Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമന് വേണ്ടി അവന്‍ ജീവിതം നല്കിയെന്നറിഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞില്ല… മകനെ ഓര്‍ത്ത് ശീഷ് കൗര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2024, 10:02 pm IST
inIndia

മുഖ്യമന്ത്രി മുലായം സിങ് യാദവ് അയോദ്ധ്യക്ക് മുകളിലൂടെ ഒരു പക്ഷിയും പറക്കില്ലെന്ന് പ്രഖ്യാപിച്ച കാലമായിരുന്നു. ഒന്നല്ല നൂറായിരം പക്ഷികള്‍ പറന്നു. അതിലൊരു പക്ഷിയായിരുന്നു എന്റെ മകന്‍… എനിക്ക് അവനെ ഓര്‍ത്ത് എന്നും അഭിമാനമാണ്. അവന്‍ ധീരനായിരുന്നു.

എന്റെ കാല്‍ തൊട്ടുതൊഴുതാണ് അവന്‍ അന്ന് പോയത്. അയോദ്ധ്യയിലേക്കാണെന്ന് അറിയുമായിരുന്നില്ല. അതിന് ശേഷം അവനെ ഞാന്‍ കണ്ടിട്ടില്ല. ഭഗവാന്‍ എന്ന് അവന് പേര് വിളിച്ചത് ശ്രീരാമനെ മനസിലോര്‍ത്താണ്. രാമന് വേണ്ടി അവന്‍ ജീവിതം നല്കിയെന്ന് പിന്നെയറിഞ്ഞു. അറിഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞില്ല… പക്ഷേ ഒരുനോക്ക് കാണാന്‍ പോലും കിട്ടാതായപ്പോള്‍…., അലിഗഡിലെ നാഗ്‌ല ബല്‍റാം ഗ്രാമത്തിലെ വീട്ടിലിരുന്ന് മകന്റെ ബലിദാനത്തെക്കുറിച്ച് പറയുമ്പോള്‍ ശീഷ് കൗര്‍ വിതുമ്പി…

ഭഗവാന്‍ സിങ് ജാട്ട് എന്നായിരുന്നു പേര്. 22 വയസ്… എല്ലായ്‌പോഴും ഉല്ലാസത്തോടെ പാറി നടന്ന ചെറുപ്പം. അലിഗഡില്‍ എന്തിനും ഏതിനും അവനുണ്ടായിരുന്നു. ആര്‍എസ്എസ് ശാഖയില്‍ പോകുമായിരുന്നു. കര്‍സേവയ്‌ക്ക് പോകുന്നതിന് മുമ്പ് എന്നോട് അവന്‍ പറഞ്ഞു, അമ്മാ, പോവുന്നു….

പോയി വരാമെന്ന് അവന്‍ പറഞ്ഞില്ല. അവന് അറിയുമായിരുന്നു ആ ഉറപ്പ് ഒരുപക്ഷേ പാലിക്കാന്‍ പറ്റിയേക്കില്ലെന്ന്. മുഖ്യമന്ത്രി മുലായം സിങ് യാദവ് അയോദ്ധ്യക്ക് മുകളിലൂടെ ഒരു പക്ഷിയും പറക്കില്ലെന്ന് പ്രഖ്യാപിച്ച കാലമായിരുന്നു. ഒന്നല്ല നൂറായിരം പക്ഷികള്‍ പറന്നു. അതിലൊരു പക്ഷിയായിരുന്നു എന്റെ മകന്‍… എനിക്ക് അവനെ ഓര്‍ത്ത് എന്നും അഭിമാനമാണ്. അവന്‍ ധീരനായിരുന്നു.

നവംബര്‍ രണ്ടിന്റെ വെടിവയ്‌പില്‍ അവന്‍ പോയെന്ന് പിന്നീട് ഞങ്ങള്‍ അറിഞ്ഞു. ആ രാത്രി ഞങ്ങള്‍ അയോദ്ധ്യയിലേക്ക് യാത്രയായി… പക്ഷേ ഭഗവാനെ കണ്ടില്ല.. വൈക്കോല്‍കൂനയില്‍ സൂചി തെരയുന്ന അവസ്ഥയായിരുന്നു അത്.. എവിടെയും മൃതദേഹങ്ങള്‍. ഒരു മുഖത്തിനും അവന്റെ ഛായ പോലും തോന്നിയില്ല, അതോ എല്ലാ മുഖത്തിനും ഒരേ ഛായ ആയിരുന്നതാണോ… അറിയില്ല. സരയുവിലെ വെള്ളം അന്ന് ചോര കൊണ്ട് ചുവന്നിരുന്നു എന്ന് പിന്നെ കേട്ടു. അതില്‍ എന്റെ മകന്റെ ചോരയുമുണ്ടാകും.. രണ്ട് നാളത്തെ അലച്ചിലിന് ശേഷം മടങ്ങി. നിരാശയില്ല. അവന് ഇപ്പോള്‍ രാമന്റെ മുഖമാണ് മനസില്‍… അവിടെ അയോദ്ധ്യയില്‍ ബാലകരാമനെ പ്രതിഷ്ഠിക്കുമ്പോള്‍ ഭഗവാന്‍ സിങ് അമരാനാകുന്നു… ശീഷ് കൗര്‍ പറഞ്ഞു.

ഭഗവാന്‍ സിങ്ങിന്റെ മരണത്തിന് ശേഷം കുടുംബം അതുറയിലേക്ക് മാറി. അടിസ്ഥാന ഉപജീവനമാര്‍ഗം കൃഷിയാണ്. ഭഗവാന് രണ്ട് സഹോദരന്മാരാണ്. വിജയ് പാല്‍ സിങ്ങും നേപ്പാള്‍ സിങ്ങും. അലിഗഡിലെ നാഗ്‌ല ബല്‍റാമില്‍ ഭഗവാന്‍ സിങ്ങിന് പ്രതിമ സ്ഥാപിച്ചിട്ടുണ്ട് ഗ്രാമവാസികള്‍.

Tags: AyodhyaSheesh Kaur
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.