Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അവര്‍ രണ്ടുപേര്‍… കൈലാസ് വിശ്വനും ശിവരാമ കാര്‍ണവരും; ഹരിപ്പാടിന്റെ രാമസേവകർ, പ്രാണപ്രതിഷ്ഠയുടെ ഭവ്യമുഹൂര്‍ത്തം കാണാന്‍ ഇന്നിവരില്ല

കെ. രാധാകൃഷ്ണന്‍, ഹരിപ്പാട് by കെ. രാധാകൃഷ്ണന്‍, ഹരിപ്പാട്
Jan 21, 2024, 11:35 am IST
in Kerala, Alappuzha
FacebookTwitterWhatsAppTelegramLinkedinEmail

അവര്‍ രണ്ടുപേര്‍… കൈലാസ് വിശ്വനും ശിവരാമ കാര്‍ണവരും. രണ്ട് കര്‍സേവകളിലും പങ്കെടുത്തവര്‍. രാമക്ഷേത്രം ആവേശമായി ജീവിതത്തില്‍ നിറച്ചവര്‍. പ്രാണപ്രതിഷ്ഠയുടെ ഭവ്യമുഹൂര്‍ത്തം കാണാന്‍ രണ്ടുപേരുമില്ലെങ്കിലും ഹരിപ്പാടിന്റെ ഓര്‍മ്മകളില്‍ നിന്ന് ഇവര്‍ മായുന്നില്ല.

2011ലാണ് കൈലാസ് വിശ്വന്‍ മരിച്ചത്. കര്‍സേവയ്‌ക്ക് ഒപ്പം പോയ കരുവാറ്റ ഇടയ്‌ക്കാട്ട് തെക്കതില്‍ ശിവരാമ കാര്‍ണവര്‍ മടങ്ങിയെത്തി പിന്നീടൊരിക്കല്‍ വീണ്ടും അയോദ്ധ്യയിലേക്ക് പോയതാണ്. ഇതേവരെ മടങ്ങിവന്നില്ല. എവിടെയാണെന്ന് ആര്‍ക്കുമറിയില്ല.

ആലപ്പുഴ ജില്ലയില്‍ നിന്നും 42 പേരായിരുന്നു 1990ലെ ഈ ധര്‍മ്മസമരത്തില്‍ പങ്കാളികളായത്. വിമുക്തഭടനായ കൈലാസ് വിശ്വന് ഹിന്ദിയും ഇംഗ്ലീഷും വശമായിരുന്നു. ഇവരെ നയിച്ചത് രാമജന്മഭൂമി വിമോചന പ്രസ്ഥാനത്തിന്റെ ജില്ലാ പ്രമുഖ് ആയിരുന്ന ചേര്‍ത്തലക്കാരന്‍ പി.പി. ഇന്ദ്രസേനനായിരുന്നു.

ഹരിപ്പാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുമാത്രം ആറുപേരുണ്ടായിരുന്നു സംഘത്തില്‍. കരുവാറ്റ പത്മ വള്ളിപടീറ്റതില്‍ ജി. ഗോപി, കുമാരപുരം ഇടക്കണ്ണംമ്പള്ളി സ്വദേശി പ്രസന്നന്‍, പള്ളിപ്പാട് നീണ്ടൂര്‍ വ്യാസമന്ദിരത്തില്‍ മോഹനന്‍ (പിയര്‍ലെസ് മോഹനന്‍), പള്ളിപ്പാട് മണക്കാട് അരുവന്നൂര്‍ മഠത്തില്‍ കൃഷ്ണനുണ്ണി എന്നിവരായിരുന്നു മറ്റ് നാലുപേര്‍.

രാമക്ഷേത്രം വീണ്ടെടുക്കാന്‍ ജീവനും ത്യജിക്കാന്‍ തയാറാണെന്നുള്ള സമ്മതപത്രവും നല്‍കിയാണ് കര്‍സേവയ്‌ക്കൊരുങ്ങിയതെന്ന് അവര്‍ പറയുന്നു. തുണി സഞ്ചിയും കുപ്പിവെള്ളവും മാത്രമായിരുന്നു യാത്രയില്‍ ഒപ്പം കരുതിയിരുന്നത്. മുലായം സിന്ദ് സര്‍ക്കാര്‍ രാമഭക്തരെ പല ഭാഗത്തും തടഞ്ഞ് വെള്ളവും ഭക്ഷണവും പോലും നല്‍കാതെ മൈതാനങ്ങള്‍ ജയിലാക്കി. ഇവിടെ രാമ മന്ത്രം ഉരുവിട്ടവര്‍ക്ക് മര്‍ദ്ദനം സഹിക്കേണ്ടി വന്നു. ജീവിതത്തിലെ മറക്കാനാവാത്ത നാളുകളാണ് പിന്നിട്ടത്. ഇന്ന് ആഹ്ലാദമാണ്.
കൈലാസ് വിശ്വനും ശിവരാമകാര്‍ണവരും അയോദ്ധ്യയിലെ ചരിത്ര മുഹുര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ ഇല്ലെന്നതിന്റെ സങ്കടമുണ്ട്. എങ്കിലും അഭിമാനത്തിന്റെ ഉത്സവമാണ് കൊടിയേറുന്നത്… ആ യജ്ഞത്തില്‍ ഞങ്ങളുമുണ്ടായിരുന്നെന്ന അഭിമാനം, അവര്‍ പറയുന്നു.

Tags: KarsevaHaripadKailas viswanSivarama KarnavarAyodhya
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏത് ഭീകരരെയും നിമിഷങ്ങൾക്കുള്ളിൽ തീർക്കാൻ സജ്ജം ; അയോദ്ധ്യയിൽ എൻ‌എസ്‌ജി കേന്ദ്രം ആരംഭിക്കുന്നു ; പ്രത്യേക നീക്കവുമായി യോഗി സർക്കാർ

Kerala

ഗൂഗിള്‍ പേ വഴി കര്‍ഷകനില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഹരിപ്പാട് വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി

India

ശ്രീരാമന്റെ മണ്ണിൽ ഇസ്ലാം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവാവ് ; ഹിന്ദുമതമാണ് തനിക്ക് സമാധാനം നൽകുന്നതെന്നും യുവാവ്

India

എലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌ക് അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താനെത്തും

India

രാമജന്മഭൂമിയിലെ പുണ്യപാതകളിൽ മത്സ്യ-മാംസ വിൽപ്പന നിരോധിച്ച് യോഗി സർക്കാർ ; ഉത്തരവ് ലംഘിച്ചാൽ കടുത്ത നടപടി

പുതിയ വാര്‍ത്തകള്‍

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചു, ചൊവ്വാഴ്ച വൈകിട്ട് ശാന്ത സമുദ്രത്തില്‍ ഇറങ്ങും

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies