Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവര്‍ രണ്ടുപേര്‍… കൈലാസ് വിശ്വനും ശിവരാമ കാര്‍ണവരും; ഹരിപ്പാടിന്റെ രാമസേവകർ, പ്രാണപ്രതിഷ്ഠയുടെ ഭവ്യമുഹൂര്‍ത്തം കാണാന്‍ ഇന്നിവരില്ല

കെ. രാധാകൃഷ്ണന്‍, ഹരിപ്പാട് by കെ. രാധാകൃഷ്ണന്‍, ഹരിപ്പാട്
Jan 21, 2024, 11:35 am IST
in Kerala, Alappuzha

അവര്‍ രണ്ടുപേര്‍… കൈലാസ് വിശ്വനും ശിവരാമ കാര്‍ണവരും. രണ്ട് കര്‍സേവകളിലും പങ്കെടുത്തവര്‍. രാമക്ഷേത്രം ആവേശമായി ജീവിതത്തില്‍ നിറച്ചവര്‍. പ്രാണപ്രതിഷ്ഠയുടെ ഭവ്യമുഹൂര്‍ത്തം കാണാന്‍ രണ്ടുപേരുമില്ലെങ്കിലും ഹരിപ്പാടിന്റെ ഓര്‍മ്മകളില്‍ നിന്ന് ഇവര്‍ മായുന്നില്ല.

2011ലാണ് കൈലാസ് വിശ്വന്‍ മരിച്ചത്. കര്‍സേവയ്‌ക്ക് ഒപ്പം പോയ കരുവാറ്റ ഇടയ്‌ക്കാട്ട് തെക്കതില്‍ ശിവരാമ കാര്‍ണവര്‍ മടങ്ങിയെത്തി പിന്നീടൊരിക്കല്‍ വീണ്ടും അയോദ്ധ്യയിലേക്ക് പോയതാണ്. ഇതേവരെ മടങ്ങിവന്നില്ല. എവിടെയാണെന്ന് ആര്‍ക്കുമറിയില്ല.

ആലപ്പുഴ ജില്ലയില്‍ നിന്നും 42 പേരായിരുന്നു 1990ലെ ഈ ധര്‍മ്മസമരത്തില്‍ പങ്കാളികളായത്. വിമുക്തഭടനായ കൈലാസ് വിശ്വന് ഹിന്ദിയും ഇംഗ്ലീഷും വശമായിരുന്നു. ഇവരെ നയിച്ചത് രാമജന്മഭൂമി വിമോചന പ്രസ്ഥാനത്തിന്റെ ജില്ലാ പ്രമുഖ് ആയിരുന്ന ചേര്‍ത്തലക്കാരന്‍ പി.പി. ഇന്ദ്രസേനനായിരുന്നു.

ഹരിപ്പാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുമാത്രം ആറുപേരുണ്ടായിരുന്നു സംഘത്തില്‍. കരുവാറ്റ പത്മ വള്ളിപടീറ്റതില്‍ ജി. ഗോപി, കുമാരപുരം ഇടക്കണ്ണംമ്പള്ളി സ്വദേശി പ്രസന്നന്‍, പള്ളിപ്പാട് നീണ്ടൂര്‍ വ്യാസമന്ദിരത്തില്‍ മോഹനന്‍ (പിയര്‍ലെസ് മോഹനന്‍), പള്ളിപ്പാട് മണക്കാട് അരുവന്നൂര്‍ മഠത്തില്‍ കൃഷ്ണനുണ്ണി എന്നിവരായിരുന്നു മറ്റ് നാലുപേര്‍.

രാമക്ഷേത്രം വീണ്ടെടുക്കാന്‍ ജീവനും ത്യജിക്കാന്‍ തയാറാണെന്നുള്ള സമ്മതപത്രവും നല്‍കിയാണ് കര്‍സേവയ്‌ക്കൊരുങ്ങിയതെന്ന് അവര്‍ പറയുന്നു. തുണി സഞ്ചിയും കുപ്പിവെള്ളവും മാത്രമായിരുന്നു യാത്രയില്‍ ഒപ്പം കരുതിയിരുന്നത്. മുലായം സിന്ദ് സര്‍ക്കാര്‍ രാമഭക്തരെ പല ഭാഗത്തും തടഞ്ഞ് വെള്ളവും ഭക്ഷണവും പോലും നല്‍കാതെ മൈതാനങ്ങള്‍ ജയിലാക്കി. ഇവിടെ രാമ മന്ത്രം ഉരുവിട്ടവര്‍ക്ക് മര്‍ദ്ദനം സഹിക്കേണ്ടി വന്നു. ജീവിതത്തിലെ മറക്കാനാവാത്ത നാളുകളാണ് പിന്നിട്ടത്. ഇന്ന് ആഹ്ലാദമാണ്.
കൈലാസ് വിശ്വനും ശിവരാമകാര്‍ണവരും അയോദ്ധ്യയിലെ ചരിത്ര മുഹുര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ ഇല്ലെന്നതിന്റെ സങ്കടമുണ്ട്. എങ്കിലും അഭിമാനത്തിന്റെ ഉത്സവമാണ് കൊടിയേറുന്നത്… ആ യജ്ഞത്തില്‍ ഞങ്ങളുമുണ്ടായിരുന്നെന്ന അഭിമാനം, അവര്‍ പറയുന്നു.

Tags: Sivarama KarnavarAyodhyaKarsevaHaripadKailas viswan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

India

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

Kerala

ഉസ്‌ബെക്കിസ്ഥാനില്‍ മരിച്ച സാവരിയയുടെ സംസ്‌കാരം ഇന്ന് ഹരിപ്പാട്ട്

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

പുതിയ വാര്‍ത്തകള്‍

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.