Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേവരുഗട്ടയിലെ ‘ബന്നി’ ആഘോഷം

ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നിലനിര്‍ത്തി പോരുന്ന ആചാരങ്ങള്‍ അനവധിയാണ്. അവയില്‍ ചിലത് നമ്മെ അമ്പരപ്പിക്കുന്നു. ആന്ധ്രപ്രദേശിലെ കര്‍ണൂലിലുള്ള ദേവരഗട്ടു ക്ഷേത്രത്തിലെ (മാലമല്ലേശ്വര ക്ഷേത്രം) ദസറ ആഘോഷം ഈ ഗണത്തില്‍ പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2024, 05:01 pm IST
inSamskriti

ഐതിഹ്യങ്ങളും മഹത്തായ പൈതൃകവും സമന്വയിക്കുന്നതാണ് നമ്മുടെ ആചാരാനുഷ്ഠാനങ്ങള്‍. ഭാരതത്തില്‍ ആയിരക്കണക്കിന് ദേവീദേവന്മാരെ ആരാധിക്കുന്നു. ഓരോ ചതുരശ്ര കിലോമീറ്ററിലും ഒരു ക്ഷേത്രമെങ്കിലും കാണാനാവുമെന്നാണ് കണക്കുകള്‍. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നിലനിര്‍ത്തി പോരുന്ന ആചാരങ്ങള്‍ അനവധിയാണ്. അവയില്‍ ചിലത് നമ്മെ അമ്പരപ്പിക്കുന്നു. ആന്ധ്രപ്രദേശിലെ കര്‍ണൂലിലുള്ള ദേവരഗട്ടു ക്ഷേത്രത്തിലെ (മാലമല്ലേശ്വര ക്ഷേത്രം) ദസറ ആഘോഷം ഈ ഗണത്തില്‍ പെടുന്നു.

വിജയദശമി നാളില്‍ അര്‍ധരാത്രിയോടെ കൈകളില്‍ വടിയും പന്തവുമായെത്തി ഭക്തര്‍ ആവേശത്തോടെ കൊണ്ടാടുന്ന ഈ ആഘോഷം ‘ബന്നി’ എന്നാണ് അറിയപ്പെടുന്നത്. വടികൊണ്ട് പരസ്പരം അടിച്ച് തുടങ്ങുന്ന ‘കൈയാങ്കളി’ പലപ്പോഴും രക്തച്ചൊരിച്ചിലിലാണ് അവസാനിക്കാറുള്ളത്.

ബന്നിയുമായി ബന്ധപ്പെട്ട ഐതിഹ്യം ഇങ്ങനെ: ദേവരുഗട്ട കുന്നിനു മുകളില്‍ മുനിമാരുടെ തപസ്സു മുടക്കാനെത്തിയ മണി, മല്ലന്‍ എന്നീ അസുരന്മാരെ മാലമല്ലേശ്വരന്‍ (ശിവന്‍) വധിച്ചു. ഇതിന്റെ സ്മരണയാണ് ബന്നി ഉത്സവം. ആചാരത്തിന്റെ ഭാഗമായി, പ്രതിയോഗികളുടെ തലയില്‍ മുറിവേല്‍പ്പിക്കാന്‍ ഉപയോഗിക്കുന്ന വടികളുമായി ഭക്തര്‍ ക്ഷേത്ര സമുച്ചയത്തിനുള്ളില്‍ ഒത്തുകൂടുന്നു.

പരിക്കേറ്റവരെ പരിചരിക്കുന്നതിന് മെഡിക്കല്‍ ടീമുകളെയും പോലീസുകാരെയും വിന്യസിക്കാറുണ്ട്. എന്നാല്‍ മിക്കവരും മുറിവുകളില്‍ മഞ്ഞള്‍ പുരട്ടി വീടുകളിലേക്കു മടങ്ങും. ചിട്ടയോടെയുള്ള വ്രതാനുഷ്ഠാനത്തോടെയാണ് ബന്നിയില്‍ പങ്കെടുക്കാന്‍ ആളുകളെത്തുക. 100 വര്‍ഷം മുമ്പ് മഴുവും കുന്തവും ഉപയോഗിച്ചായിരുന്നു ആഘോഷം. പിന്നീടത് വടികൊണ്ടുള്ള അടിയിലൊതുങ്ങി.

കുന്നിനു മുകളിലുള്ള ക്ഷേത്രത്തില്‍ നിന്ന് മാലമ്മ (പാര്‍വതി) യുടെയും മല്ലേശ്വര സ്വാമി (ശിവഭഗവാന്‍) യുടെയും വിഗ്രഹങ്ങള്‍ അര്‍ധരാത്രിയില്‍ എഴുന്നള്ളത്തോടെ താഴ്‌വരയിലേക്കു കൊണ്ടു വരുന്നതോടെയാണ് ബന്നിക്ക് തുടക്കമാവുക. ഗ്രാമത്തിലെ കര്‍ഷകരാണ് ഇതില്‍ പങ്കെടുക്കുന്നതില്‍ ഭൂരിഭാഗവും. അതിര്‍ത്തി സംസ്ഥാനമായ കര്‍ണാടകയില്‍ നിന്നും നൂറുകണക്കിന് ആളുകള്‍ ഈ അനുഷ്ഠാനത്തിനെത്താറുണ്ട്.

Tags: CelebrationAndra Pradesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം
Thiruvananthapuram

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

Kerala

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.
Kerala

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

India

രാജ്യത്തിന്റെ സ്വാതന്ത്ര്യം “സ്വരാജ്യം” ആയി മാറണം; ഭാരതത്തെ “വിശ്വ ഗുരു” ആക്കാനുമുള്ള മോദിയുടെ ദർശനം പിന്തുടരണം: നിതിൻ ഗഡ്കരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.