Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല; വന്ന ഭാരത് അരിയുടെ വിതരണം മുടക്കിച്ചു; കെ-റൈസ് ആകട്ടെ വന്നതുമില്ല

കേരളത്തില്‍ എത്തിച്ച് വിതരണം ചെയ്തുകൊണ്ടിരിക്കുകയായിരുന്ന കിലോയ്‌ക്ക് 29 രൂപയ്‌ക്ക് വിതരണം ചെയ്യുകയായിരുന്ന ഭാരത് അരിയുടെ വിതരണം പിണറായി സര്‍ക്കാര്‍ നിര്‍ത്തിച്ചു.പകരം മോദിയെ തോല്‍പിച്ചുകൊണ്ട് ഒരൂ രൂപ വിലക്കുറവില്‍ 28 രൂപയ്‌ക്ക് നല്‍കുമെന്ന് പറയുന്ന പിണറായിയുടെ കെ-റൈസിന്റെ വാഴ്‌ത്തുപാട്ടുകള്‍ കേള്‍ക്കുന്നതല്ലാതെ അരി എത്തിയിട്ടുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2024, 04:23 pm IST
in Kerala

തിരുവനന്തപുരം: പട്ടി പുല്ല് തിന്നുകയുമില്ല, പശുവിനെക്കൊണ്ട് പുല്ല് തീറ്റിക്കുകയുമില്ല എന്ന് എന്ന് പറഞ്ഞ് കേട്ടിട്ടില്ലേ? ഏതാണ്ട് അതുപോലെയാണ് ഇടത് സര്‍ക്കാറിന്റെ നീക്കം. തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല എന്നതാണോ ലൈന്‍? കേരളത്തില്‍ എത്തിച്ച് വിതരണം ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ഭാരത് അരിയുടെ വിതരണം നിര്‍ത്തിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിയ്‌ക്കുന്നു എന്ന് പറഞ്ഞാണ് മോദി നല്‍കിയ ഭാരത് അരിയുടെ വിതരണം പലയിടത്തും മുടക്കിച്ചത്.

കിലോയ്‌ക്ക് 29 രൂപയ്‌ക്ക് സുഗമമായി അരിവിതരണം നടക്കുന്നതിനിടയിലായിരുന്നു ഭാരത് അരിയുടെ വിതരണം മുടക്കിയത്. ഭാരത് അരി നിന്ന നില്‍പില്‍ 100 ടണ്‍ വരെയാണ് ഒറ്റയടിക്ക് ചിലയിടങ്ങളില്‍ വിതരണം ചെയ്തത്. അത്രയ്‌ക്ക് ഡിമാന്‍റായിരുന്നു അരിയ്‌ക്ക്.

പകരം കേരളാസര്‍ക്കാര്‍ ഭാരത് അരിയേക്കാള്‍ ഒരു രൂപ വിലക്കുറവില്‍ കെ റൈസ് നല്‍കും എന്നതായിരുന്നു വാഗ്ദാനം. അതും റേഷന്‍ കടകള്‍ വഴി 10 കിലോയെങ്കിലും മോദിയെ തോല്‍പിക്കാല്‍ ഒരു രൂപ കുറവില്‍ അതായത് കിലോയ്‌ക്ക 28 രൂപയ്‌ക്ക് നല്‍കും എന്നതായിരുന്നു വാഗ്ദാനം. പക്ഷെ കാത്ത് കാത്തിരിക്കുകയല്ലാതെ ഇതുവരെ കെ-അരി എത്തിയിട്ടില്ല.

പകരം കെ-റൈസിനെക്കുറിച്ച് നിറയെ വാഴ്‌ത്തുപാട്ടുകള്‍ കേള്‍ക്കുന്നു. സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ നിന്നും ആളുകൾക്ക് കെ റൈസ് വാങ്ങാമെന്നാണ് ഒരു പറച്ചില്‍. പുഴുക്കലരിയായാണ് സർക്കാർ കെ റൈസ് എത്തിക്കുക എന്നും കേള്‍ക്കുന്നു. പുഴുക്കലരിയ്‌ക്ക് പുറമേ ചമ്പ, മട്ട എന്നീ മുന്തിയ ഇനങ്ങളും കെ റൈസിന്റെ കൂട്ടത്തിലുണ്ടായിരിക്കുമത്രെ. കേന്ദ്രത്തിന്റെ ഭാരത് അരിയ്‌ക്ക് സമാനമായ രീതിയിൽ അഞ്ച്, പത്ത് കിലോ പായ്‌ക്കറ്റുകളിൽ ആയിരിക്കും അരി ലഭിക്കുക.

വില കുറവായതിനാൽ പെട്ടെന്ന് തന്നെ അരി വിറ്റ് പോകുമെന്നാണത്രെ സർക്കാർ പ്രതീക്ഷിക്കുന്നത്. അതിനാൽ ആന്ധ്രാ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നും വീണ്ടും അരിയെത്തിക്കാനുള്ള ചർച്ചകൾ ഊര്‍ജ്ജിതമായി നടന്നുകൊണ്ടിരിക്കുന്നുണ്ടത്രെ.

 

Tags: Modi's Bharat riceKealaPinarayi Vijayan2024 Lok sabha electionsBharat riceK-riceKrice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിൽ പി.ബിയിൽ ഭിന്നത; നേതൃമാറ്റം ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ

Kerala

ഗവര്‍ണറെ കണ്ട് പിണറായി വിജയൻ; രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച നടത്തി

Kerala

ഞെട്ടിച്ച തോല്‍വി, ഉത്തരവാദിത്വം പിണറായിക്കല്ലെന്ന് സിപിഎം; കേരളത്തില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരം

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

പുതിയ വാര്‍ത്തകള്‍

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.