Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പലിശ രഹിത വായ്‌പയാണോ തേടുന്നത്?; എങ്കിൽ ഈ കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ചറിയാം…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2024, 09:40 am IST
in India

സാമ്പത്തിക ഭദ്രതയാണ് രാജ്യത്ത് ഏതൊരു പൗരന്റെയും സ്വപ്നം. പുതിയ ബിസിനസ് സംരംഭത്തിന് തുടക്കം കുറിക്കുന്നതിനും നിലവിലുള്ള സംരംഭം കുറച്ചു കൂടി വിപുലീകരിക്കുന്നതിനും പണം ആവശ്യമായി വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ബാങ്കിൽ നിന്നും വായ്‌പയെടുക്കുകയാണ് മിക്കവരും ചെയ്യുന്നത്. എന്നാൽ ഇതിന് വലിയ തോതിലുള്ള പലിശ നൽകേണ്ടതായി വരും. എന്നാൽ രാജ്യത്തെ പൗരന്മാർക്ക് സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനായി കേന്ദ്രസർക്കാർ ചില പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ചെറിയ പലിശയിലോ അല്ലെങ്കിൽ പലിശ രഹിതമായോ വായ്‌പ ലഭിക്കുന്നതായിരിക്കും. ഇത്തരത്തിൽ ലഭ്യമാകുന്ന പ്രധാന പദ്ധതികൾ ഏതെല്ലാമെന്ന് നോക്കാം…

ലാഖ്പതി ദീദി യോജന

സ്ത്രീകൾക്ക് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന പദ്ധതിയാണിത്. നൈപുണ്യ പരിശീലനം നൽകി സ്വയം തൊഴിലിന് പ്രാപ്തരാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. പ്ലംബിംഗ്, എൽഇജി ബൾബിന്റെ നിർമ്മാണം, ഡ്രോണുകൾ പ്രവർത്തിപ്പിക്കുക, അറ്റകുറ്റപ്പണികൾ എന്നിങ്ങനെ നിരവധി വിഭാഗങ്ങളിലാകും പരിശീലനം ലഭിക്കുക.

സംസ്ഥാനങ്ങളിലെ സ്വയം സഹായ സംഘങ്ങളിലൂടെയാകും പദ്ധതി ലഭ്യമാകുക. പദ്ധതി പ്രകാരം സ്വയം തൊഴിൽ ആരംഭിക്കുന്നതിനായി സ്ത്രീകൾക്ക് ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ സാമ്പത്തിക സഹായം ലഭിക്കും. പലിശ രഹിതമായാണ് വായ്‌പ ലഭിക്കുന്നത്. കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ അധികമാകരുത്. 18-നും 50-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ലഭിക്കും.

സ്വാനിധി യോജന

വഴിയോര കച്ചവടക്കാർക്കായി കേന്ദ്രസർക്കാർ ആവിശ്കരിച്ച പദ്ധതിയാണിത്. പ്രധാനമന്ത്രി സ്വാനിധി യോജനയ്‌ക്ക് കീഴിൽ പലിശ രഹിത വായ്‌പയാണ് നൽകുന്നത്. ഈടില്ലാതെ 50,000 രൂപ വരെ വായ്‌പ ലഭിക്കും. ഒരുമാസമാണ് കാലാവധി. പ്രതിമാസ തവണകളായാണ് തിരിച്ചടയ്‌ക്കേണ്ടത്.

ആധാർ അടിസ്ഥാനമാക്കി ഇ-കെവൈസി വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലോൺ ലഭിക്കുന്നത്. ആപ്ലിക്കേഷൻ സ്റ്റാറ്റസ് എസ്എംഎസിലൂടെ അറിയാവുന്നതാണ്.

പ്രധാനമന്ത്രി മുദ്ര യോജന

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായ പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന. വ്യവസായ സംരംഭകർക്കാണ് വായ്‌പ ലഭിക്കുന്നത്. കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട, മൈക്രോ സംരംഭങ്ങൾക്കാണ് മുദ്രാ വായ്‌പ നൽകുന്നത്. ഈ വായ്‌പകൾ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ, നോൺ ബാങ്കിംഗ് ധനകാര്യ കമ്പനികൾ എന്നിവ വഴി ലഭിക്കും.

വായ്‌പ പ്രധാനമായും മൂന്ന് തരത്തിലാണുള്ളത്. പ്രധാനമന്ത്രി മുദ്ര യോജന ശിശു, കിഷോർ, തരുൺ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് ഉള്ളത്. ശിശു വായ്‌പ 50,000 രൂപ വരെയാണ്. കിഷോർ ലോൺ 50,000 മുതൽ 5 ലക്ഷം രൂപ വരെയാണ്. തരുൺ വായ്‌പ 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ ലഭിക്കും

Tags: Central GovernmentScheme
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാമ്പുകളില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; പാമ്പിനെ കണ്ടെത്താന്‍ സ്മാര്‍ട്ട് സ്റ്റിക്ക്

India

വിബി – ജി റാം ജി ആക്ട്; സുപ്രധാന നാഴികക്കല്ല്

India

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

India

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

India

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പുതിയ വാര്‍ത്തകള്‍

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.