Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹൂഗ്ലിയില്‍ താമര ലോക്കറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2024, 02:01 am IST
inIndia
ബിജെപി സ്ഥാനാര്‍ത്ഥി ലോക്കറ്റ് ചാറ്റര്‍ജി ലോക്കല്‍ ട്രെയിനില്‍ ജനങ്ങളുമായി സംസാരിക്കുന്നു

ബിജെപി സ്ഥാനാര്‍ത്ഥി ലോക്കറ്റ് ചാറ്റര്‍ജി ലോക്കല്‍ ട്രെയിനില്‍ ജനങ്ങളുമായി സംസാരിക്കുന്നു

”അധികാരം എല്ലാക്കാലത്തേക്കുമുള്ളതാണെന്നാണ് മമതയുടെ ധാരണ. അത് മാറും. അങ്ങനെ കരുതിയാണ് കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും ബംഗാള്‍ ഭരിച്ചത്. ഇപ്പോള്‍ കൊടിയും പൊടിയും കാണാത്തവിധം രണ്ടും ഇല്ലാതായി. മമതാ ബാനര്‍ജിയുടെ രാഷ്‌ട്രീയവും അവസാനിക്കും. അത് അവരുടെ അഹന്തയെ എക്കാലത്തേക്കും അവസാനിപ്പിക്കാനുള്ള പോരാട്ടമാണ്…” ഹൂഗ്ലിയില്‍ ലോക്കറ്റ് ചാറ്റര്‍ജി ഉയര്‍ത്തുന്ന വെല്ലുവിളിക്ക് പിന്നില്‍ ബംഗാളിലെയാകെ സ്ത്രീശക്തിയുടെ കരുത്തുണ്ട്.

ലോക്കറ്റ് ചാറ്റര്‍ജി ഹൂഗ്ലിയുടെ സ്വന്തമാണ്. ജനപ്രതിനിധിയെന്ന നിലയില്‍ മാത്രമല്ല തികഞ്ഞ പോരാളി എന്ന നിലയിലും ലോക്കറ്റ് ജനങ്ങളില്‍ ആവേശം നിറയ്‌ക്കുന്നു.

മമതയുടെ അഴിമതിക്കും അക്രമങ്ങള്‍ക്കുമെതിരെ ബംഗാളിലുടനീളം ആഞ്ഞടിച്ച പ്രക്ഷോഭക്കൊടുങ്കാറ്റിന് നേതൃത്വം നല്കാന്‍ ലോക്കറ്റ് ഉണ്ടായിരുന്നു. വെള്ളിത്തിരയിലെ തിളക്കത്തില്‍ നിന്ന് പൊതുരാഷ്‌ട്രീയജീവിതത്തിലേക്ക് ഇറങ്ങിയപ്പോള്‍ സീസണ്‍ഡ് രാഷ്‌ട്രീയക്കാരി എന്ന് അധിക്ഷേപിച്ചവര്‍ക്ക് മറുപടിയാവുകയായിരുന്നു ലോക്കറ്റിന്റെ സമരങ്ങള്‍. പൊതുനിരത്തില്‍ ജനങ്ങള്‍ക്കൊപ്പം അവര്‍ പ്രതിഷേധത്തിന്റെ മുഖമായി. പോലീസിന്റെ തല്ലുകൊണ്ടു. പല തവണ ജയിലില്‍ പോയി. സാധാരണക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച അധികാരകേന്ദ്രങ്ങളിലേക്ക് അവരുടെ കൈയും പിടിച്ച് നടന്നുകയറി. ആട്ടക്കാരി എന്നാണ് നര്‍ത്തകി കൂടിയായ ലോക്കറ്റിനെ മമത കടന്നാക്രമിച്ചത്. മറുപടി ചാട്ടുളിയായിരുന്നു. വീല്‍ച്ചെയറിലേറി മമത തെരഞ്ഞെടുപ്പ് കാലത്ത് ആടുന്ന ആട്ടത്തില്‍ കൂടുതല്‍ ആര്‍ക്ക് ആടാനാവും എന്നതായിരുന്നു ചോദ്യം.

ലോക്കറ്റിനെ വീഴ്‌ത്തുമെന്ന് വാശി കെട്ടിയ മമത ഇക്കുറി ഹൂഗ്ലിയില്‍ രചന ബാനര്‍ജിയെന്ന സിനിമാനടിയെ രംഗത്തിറക്കിയിരിക്കുന്നു. ജനം പക്ഷേ സന്ദേശ്ഖാലിയിലെ പോരാളിക്കൊപ്പമാണ്. ഒടുവില്‍ അക്രമത്തിന്റെ പതിവ് പാ
തയിലാണ് മമതയും തൃണമൂലും. കഴിഞ്ഞ ദിവസമാണ് ഹൂഗ്ലിയില്‍ ലോക്കറ്റിന്റെ പര്യടന വാഹനത്തിന് നേരെ തൃണമൂല്‍ ഗുണ്ടകള്‍ അക്രമമഴിച്ചുവിട്ടത്. വാഹനത്തിന്റെ സീറ്റുകള്‍ കുത്തിക്കീറിയ അക്രമികള്‍ ലോക്കറ്റ് ചാറ്റര്‍ജിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. അക്രമം കൊണ്ട് ജയിക്കാമെന്നത് മമതയുടെ തോന്നലാണ്. ബംഗാള്‍ മാറുകയാണെന്ന് അവര്‍ക്ക് മനസിലായിട്ടുണ്ട്. തോല്‍വിയുടെ നിലയില്ലാ കയത്തിലേക്ക് ബംഗാളിലെ മുഴുവന്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥികളും താണുപോകും, അത് സംഭവിക്കുന്നതിന്റെ ലക്ഷണമാണ് അക്രമങ്ങള്‍, ലോക്കറ്റ് ചാറ്റര്‍ജി പറയുന്നു.

Tags: Mamta BanerjeeLoksabha Election 2024Modiyude GuaranteeLockett ChatterjeeHooghly
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

India

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

India

തൃണമൂൽ കോൺഗ്രസിന് പുതിയ തിരിച്ചടി : രാജ്യസഭാ എംപി പ്രകാശ് ബറൈക് രാജിവച്ചു 

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.