Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിലെ ഒന്നാമനാകാന്‍ യോഗ്യതയില്ലെന്ന് പ്രണബ് കുമാര്‍ മുഖര്‍ജി; ‘രാഹുല്‍ഗാന്ധിയെക്കുറിച്ച് അച്ഛന് മതിപ്പില്ലായിരുന്നു’

രാഹുല്‍ഗാന്ധിക്ക് കോണ്‍ഗ്രസിലെ ഒന്നാമനാകാന്‍ യോഗ്യതയില്ലെന്ന് അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍രാഷ്‌ട്രപതിയുമായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2023, 11:15 pm IST
inIndia
രാഹുലും പ്രണബും (ഇടത്ത്) ശര്‍മ്മിഷ്ഠ മുഖര്‍ജി (വലത്ത്)

രാഹുലും പ്രണബും (ഇടത്ത്) ശര്‍മ്മിഷ്ഠ മുഖര്‍ജി (വലത്ത്)

ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിക്ക് കോണ്‍ഗ്രസിലെ ഒന്നാമനാകാന്‍ യോഗ്യതയില്ലെന്ന് അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍രാഷ്‌ട്രപതിയുമായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി. രാജ്യത്തെ മുഴുവന്‍ പ്രതിനിധീകരിക്കാനുള്ള കരുത്തും രാഹുല്‍ഗാന്ധിയ്‌ക്കില്ലെന്ന് പ്രണബ് കുമാര്‍ മുഖര്‍ജി നിരീക്ഷിക്കുന്നു. അന്തരിച്ച പ്രണബ് കുമാര്‍ മുഖര്‍ജിയെപ്പറ്റി അദ്ദേഹത്തിന്റെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി എഴുതിയ ഓര്‍മ്മപ്പുസ്തകത്തിലാണ് പ്രണബ് കുമാര്‍ മുഖര്‍ജിയുടെ രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള ഈ നിരീക്ഷണം മകള്‍ പങ്കുവെയ്‌ക്കുന്നത്. ഇന്‍ പ്രണബ് മൈ ഫാദര്‍: എ ഡോട്ടര്‍ റിമെംബേഴ്സ് (In Pranab, My Father; A Daughter remembers) എന്നാണ് ഈ പുസ്തകത്തിന്റെ തലക്കെട്ട്.

രാഹുല്‍ ഗാന്ധിയെക്കുറിച്ച് അച്ഛന് ഒരിയ്‌ക്കലും മതിപ്പില്ലായിരുന്നുവെന്നും ശര്‍മ്മിഷ്ഠ മുഖര്‍ജി പറയുന്നു. “2013ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സ് പാസാക്കുന്നത് രാഹുല്‍ ഗാന്ധി തടഞ്ഞു. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ രക്ഷിയ്‌ക്കാന്‍ വേണ്ടിയായിരുന്നു രാഹുല്‍ ഗാന്ധി അത് ചെയ്തത്. അതില്‍ അച്ഛന്‍ ഒട്ടും തൃപ്തിയില്ലായിരുന്നു.” – ശര്‍മ്മിഷ്ഠ മുഖര്‍ജി പറയുന്നു.

കോണ്‍ഗ്രസിലെ നമ്പര്‍ വ്യക്തിയായി ഉയരാനുള്ള അദ്ദേഹത്തിന്റെ കഴിവില്ലായ്‌മയില്‍ നിന്നും ഉടലെടുത്തതാണ് രാജ്യത്തെ പ്രധാനമന്ത്രിയാകാനുള്ള അദ്ദേഹത്തിന്റെ പൂര്‍ത്തീകരിക്കാത്ത അഭിലാഷമെന്നും പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ഈ ഓര്‍മ്മപ്പുസ്തകം പറയുന്നു. ഈ അധ്യായത്തിന്റെ പേര് തന്നെ ‘ദി പിഎം ഇന്ത്യ നെവര്‍ ഹേഡ്’ (The PM India Nevar Had- ഇന്ത്യയ്‌ക്ക് ഒരിയ്‌ക്കലും ഉണ്ടാകാത്ത പ്രധാനമന്ത്രി ) എന്നാണ്.

രാഹുല്‍ ഗാന്ധിയുടെ കഴിവുകേടിന് ഉദാഹരണമായി മറ്റൊരു അനുഭവം കൂടി ശര്‍മ്മിഷ്ഠ പങ്കുവെയ്‌ക്കുന്നതിങ്ങിനെയാണ്. “ഒരു ദിവസം പ്രണബ് കുമാര്‍ മുഖര്‍ജിയെ കാണാന്‍ രാഹുല്‍ ഗാന്ധി വരുന്നു. വാസ്തവത്തില്‍ വൈകുന്നേരം കൂടിക്കാഴ്ച നടത്താനാണ് പ്രണബ് അപ്പോയിന്‍റ് മെന്‍റ് നല്‍കിയിരുന്നത്. പക്ഷെ രാഹുല്‍ ഗാന്ധി രാവിലെ തന്നെ വന്നു. ഇതേക്കുറിച്ച് പിന്നീട് അച്ഛന്‍ ഒരു കമന്‍റ് പറഞ്ഞു. എ എമ്മും പിഎമ്മും എപ്പോഴെന്ന് വേര്‍തിരിച്ചറിയാന്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലുള്ളവര്‍ക്ക് അറിഞ്ഞില്ലെങ്കില്‍ പിന്നെ എങ്ങിനെയാണ് നാളെ അവര്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കാന്‍ പോകുന്നത്.”

രാഹുല്‍ ഗാന്ധിയെക്കുറിച്ച് ഒട്ടേറെ അസംതൃപ്തികള്‍ പ്രണബിനുണ്ടായിരുന്നു. അതിലൊന്ന് 2014ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി പാര്‍ലമെന്‍റില്‍ ഹാജരാകാതിരുന്ന രീതിയാണ്. കൂടുതല്‍ നേരവും രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ നിന്നും ഒഴിഞ്ഞുനിന്നു. ഇത് നല്ല ശീലമല്ലെന്നായിരുന്നു പ്രണബിന്റെ അഭിപ്രായം.

അതുപോലെ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകളെല്ലാം രാഷ്‌ട്രീയമായി പക്വതയില്ലാത്തവയാണെന്നും പ്രണബിന് അഭിപ്രായമുണ്ടായിരുന്നു. ഒരു പക്ഷെ രാഹുലിന് ധാരണപ്പിശകുവരുന്നതാകാം കാരണമെന്നും പ്രണബ് നിരീക്ഷിക്കുന്നു.

മറ്റൊരു അനുഭവം പ്രണബ് മുഖര്‍ജി തന്റെ ഡയറിയില്‍ തന്നെ രാഹുല്‍ ഗാന്ധിയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളതാണ്. 2009ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നടക്കുന്നു. രാഹുല്‍ ഗാന്ധി അതില്‍ പറയുന്നു തനിക്ക് കൂട്ടുകക്ഷിമുന്നണി രൂപീകരിക്കുന്നതിനോട് യോജിപ്പില്ല എന്ന്. ഇത് പ്രണബിന് ഇഷ്ടമായില്ല. രാഹുല്‍ ഗാന്ധി തന്റെ ചിന്ത കൂടുതല്‍ രഞ്ജിപ്പോടെ വേണം പ്രകടിപ്പിക്കാന്‍ എന്ന് പ്രണബ് ആ യോഗത്തില്‍ പറഞ്ഞു. താന്‍ പ്രണബിനെ വന്ന് കാണാം എന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. എന്നാല്‍ 2004 മുതല്‍ 2014 വരെ കോണ്‍ഗ്രസ് ഭരണകാലത്ത് ഒരിയ്‌ക്കലും രാഹുല്‍ ഗാന്ധി പ്രണബ് കുമാര്‍ മുഖര്‍ജിയെ കാണാന്‍ എത്തിയില്ല.

 

 

 

Tags: Rahul GandhicongressRJD leader Lalu Prasad YadavPranab Kumar MukherjeeSharmishta Mukherjee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.