Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഹൈപ്പവര്‍ കെകെആര്‍; റണ്‍മല കീഴടക്കാനാവാതെ ഡല്‍ഹി ക്യാപിറ്റല്‍സ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2024, 11:45 pm IST
inCricket
ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണര്‍ സുനില്‍ നരൈന്റെ ബാറ്റിങ്‌

ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണര്‍ സുനില്‍ നരൈന്റെ ബാറ്റിങ്‌

വിശാഖപട്ടണം: ഐപിഎല്ലിലെ രണ്ടാമത്തെ വലിയ വിജയലക്ഷ്യം മറികടക്കാനാവാതെ ഡല്‍ഹി ക്യാപിറ്റല്‍സ് വീണു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍  106 റണ്‍സിന്റെ കനത്ത പരാജയമാണ് റിഷഭ് പന്തും സംഘവും ഏറ്റുവാങ്ങിയത്. ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നേടിയത് 272 റണ്‍സ്. ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.

ഭാരതത്തിന്റെ പരിചയ സമ്പന്നനായ ബൗളര്‍ ഇഷാന്ത് ശര്‍മ ആദ്യ കൊല്‍ക്കത്തയ്‌ക്കായി 20-ാം ഓവര്‍ എറിഞ്ഞുകൊടുക്കാനെത്തുമ്പോള്‍ സ്‌കോര്‍ അഞ്ചിന് 264. എല്ലാവരും അന്നേരും ഉറ്റുനോക്കിയത് ദിവസങ്ങള്‍ക്ക് മുമ്പ് ഹൈദരാബാദ് സ്ഥാപിച്ച ലീഗ് റിക്കാര്‍ഡ് സ്‌കോറായ 277 റണ്‍സ് കൊല്‍ക്കത്ത മറികടക്കുമോയെന്നാണ്.

റിക്കാര്‍ഡ് കുതിപ്പില്‍ നിന്നും കൊല്‍ക്കത്തയെ തടഞ്ഞത് ഇഷാന്ത് ശര്‍മയുടെ ബൗളിങ് ആണ്. ആദ്യ പന്തില്‍ മികച്ചൊരു യോര്‍ക്കറിലൂടെ വമ്പന്‍ ഹിറ്റര്‍ ആന്ദ്രേ റസലിനെ ക്ലീന്‍ ബൗള്‍ഡാക്കി. 19 പന്തുകള്‍ നേരിട്ട് 41 റണ്‍സെടുത്താണ് റസല്‍ മടങ്ങിയത്. താരം ക്രീസിലുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും റിക്കാര്‍ഡ് ഭേദിക്കുമായിരുന്നു. അതേ ഓവറിലെ മൂന്നാം പന്തില്‍ ഇഷാന്ത് വീണ്ടും വിക്കറ്റ് നേടി. പിന്നീട് വെങ്കടേഷ് അയ്യര്‍ ഒരു ഫോര്‍ അടിച്ചെങ്കിലും വലിയ റിക്കാര്‍ഡ് ഭേദിക്കാതെ കൊല്‍ക്കത്തയുടെ ഹൈപ്പവര്‍ ഇന്നിങ്‌സ് അവസാനിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ഹൈദരാബാദ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത തുടക്കത്തിലേ ഓപ്പണര്‍ സുനില്‍ നരൈനിലൂടെയാണ് വമ്പന്‍ സ്‌കോറിലേക്ക് കുതിച്ചത്. 39 പന്തുകള്‍ നേരിട്ട താരം ഏഴ് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയില്‍ 85 റണ്‍സെടുത്താണ് മടങ്ങിയത്. സാള്‍ട്ട്(18) നേരത്തെ മടങ്ങിയെങ്കിലും മൂന്നാനായെത്തിയ ആംഗക്രിസ് രഘുവംശി(54) നരൈന് ഉത്തമ കൂട്ടാളിയായി. താരം പുറത്തായശേഷമാണ് റസല്‍ ക്രീസിലെത്തിയത്. തുടര്‍ന്ന് നാലാം വിക്കറ്റില്‍ 56 റണ്‍സെടുത്തു. നായകന്‍ ശ്രേയസ് അയ്യര്‍ 18 റണ്‍സെടുത്ത് മടങ്ങി.

ദല്‍ഹിക്കായി നോര്‍ട്ട്‌ജെ മൂന്ന് വിക്കറ്റും ഇഷാന്ത് രണ്ട് വിക്കറ്റും നേടി.

മികച്ച രീതിയില്‍ പവര്‍പ്ലേയില്‍ ബൗള്‍ ചെയ്ത കൊല്‍ക്കത്ത പവര്‍ പ്ലേക്ക് അകത്ത് തന്നെ നാലു വിക്കറ്റുകള്‍ വീഴ്‌ത്തി. മിച്ചല്‍ മാര്‍ഷലും അഭിഷേക് പോരലും ഡക്കില്‍ ആണ് പുറത്തായത്. വാര്‍ണര്‍ 18 റണ്‍സും പൃഥ്വി ഷാ 10 റണ്‍സും എടുത്തു.

അഞ്ചാം വിക്കറ്റില്‍ പന്തും സ്റ്റബ്‌സും ചേര്‍ന്ന് ഡെല്‍ഹിക്ക് ആയി പൊരുതി. പന്ത് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടി. വെങ്കിടേഷ് അയ്യര്‍ എറിഞ്ഞ 12ആം ഓവറില്‍ പന്ത് 28 റണ്‍സ് ആണ് അടിച്ചത്. 24 പന്തില്‍ നിന്ന് 55 റണ്‍സ് പന്ത് അടിച്ചു. 5 സിക്‌സും 4 ഫോറും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്.

സ്റ്റബ്‌സ് 32 പന്തില്‍ നിന്ന് 54 റണ്‍സ് എടുത്താണ് പുറത്തായത്. 4 ഫോറും 4 സിക്‌സും സ്റ്റബ്‌സ് അടിച്ചു. ഇവര്‍ രണ്ട് പേരും പുറത്തായതോടെ ഡെല്‍ഹിയുടെ പോരാട്ടവും അവസാനിച്ചു. കെ കെ ആറിനായി വരുണ്‍ ചക്രവര്‍ത്തിയും വൈബവ് അറോറയും 3 വിക്കറ്റ് വീതം വീഴ്‌ത്തി. സ്റ്റാര്‍ക് 2 വിക്കറ്റും നേടി.

Tags: cricketdelhi capitalsIndian Premier LeagueKolkata knight Riders
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Cricket

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

Cricket

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

Cricket

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.