Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടപടിയില്ലാത്തതില്‍ ഒരു വിഭാഗത്തിന് അമര്‍ഷം: ‘നിഷ്‌കളങ്കന്‍’ ജയരാജനെ സിപിഎമ്മിനു ഭയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2024, 09:05 am IST
inKerala

തിരുവനന്തപുരം: നാളെങ്ങുമില്ലാത്ത വിധത്തില്‍ പാര്‍ട്ടിയെ വെട്ടിലാക്കിയിട്ടും ഇ.പി. ജയരാജനെ സിപിഎം നിഷ്‌കളങ്കനെന്ന് വിശേഷിപ്പിച്ചു തലോടിയത് ഭയപ്പാടു മൂലം. കൂടിക്കാഴ്ച വിഷയത്തില്‍ താക്കീതുപോലും നല്കാത്തത് ഇപി രഹസ്യങ്ങളുടെ ഭാണ്ഡം തുറക്കുമെന്നതിനാല്‍. നടപടിയില്ലാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷമുയരുന്നു.

സംസ്ഥാനത്തെ സിപിഎമ്മിന്റെ രണ്ടാമനായ ഇ.പി. ജയരാജന്‍ ഒന്നാമനായ പിണറായി വിജയന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു. വിഎസ് പക്ഷത്തെ പൂര്‍ണമായി നിലംപരിശാക്കി പിണറായി വിജയന്റെ കൈയിലേക്കു പാര്‍ട്ടിയെ എത്തിക്കാന്‍ പ്രയത്‌നിച്ചത് ഇപിയാണ്. ദാരിദ്ര്യത്തിലായിരുന്ന പാര്‍ട്ടിക്ക് ഫണ്ടുണ്ടാക്കാന്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍, ചാക്ക് രാധാകൃഷ്ണന്‍ തുടങ്ങിയ വിവാദ വ്യവസായികളുമായി സൗഹൃദം സൃഷ്ടിച്ചത് ഇപിയാണ്. പാര്‍ട്ടിക്കു ഫണ്ട് എത്തുന്നത് ഇപിയിലൂടെയാണ്. പിണറായിയുടെ എല്ലാ രഹസ്യങ്ങളും ഇടപാടുകളും ഇപിക്കു കൃത്യമായി അറിയാം. മുഖ്യമന്ത്രിയുടെ മാത്രമല്ല സിപിഎം നേതാക്കളുടെയെല്ലാം ഇടപാടുകളുടെ കൃത്യമായ വിവരം കൈവശമുണ്ട്.

അതുകൊണ്ടാണ് തെരഞ്ഞെടുപ്പുദിനത്തിലെ ഇപിയുടെ തുറന്നുപറച്ചിലില്‍ പോലും ഇപിയെ സംരക്ഷിക്കുന്ന തരത്തില്‍ മുഖ്യമന്ത്രി പറഞ്ഞുനിര്‍ത്തിയത്. പാപിയോടൊപ്പം ശിവന്‍ ചേര്‍ന്നാല്‍ ശിവനും പാപിയാകുമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇപിയെ ഭയമുള്ളതു കൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതെ ദല്ലാള്‍ നന്ദകുമാറിനെ കാണാന്‍ പോയ നിലപാടില്‍ അമര്‍ഷമുണ്ടായിട്ടും പാര്‍ട്ടി അന്നും നടപടികളിലേക്കു നീങ്ങാതിരുന്നത്.

കഴിഞ്ഞ ദിവസത്തെ സെക്രട്ടേറിയറ്റില്‍ താന്‍ പാര്‍ട്ടിക്കു ചെയ്ത കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് എല്ലാം ഓര്‍മപ്പെടുത്തി. തുടര്‍ന്നാണ് നടപടികള്‍ വേണ്ട, നിയമ നടപടി മതിയെന്ന് പാര്‍ട്ടി തന്നെ തീരുമാനിച്ചത്. ഇതെല്ലാം ഇപിയോടുള്ള ഭയംമൂലമാണെന്നു വ്യക്തമായിട്ടുണ്ട്.

അതേ സമയം, പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയ ഇപിക്കെതിരേ നടപടിയുണ്ടാകാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം കടുത്ത അമര്‍ഷത്തിലാണ്. ഇന്നത്തെ കോണ്‍ഗ്രസ്, നാളത്തെ ബിജെപി എന്ന പ്രചാരണത്തിനിടെ മുതിര്‍ന്ന സിപിഎം നേതാവ് ബിജെപി നേതാവുമായി കൂടിക്കണ്ടത് കനത്ത തിരിച്ചടിയാണ്.

ബിജെപി പ്രഭാരിയുമായുള്ള കൂടിക്കാഴ്ചയെ രാഷ്‌ട്രീയക്കാരുടെ സൗഹൃദമായി കാണാന്‍ ഒരുവിഭാഗം തയാറല്ല. മാത്രമല്ല, സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ ഇപിക്കെതിരേ രംഗത്തുണ്ട്. അടുത്ത ഘടകകക്ഷി യോഗത്തില്‍ ഇവര്‍ നടപടി ആവശ്യപ്പെടും. ഇതെല്ലാം സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Tags: cpmE P Jayarajan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

Thiruvananthapuram

രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം:ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

Kerala

 പിണറായി വിജയനെതിരെ കേസെടുക്കരുതെന്ന്  സര്‍ക്കാരിന് മുന്നറിയിപ്പുമായി സി പി എം

Kerala

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.