Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടിപി വധത്തിലെ വിധി: സിപിഎമ്മിന്റെ അധോഗതി, ടി.പി. ചന്ദ്രശേഖരന്‍ ഒരിക്കല്‍ കൂടി വടകരയില്‍ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2024, 11:04 am IST
in Kerala

കണ്ണൂര്‍: ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ കീഴ്‌ക്കോടതി വിധി ശരിവച്ച്, വിചാരണകോടതി വിട്ട രണ്ടുപേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഹൈക്കോടതി വിധി ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിന്റെ അധോഗതിക്ക് ആക്കംകൂട്ടുന്നു. പാര്‍ട്ടിയെ കാലങ്ങളായി പ്രതിരോധത്തിലാക്കിയ ടിപി വധക്കേസ് സംസ്ഥാന രാഷ്‌ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നതോടെ സിപിഎമ്മിന് തിരിച്ചടി കൂടും. വടകരയില്‍ കേന്ദ്രകമ്മിറ്റിയംഗമായ കെ.കെ. ശൈലജയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ച പാര്‍ട്ടിക്ക് പുതിയ വിധി കനത്തപ്രഹരമാകുമെന്ന് രാഷ്‌ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മരണമടഞ്ഞ പ്രതി പി.കെ. കുഞ്ഞനന്തന്‍ അടക്കമുളള 11 പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ശരിവച്ചത്.

ടിപി വധത്തിന് പിന്നാലെയാണ് വടകരയെന്ന ഉറച്ച മണ്ഡലം സിപിഎമ്മിന് നഷ്ടമായത്. രണ്ടുതവണ മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞതവണ കെ. മുരളീധരനും വന്‍ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി, മുതിര്‍ന്ന നേതാവ് പി. ജയരാജന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എന്നിവരാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇവിടെ നിന്നും സിപിഎം സ്ഥാനാര്‍ത്ഥികളായി മത്സരിച്ച് പരാജയപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിപിയുടെ ഭാര്യ കെ.കെ. രമയും വടകരയില്‍ നിന്ന് ജയിച്ചു കയറുകയുമുണ്ടായി. കോടതി വിധിയോടെ ടി.പി. ചന്ദ്രശേഖരന്‍ ഒരിക്കല്‍ കൂടി വടകരയില്‍ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാകുമ്പോള്‍ സിപിഎമ്മിന് വീണ്ടും തിരിച്ചടിയാകുമെന്നുറപ്പാണ്.

സിപിഎമ്മിന് പങ്കില്ലെന്ന് നിരന്തരം പാര്‍ട്ടി ആവര്‍ത്തിച്ച ആ കേസില്‍ ശിക്ഷിക്കപ്പെട്ടത് സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തനും പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടി ക്വട്ടേഷന്‍ വാടകക്കൊലയാളികളുമാണ്. അവരെ തള്ളിപ്പറയാന്‍ പാര്‍ട്ടി നേതൃത്വം ഒരിക്കലും തയാറായിട്ടില്ല. ആദ്യഘട്ടത്തിലെ പ്രതിരോധത്തിന് ശേഷം ടിപി കേസിനെ നേരിടാനായിരുന്നു പാര്‍ട്ടി തീരുമാനം. കുലംകുത്തിയാണെന്ന പ്രസ്താവനയിലൂടെ അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ അതിന് തുടക്കമിട്ടു. കേസ് നടത്താനും പ്രതികളാക്കപ്പെട്ടവര്‍ക്ക് സഹായം നല്‍കാനുമെല്ലാം പാര്‍ട്ടി മുന്നിട്ടിറങ്ങി. കേസ് നടത്തിപ്പിനായി പ്രത്യേക ഫണ്ട് സമാഹരിച്ചു. സിപിഎമ്മിന്റെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ചില നേതാക്കള്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തി ഏഴംഗ ക്വട്ടേഷന്‍ സംഘത്തെ കൊലപാതകച്ചുമതല ഏല്‍പ്പിക്കുകയായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

അതേസമയം, കേസില്‍ പങ്കില്ലെന്ന പഴയ പല്ലവി പറഞ്ഞ് പ്രതിരോധിക്കാന്‍ സിപിഎം വീണ്ടും നീക്കം തുടങ്ങി. ഹൈക്കോടതി വിധി പാര്‍ട്ടിയെ വേട്ടയാടാന്‍ ചില കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഇന്നലെ ആരോപിച്ചു. ഇനിയും അപ്പീല്‍ പോകാന്‍ അവസരമുണ്ടെന്നും ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

Tags: സിപിഎംcpmVadakaraഷൈലജ കെ കെT.P.ChandrasekharanK K ShylajaLoksabha Election 2024വടകര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

Kerala

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ. ശ്രീമതി, എംഎൽഎയുടെ കുടുംബപെൻഷൻ താൻ കൈപ്പറ്റുന്നെന്ന വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.