Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇഷ്ടക്കാര്‍ക്ക് വാരിക്കോരി, അല്ലാത്തവര്‍ക്ക് പിച്ചക്കാശ്; നാണം കെട്ട് സാഹിത്യ അക്കാദമി, വന്‍ക്രമക്കേടെന്നും ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2024, 06:37 pm IST
in Kerala

തൃശൂര്‍ : ഇഷ്ടക്കാര്‍ക്ക് വാരിക്കോരി, അല്ലാത്തവര്‍ക്ക് പിച്ചക്കാശ്. കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനെത്തിയ എഴുത്തുകാരെ അപമാനിച്ചതില്‍ വ്യാപക പ്രതിഷേധം. ബാലചന്ദ്രന്‍ ചുള്ളിക്കാട്  പരസ്യമായി പ്രതിഷേധവുമായി രംഗത്ത് വന്നതിന് പിന്നാലെ ഒട്ടേറെ എഴുത്തുകാരാണ് സമാനമായ അനുഭവങ്ങള്‍ പങ്കുവെക്കുന്നത്.

വണ്ടിക്കൂലി പോലും നല്‍കിയില്ലെന്ന് പലരും പരാതിപ്പെട്ടു. രണ്ടാം നിരയിലും മൂന്നാം നിരയിലുമുള്ള ഒട്ടേറെ എഴുത്തുകാരെയും യുവപ്രതിഭകളെയും പരിപാടിക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് വണ്ടിക്കൂലി പോലും നല്‍കിയില്ല.

അതേസമയം പ്രകാശ് രാജിനെ പോലെയുള്ള മോദി വിരുദ്ധരെ പതിനായിരങ്ങള്‍ ചെലവഴിച്ചാണ് വേദിയില്‍ എത്തിച്ചത്. വിമാനക്കൂലിയും സ്റ്റാര്‍ ഹോട്ടലിലെ താമസവും ഉള്‍പ്പെടെ വന്‍ തുകയാണ് ഇവര്‍ക്ക് വേണ്ടി ചെലവഴിച്ചത്. പരിപാടിക്കായി ഒരു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ തന്നെ നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ രണ്ടു കോടിയോളം സ്‌പോണ്‍സര്‍മാരില്‍ നിന്നും മറ്റും പിരിച്ചെടുത്തതായാണ് വിവരം.

ഈ തുക എന്ത് ചെയ്തു എന്ന് ചോദ്യത്തിന് ഉത്തരമില്ല. സാഹിത്യോത്സവത്തിന്റെ ഭാഗമായി നടന്ന പുസ്തകോത്സവത്തില്‍ പങ്കെടുത്ത പ്രസാധകരില്‍ നിന്നെല്ലാം തറവാടക ഈടാക്കിയിട്ടുണ്ട്. അതിന് പുറമേ പരിപാടിയില്‍ ഡെലിഗേറ്റ് ഫീസ് എന്ന ഇനത്തില്‍ വന്‍ തുകയും പിരിച്ചെടുത്തിട്ടുണ്ട്. ഹാള്‍ വാടക ഇനത്തില്‍ ഒരു രൂപ പോലും ചെലവില്ല. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പോലെ കേരളത്തിലെ ഏറ്റവും പ്രശസ്തനായ കവിക്ക് പോലും 2400 രൂപയാണ് കൊടുത്തത്. ബാക്കിയുള്ളവരുടെ കാര്യം അതിലും ദയനീയം.

വന്‍ സാമ്പത്തിക വെട്ടിപ്പാണ് സാഹിത്യോത്സവത്തിന്റെ മറവില്‍ നടന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത് ഇതിനു മുന്‍പും പുസ്തകോത്സവങ്ങളും സാഹിത്യോത്സവങ്ങളും നടത്തിയതിന്റെ പേരില്‍ ക്രമക്കേടുകള്‍ അന്വേഷണ വിധേയമായിട്ടുണ്ട്.

ഏകപക്ഷീയമായി സിപിഎമ്മിനെ പിന്തുണയ്‌ക്കുന്ന ആളുകളെ മാത്രമാണ് വേദിയില്‍ എത്തിച്ചത്. മറ്റ് മുന്‍നിര എഴുത്തുകാരെ പോലും അവഗണിക്കുകയായിരുന്നു. സിപിഎമ്മിനെതിരെ സംസാരിക്കാന്‍ സാധ്യതയുള്ള മുഴുവന്‍ എഴുത്തുകാരെയും ഒഴിവാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. ഫലത്തില്‍ സിപിഎമ്മിനു വേണ്ടിയുള്ള കുഴലൂത്തായി മാറി അക്കാദമിയുടെ സാഹിത്യോത്സവം.

അതിനു പിന്നാലെ പ്രതിഫലത്തെ ചൊല്ലി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പോലെ പ്രശസ്തരായവര്‍തന്നെ രംഗത്തുവന്നതോടെ സാഹിത്യോത്സവം നാണക്കേടില്‍ കലാശിക്കുകയും ചെയ്തു. ഇനി അറിയാനുള്ളത് എത്ര തുകയുടെ വെട്ടിപ്പാണ് ഇതിന്റെ മറവില്‍ സിപിഎം നേതാക്കളും സഹയാത്രികരുമായ ഇടതു സാംസ്‌കാരിക പ്രവര്‍ത്തകര്‍ നടത്തിയത് എന്ന് മാത്രമാണ്.

അതേസമയം ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇന്നും പ്രതികരണവുമായി രംഗത്തെത്തി. സാഹിത്യ അക്കാദമി എനിക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതെനിക്കാവശ്യമില്ല.
കാരണം പണമോ സാഹിത്യ അക്കാദമിയോ സച്ചിദാനന്ദൻമാഷോ ഒന്നും ആയിരുന്നില്ല എന്റെ പ്രതിഷേധത്തിന്റെ ലക്ഷ്യം.

മിമിക്രിക്കാർക്കും പാട്ടുകാർക്കും നർത്തകർക്കും സീരിയൽ- സിനിമാതാരങ്ങൾക്കുമൊക്കെ പതിനായിരങ്ങളും ലക്ഷങ്ങളുമാണ് പരിപാടികൾക്കു പ്രതിഫലമായി സമൂഹം നൽകുന്നത്. സർക്കാരും സമൂഹവും ഞങ്ങളെപ്പോലുള്ള കവികളോടു കാണിക്കുന്ന അവഗണനയും വിവേചനവും എന്റെ അക്കാദമി അനുഭവത്തെ മുൻനിർത്തി
വെളിപ്പെടുത്തുകയായിരുന്നു എന്റെ ലക്ഷ്യം. എനിക്കു വ്യക്തിപരമായി നഷ്ടപരിഹാരം നൽകി പരിഹരിക്കാവുന്ന പ്രശ്നമല്ല അത്.

സാഹിത്യസമ്പർക്കത്തിന്റെ വിശാലമേഖലകൾ തുറക്കുന്ന അന്താരാഷ്‌ട്ര സാഹിത്യോൽസവത്തെയും പ്രിയകവി സച്ചിദാനന്ദൻ അടക്കമുള്ള അക്കാദമി ഭാരവാഹികളുടെ കഠിനപ്രയത്നത്തെയും ഞാൻ ആദരിക്കുന്നു.
സർക്കാരും സമൂഹവും ഞങ്ങൾ കവികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണം. അല്ലാതെ എനിക്കു നഷ്ടപരിഹാരം നൽകി എന്നെ ഒതുക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

Tags: Balachandran ChullikkadKerala Sahitya Akademi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

Article

കമ്മ്യൂണിസ്റ്റുകളുടെ കാവുതീണ്ടലുകള്‍

Kerala

ജന്മശതാബ്ദിയില്‍ സുകുമാര്‍ അഴീക്കോടിനെ മറന്ന് കേരളം; സ്മാരകവും അവഗണനയില്‍

Entertainment

ഭിക്ഷ കിട്ടിയില്ലെങ്കിലും പട്ടികടി കൊള്ളാതിരുന്നാല്‍ മതി; മടുത്തു’; പൊതുവേദിയില്‍ നിന്ന് എന്നേക്കുമായി പിന്‍വാങ്ങിയെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്

Literature

ജി.ആര്‍ ഇന്ദുഗോപനും ഷിനിലാലിനും അനിതാ തമ്പിക്കും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.