Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാട്ടാന ആക്രമണം: ഈ വര്‍ഷം കൊല്ലപ്പെട്ടത് ഒമ്പത് പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2024, 10:06 pm IST
inKerala

ഇടുക്കി: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഈ വര്‍ഷം മാത്രം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് സ്ത്രീകളടക്കം ഒമ്പതു പേര്‍. ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ മരിച്ചത്. ആഴ്ചകളുടെ വ്യത്യാസത്തില്‍ അഞ്ചു പേരുടെ ജീവനാണ് കാട്ടാനക്കലിയില്‍ ഇല്ലാതായത്. വയനാട്ടില്‍ മൂന്നുപേരും പത്തനംതിട്ടയില്‍ രണ്ടുപേരും. കടുവ, പുലി, കാട്ടുപോത്ത്, കാട്ടുപന്നി പോലുള്ള മൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവരും നിരവധിയാണ്. മറയൂരില്‍ മാത്രം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം കുമളിയിലും കാട്ടുപോത്ത് ആക്രമണം ഉണ്ടായിരുന്നു.

ഇടുക്കി
ജനുവരി എട്ടിന് ചിന്നക്കനാലിന് സമീപമുണ്ടായ കാട്ടാന ആക്രമണത്തില്‍ പന്നിയാര്‍ എസ്റ്റേറ്റിലെ പരിമളമാണ് കൊല്ലപ്പെട്ടത്.
ജനുവരി 22ന് ചിന്നക്കനാല്‍ ബിഎല്‍ റാമില്‍ ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്‍ഷകന്‍ വെള്ളക്കല്ലില്‍ സൗന്ദര്‍രാജ്(68) തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 26ന് മരണത്തിന് കീഴടങ്ങി.
ജനുവരി 24ന് മൂന്നാര്‍ തെന്മല എസ്റ്റേറ്റില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ കോയമ്പത്തൂരുകാരന്‍ കെ. പാല്‍രാജ്(74) കൊല്ലപ്പെട്ടു.
ഫെബ്രുവരി 26ന് രാത്രിയില്‍ കന്നിമലയ എസ്റ്റേറ്റിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ സുരേഷ് കുമാറിനെയാണ് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്.
മാര്‍ച്ച് 4ന് അടിമാലിക്ക് സമീപം കാഞ്ഞിരവേലിയില്‍ ഉണ്ടായ ആക്രമണത്തില്‍ മുണ്ടോന്‍കണ്ടത്തില്‍ രാമകൃഷ്ണന്റെ ഭാര്യ ഇന്ദിര രാമകൃഷ്ണന്‍(71) കൊല്ലപ്പെട്ടു.

വയനാട്
ജനുവരി 30ന് വയനാട് തോല്‍പ്പെട്ടിയില്‍ ലക്ഷ്മണന്‍(55) കൊല്ലപ്പെട്ടു.
ഫെബ്രുവരി പത്തിന് പനച്ചിയില്‍ അജീഷിനെ(47) റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന ചവിട്ടിക്കൊന്നു. അടുത്തകാലത്ത് സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രതിഷേധത്തിനും ഈ വിഷയം ഇടയാക്കിയിരുന്നു.
മാര്‍ച്ച് 28ന് വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരപ്പന്‍പാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്.

പത്തനംതിട്ട
മാര്‍ച്ച് 19ന് കല്ലാറ്റില്‍ മീന്‍ പിടിക്കാന്‍ പോയ സംഘത്തിലെ ഏഴാന്തല സ്വദേശി ദിലീപ്(52) കൊല്ലപ്പെട്ടു.
ഏപ്രില്‍ 1ന് പുളിക്കുന്നത്ത് മലയില്‍കുടിലില്‍ ബിജു(52) ആണ് ആനക്കലിയില്‍ ഏറ്റവും അവസാനം കൊല്ലപ്പെട്ടത്.

പരിഹാരം കണ്ടെത്തണം
വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് ഇറങ്ങുന്നത് വൈദ്യുതി ഫെന്‍സിങ്ങ് നിരവധിയിടത്ത് സ്ഥാപിച്ചിട്ടുണ്ട്. മിക്കയിടത്തും റാപ്പിഡ് റെസ്‌പോണ്‍സ് സംഘം രാത്രിയും പകലും പരിശോധന നടത്തുന്നുണ്ട്. ഇതെല്ലാം മറികടന്നാണ് ആനകളടക്കം നാട്ടിലേക്ക് പതിവായി എത്തുന്നത്. വന്യജീവികള്‍ക്ക് വനത്തിനുള്ളില്‍ വെള്ളവും ആഹാരവും ഒരുക്കി നല്‍കുക, വനത്തിനുള്ളിലേക്ക് പുറത്ത് നിന്നുള്ളവരുടെ സഞ്ചാരം തടയുക, മൃഗങ്ങളുടെ സൈ്വര്യവിഹാരം തകര്‍ക്കുന്നത് നിയന്ത്രിക്കുക, തുടങ്ങിയവയാണ് വന്യജീവി ആക്രമണം തടയാനുള്ള മാര്‍ഗം.

 

Tags: idukkikilledWild Elephant attacks
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

പുതിയ വാര്‍ത്തകള്‍

ബിഹാറിലെ ലക്ഷിസറായിയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു : നിരവധി പേർക്ക് ഗുരുതര പരിക്ക്

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

സോണിയയും സതീശനും വന്ദേമാതര വിരോധവും

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.