള അധ്യക്ഷനും സര്‍വകലാശാല ചാന്‍സലറുമായ സ്വാമി സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം നിര്‍വഹിച്ചു. ചിന്മയ മിഷന്‍ കേരള അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി സന്നിഹിതാനായിരുന്നു. ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാല യാഥാര്‍ത്ഥ്യമാക്കാന്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ചിന്മയ മിഷനുമായി കൈകോര്‍ത്തവരെ സാക്ഷിയാക്കിയായിരുന്നു ഉദ്ഘാടനച്ചടങ്ങുകള്‍. ആറുനിലകളില്‍ അത്യാധുനീക സൗകര്യങ്ങളോടെ ലോകോത്തര നിലവാരത്തില്‍ നിര്‍മിച്ച അക്കാദമിക് ബ്ലോക്ക്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഹോസ്റ്റല്‍ സൗകര്യം എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.

രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് സ്വാമി ചിന്മയാനന്ദ കണ്ട സ്വപ്‌നം ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാലയിലൂടെ യാഥാര്‍ത്ഥ്യമാകുമെന്ന് ചിന്മയ മിഷന്‍ ആഗോള അധ്യക്ഷനും സര്‍വകലാശാല ചാന്‍സലറുമായ സ്വാമി സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. ചിന്മയ വിശ്വവിദ്യാപീഠം ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ സ്ഥാപിതമായ സര്‍വകലാശാലയാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയ പാരമ്പര്യത്തില്‍ ഊന്നിയ സര്‍വകലാശാലയെന്ന സ്വപ്‌നം പൂര്‍ണതോതില്‍ യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും ഒരുപാട് ദൂരം താണ്ടാനുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

മൂല്യങ്ങളെ കൈവിടാതെയുള്ള കാഴ്‌ച്ചപ്പാടുകളാണ് രാജ്യത്തിന്റെ വികസനത്തിന് അത്യാന്താപേക്ഷിതമാകുന്നതെന്ന് ചിന്മയ മിഷന്‍ ഗുരുജിയും സര്‍വകലാശാലയുടെ സ്ഥാപക ചാന്‍സലറുമായ സ്വാമി തേജോമയാനന്ദ തന്റെ അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു. രാജ്യപുരോഗതി ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസമാകും ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാല ഓരോ വിദ്യാര്‍ത്ഥിക്കും ഉറപ്പ് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിലും ഗുരുവിലും ഉറച്ച് വിശ്വസിച്ച് സ്വന്തം കര്‍മം അനുഷ്ഠിച്ചാല്‍ വിജയം തേടിയെത്തുമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മിപ്പിച്ചു.

സര്‍വകലാശാല മാനേജിങ് ട്രസ്റ്റി ഡോ. അപ്പാറാവു മുക്കാമല സ്വാഗതവും, വൈസ്ചാന്‍സലര്‍ പ്രൊഫ. അജയ് കപൂര്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി ഗുരുപാദുകപൂജ എന്നിവ സംഘടിപ്പിച്ചു. ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ആചാര്യന്‍ സ്വാമി ശാരദാനന്ദ സരസ്വതി നേതൃത്വം നല്‍കി.

അനൂപ് ജേക്കബ് എംഎല്‍എ, ചിന്മയ മിഷനിലെ മുതിര്‍ന്ന സ്വാമിമാരും, സര്‍വകലാശാല ഡീന്‍ പ്രോഫ. ടി.അശോകന്‍, പ്രൊവോസ്റ്റ് പ്രൊഫ. സുധീര്‍ ബാബു യാര്‍ലഗഡ ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാല ട്രസ്റ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി എന്‍.എം. സുന്ദര്‍, സെന്‍ട്രല്‍ ചിന്മയ മിഷന്‍ ട്രസ്റ്റ് സിഇഒ മനീഷ കെമലനിയുള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഓണക്കൂറിലെ പെരിയപ്പുറത്താണ് 80 ഏക്കറില്‍ സര്‍വകലാശാലയുടെ കെട്ടിട സമുച്ചയം ഒരുങ്ങിയിരിക്കുന്നത്. നിലവില്‍ ബിടെക്ക് കോഴ്‌സുകളും, ഇന്റഗ്രേറ്റഡ് ബിഎഡ് പ്രോഗ്രാമുകളും ഇവിടെ നടക്കുന്നുണ്ട്. ഈ ആദ്ധ്യയന വര്‍ഷത്തോടെ സര്‍വകലാശാലയിലെ കൂടുതല്‍ പഠനവകുപ്പുകള്‍ ഓണക്കൂറിലെ ലളിത വിദ്യാപ്രതിഷ്ഠാനത്തിലേയക്ക് മാറും. അത്യാധൂനീക സൗകര്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. ഏറ്റവും ആധുനിക സാങ്കേതിക വിദ്യയില്‍ തയ്യാറാക്കിയ ലാബുകള്‍, ക്ലാസ്മുറികള്‍, ലൈബ്രറി, എന്നിവയെല്ലാം ലളിത വിദ്യാപ്രതിഷ്ഠാനത്തിന്റെ പ്രത്യേകതയാണ്. പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളുടെ കലാ, കായിക മേഖലയിലെ മികവ് വളര്‍ത്തുന്നതിനുള്ള വിപുലമായ സൗകര്യങ്ങളും ഓണക്കൂറിലെ ലളിത വിദ്യാപ്രതിഷ്ഠാനത്തില്‍ ഒരുക്കിയിട്ടുണ്ട്.

പൂര്‍ണമായും സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അടുക്കളയാണ് ലളിത വിദ്യാപ്രതിഷ്ഠാനത്തിന്റെ മറ്റൊരു പ്രത്യേകത. ഒരേ സമയം 500ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം കഴിക്കുന്നതിന് സൗകര്യമുള്ള അന്നക്ഷേത്ര (കാ
ന്റീന്‍)യും ഒരുക്കിയിട്ടുണ്ട്.

മലിനജലം സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റുകള്‍ ഒരുക്കിയിട്ടുണ്ട്, അതോടൊപ്പം പ്രകൃതിയുടെ ജലസ്രോതസായ കുളങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് കെട്ടിടങ്ങളുടെ നിര്‍മാണം. പൂര്‍ണമായും പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന രീതിയിലാണ് കെട്ടിടങ്ങളുടെ നിര്‍മാണം. ലളിത വിദ്യാപ്രതിഷ്ഠാനത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.

 

Tags: kochiChinmaya MissionChinmaya Vishwavidyapeethinaugurated the building complex
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: ഗ്രേഡ് എസ്‌ഐ കീഴടങ്ങി

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

Varadyam

കാലം കാത്തുവച്ച നൃത്തച്ചുവടുകള്‍

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രവീണ്‍ കുമാര്‍ മോങ്ങ്‌ഗ്രേ, ഡോ. സാവരി ദേശായി, ഡോ. അനിത സേത്തി, ഡോ. രമണ്‍ മിത്തല്‍, ഡോ. കസ്തൂരി ഭട്ടാചാര്‍ജി, ഡോ. രാജീവ് സുകുമാരന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. മരിയന്‍ പോളി, ഡോ. സന്തോഷ് ജി. ഹോണവര്‍, ഡോ. എ. ഗിരിധര്‍, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എസ്.ജെ. സായികുമാര്‍ എന്നിവര്‍ സമീപം
Kerala

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ദേശീയ സമ്മേളനത്തിന് തുടക്കം

Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

പുതിയ വാര്‍ത്തകള്‍

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

പോലീസ് അന്വേഷണത്തിന് കൂടുതൽ സമയമെടുക്കില്ല ; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഹിമന്ത ബിശ്വ ശര്‍മ്മ, ആദ്യനീക്കം തന്നെ ഞെട്ടിക്കുന്നത്….ബില്‍ 26ന് മേശപ്പുറത്ത് വെയ്‌ക്കും

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യുന്നു (ഫയല്‍ ചിത്രം) ദല്‍ഹി മന്ത്രി കപില്‍ ശര്‍മ്മ കാര്‍ ഒഴിവാക്കി ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (നടുവില്‍) കേന്ദ്രമന്ത്രി അത്താവലെ കാര്‍ ഒഴിവാക്കി മുബൈയില്‍ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്)

കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യും, ഇലക്ട്രിക് വാഹനത്തിലേക്ക് മാറി ബീഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി

ഇന്ധനം ലാഭിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കേന്ദ്രസഹമന്ത്രി രാമദാസ് അത്താവലെ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്) ദല്‍ഹി മന്ത്രി കപില്‍ മിശ്ര സാധാരണക്കാര്‍ക്കൊപ്പം ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (ഇടത്ത്)

ചെലവുചുരുക്കാന്‍ മോദി പറഞ്ഞു, യാത്ര ട്രെയിനിലാക്കി കേന്ദ്രമന്ത്രി അത്തേവാലയും ദല്‍ഹിമന്ത്രി കപില്‍ മിശ്രയും; ഉത്തരാഖണ്ഡിലും ചെലവ് ചുരുക്കല്‍

വീരപ്പൻ വേട്ട: എസ്ടിഎഫ് അംഗങ്ങൾക്ക് പാരിതോഷികം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവ്

ക്ഷേത്രത്തിൽ പോകുന്ന സ്വന്തം അമ്മയെ ആദ്യം തടയൂ, എന്നിട്ടാകാം ബാക്കി ; സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറഞ്ഞ ഉദയനിധിയെ വെല്ലുവിളിച്ച് അണ്ണാമലൈ

എസ്എസ്എൽസി ഫലം വെള്ളിയാഴ്ച

ഹരിയാനാ വിജയം: ബിജെപിയെ പ്രശംസിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.