Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഖിലേഷ് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാത്തത് വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്നോർത്ത് , സമാജ്‌വാദി പാർട്ടി തികഞ്ഞ പരാജയം : യോഗി ആദിത്യനാഥ്

അഖിലേഷ് യാദവ് തന്റെ ഭരണകാലത്ത് സംസ്ഥാനത്തെ ദരിദ്രമാക്കിയെന്നും മുഖ്യമന്ത്രി ആരോപിച്ചു

Janmabhumi Online by Janmabhumi Online
Feb 11, 2024, 11:10 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ലക്‌നൗ: സമാജ്‌വാദി പാർട്ടി അധ്യക്ഷനും യുപിയിലെ പ്രതിപക്ഷ നേതാവുമായ അഖിലേഷ് യാദവിനെതിരെ തുറന്നടിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വോട്ട് ബാങ്ക് നഷ്‌ടപ്പെടുമെന്ന ഭയം മൂലം അയോധ്യ സന്ദർശിക്കാനുള്ള സ്പീക്കറുടെ ക്ഷണം അഖിലേഷ് നിരസിക്കുകയാണ് ചെയ്തതെന്ന് യോഗി ആദിത്യനാഥ്  നിയമസഭയിൽ ആഞ്ഞടിച്ചു.

ഫെബ്രുവരി 11 ന് എല്ലാ അംഗങ്ങളെയും ഒരുമിച്ച് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സ്പീക്കർ സതീഷ് മഹാനയുടെ ക്ഷണം സമാജ്‌വാദി പാർട്ടി നിരസിച്ചത് വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്നോർത്താണ്. നിങ്ങൾ സ്പീക്കറുടെ ഓഫർ ഇതിനകം നിരസിച്ചു. നിങ്ങൾക്ക് അയോധ്യയിൽ പോകാൻ താൽപ്പര്യമില്ല, നിങ്ങൾ പലപ്പോഴും ബ്രിട്ടനിലേക്ക് പോകും, ആരാണ് നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാം. സമാജ്‌വാദി പാർട്ടിയെ പരിഹസിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഭാരതം മാറിയതിൽ അഖിലേഷ് യാദവിന് പ്രശ്‌നങ്ങളുണ്ടെന്ന് യോഗി പറഞ്ഞു. കൂടാതെ  ഉത്തർപ്രദേശ് ഒന്നാമതെത്തുന്നതിലും അഖിലേഷിന് പ്രശ്നമുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

“മഥുരയിലും വൃന്ദാവനത്തിലും നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല, സമാജ്‌വാദി പാർട്ടി സർക്കാർ കാശി പൂട്ടി, മഥുരയിലെ ‘ജനസ്ഥാന്’ പിന്നിലുള്ള ഒരു പാർക്കും പൂട്ടി. പക്ഷേ ഞങ്ങളുടെ സർക്കാർ രണ്ട് പൂട്ടുകളും തുറന്നു ” – യോഗി പറഞ്ഞു. 1993-ലെ മുലായം സിംഗ് സർക്കാരിന്റെ കാലത്താണ് ഗ്യാൻവാപി പള്ളിയിലെ നിലവറയിലെ പ്രാർത്ഥന നിർത്തിവച്ചത്. എന്നാൽ വാരണാസി കോടതിയുടെ നിർദ്ദേശപ്രകാരം ഈയിടെ നിലവറയുടെ പൂട്ടുകൾ തുറക്കുകയും പ്രാർത്ഥന അനുവദിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ അഖിലേഷ് യാദവ് തന്റെ ഭരണകാലത്ത് സംസ്ഥാനത്തെ ദരിദ്രമാക്കിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. “നിങ്ങൾ ഭരിച്ച അഞ്ച് വർഷവും തികഞ്ഞ പരാജയങ്ങളാണ് സംസ്ഥാനത്തിന് നൽകിയത്, പക്ഷേ ഞങ്ങൾ ഇപ്പോൾ സുരക്ഷിതമായ ഒരു സംസ്ഥാനമാക്കി മാറ്റി. നിങ്ങൾ ദശലക്ഷക്കണക്കിന് പണം കൊള്ളയടിച്ചപ്പോൾ ഞങ്ങൾ സംസ്ഥാനത്തിന്  ലക്ഷം കോടിയാണ് നൽകുന്നത്,” -അദ്ദേഹം യുപി നിയമസഭയിൽ യാദവിനോടായി പറഞ്ഞു.

കൂടാതെ ചൗധരി ചരൺസിങ്ങിന് ഭാരതരത്‌ന നൽകിയതിനെ ആദിത്യനാഥ് സ്വാഗതം ചെയ്തു. ചൗധരി ചരൺ സിംഗ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായും പ്രധാനമന്ത്രി എന്ന നിലയിലും രാജ്യത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾ അവിസ്മരണീയമാണ്, അദ്ദേഹത്തിന്റെ ബഹുമതി രാജ്യത്തെ കർഷകരുടെ അഭിമാനമാണ്. ചരൺ സിംഗ് റവന്യൂ മാറ്റങ്ങൾ കൊണ്ടുവന്നു, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കൊണ്ടാണ് കർഷകർ ഇന്ന് സർക്കാരിന്റെ നയങ്ങളിൽ ആകൃഷ്ടരാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമാജ്‌വാദി പാർട്ടിയുടെ സഖ്യകക്ഷികളായ എസ്പിയും ആർഎൽഡിയും തമ്മിലുള്ള വിള്ളലുകളെയും ആദിത്യനാഥ് പരിഹസിച്ചു. കൂടാതെ 2017ൽ ഞങ്ങൾ ആദ്യ ബജറ്റ് അവതരിപ്പിച്ചപ്പോൾ അത് ശ്രീരാമന് സമർപ്പിച്ചുവെന്നും എന്റെ സർക്കാർ എട്ടാം ബജറ്റ് അവതരിപ്പിക്കുമ്പോൾ ഒരു വലിയ രാമക്ഷേത്രം നിർമ്മിച്ചത് ഭാഗ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏഴു വർഷത്തിനിടെ തന്റെ സർക്കാർ സംസ്ഥാനത്തിന്റെ ജിഡിപി ഇരട്ടിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ യുപി എട്ട് ശതമാനം മാത്രമാണ് സംഭാവന നൽകിയിരുന്നതെങ്കിൽ ഇപ്പോൾ അത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് 9.2 ശതമാനം സംഭാവന ചെയ്യുന്നുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 2017-ന് മുമ്പുള്ളതിനേക്കാൾ 19 ശതമാനത്തിൽ നിന്നും ഇപ്പോൾ 2.4 ശതമാനത്തിൽ നിന്നും കുറഞ്ഞു. യുപിയിലെ മെച്ചപ്പെട്ട നിക്ഷേപ അവസരങ്ങളുടെ ഫലമാണിതെന്നും ആദിത്യനാഥ് പറഞ്ഞു. യുപിക്ക് ഒന്നാം നമ്പർ സംസ്ഥാനം ആകാനുള്ള കഴിവുണ്ടായിരുന്നു. യുവാക്കൾക്ക് മുമ്പും കഴിവുണ്ടായിരുന്നു, എന്നാൽ അന്നത്തെ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഒരു കാഴ്ചപ്പാടും പരിശ്രമവും ഉണ്ടായിരുന്നില്ല. അവരുടെ മുൻഗണന യുവാക്കളെയോ സ്ത്രീകളെയോ ദരിദ്രരെയോ അല്ല, മറിച്ച് അവരുടേതായിരുന്നുവെന്നും സമാജ്‌വാദി പാർട്ടിയുടെ മുൻ സർക്കാരിനെതിരെ വിമർശിച്ചുകൊണ്ട് ആദിത്യനാഥ് പറഞ്ഞു.

Tags: bjpYogi Adithya NathAkhilesh YadavUthar Pradesh
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി,പൊന്നിന്‍കുടം സമര്‍പ്പിച്ച് അമിത് ഷാ

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

പുതിയ മന്ദിരം നിര്‍മ്മിച്ച സ്ഥലത്തെ പഴയ മാരാര്‍ജി ഭവന്‍
BJP

ജനസംഘത്തിന്റെയും ബിജെപിയുടെയും ചരിത്രം; മാറ്റം എന്ന പ്രക്രിയ മാത്രം മാറാത്തത്

Kerala

കേരളം മാറും മാറ്റും, 23000 വാർഡുകളിൽ മത്സരിക്കും: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലും ഒരു മുന്നണിയാകും: പി.സി.ജോര്‍ജ്

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കേരളത്തിന്റെ ഭാവി തുലാസില്‍: ശോഭ സുരേന്ദ്രന്‍

ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര

ഫണ്ട് പിരിവ് നടത്തിയില്ല: നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്പന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

ഭിന്നശേഷിക്കാരന്‍ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies